ഗീതാഗോവിന്ദം – 3 Like

“എന്നാലും എനിക്കറീല്ല ഗോവിന്ദേട്ടാ … എനിക്ക് പറ്റണില്ല..”

“അതൊക്കെ നീ മറക്കണം …..ഞാനിപ്പൊ ഒന്ന് തൊട്ട് നോക്കട്ടെ … പ്രശ്നോണ്ടാന്ന് അറിയാല്ലൊ….”

“തോളിലിട്ടിരുന്ന കൈ ഇഴച്ച് ഞാനവളുടെ നിതംബത്തിന്റെ അരികിലെത്തിയതും എന്റെ കൈ കെണ്ടയിൽ അടി വീണു……”

“ആ….. ”

“വേണ്ട തൊടണ്ട …..”

“അത് പറഞ്ഞാൽ പോരെ അടിക്കണോ ….”

“അത് ഞാൻ എനിക്ക് ആ പ്രശ്നം മറിക്കടക്കാൻ പറ്റുമോന്ന് നോക്കിയതാ.. പക്ഷെ താഴോട്ട് ഏട്ടന്റെ കൈ എത്തിയതും പെട്ടെന്ന് ഉള്ളില് ഒരു ഫീല്…. തെറ്റാണെന്ന പോലെ … “
“ഭാഗ്യം നീ ശ്രമിക്കുന്നുണ്ടല്ലോ…. ഗുഡ് ഗേൾ …… ഞാനവളുടെ കവിളിൽ തട്ടി….”

“ഏട്ടാ ….. ഏട്ടൻ കാണാ കൺമണി സിനിമ കണ്ടിട്ടുണ്ടോ…?”

“ആ വേണ്ട വേണ്ട ഇത് എവിടേയ്ക്കാണ് പോവുന്നതെന്നെനിക്കറിയാം …..”

പെട്ടെന്ന് മഴത്തുള്ളികൾ കനത്തിൽ താഴേക്ക് പതിയക്കാൻ തുടങ്ങി… കാറ്റില്ല. കൃത്യമായ ഇടവേളയിൽ വലിയ തുള്ളികൾ മഴയായ് വീഴുന്നു. മുകളിലേയ്ക്ക് നോക്കിയ ഗീതൂന്റെ കണ്ണിന് താഴെ തുടുത്ത കവിളിലും വീണു രണ്ട് തുള്ളി …

“കണ്ണീർത്തുള്ളി പോലെ ഉണ്ടല്ലേ ഗോവിന്ദേട്ടാ ഈ മഴത്തുള്ളി ….”

“ഏഹ് …..?”

“അല്ലാ … ഇതിനി നമ്മുടെ മോൻ ആകാശത്ത് നിന്ന് നമ്മളെ നോക്കി കരയുന്നതാവുമോ..”

അപ്പോഴത്തെ ഗീതുവിന്റെ ഭാവവും ശാന്തമായ സ്വരവുമൊക്കെ കേട്ട് ശരിക്കും ഞാൻ പേടിച് പോയി .. മനസ്സിൽ ഗീതു പറഞ്ഞ സിനിമയുടെ കഥയും ഓർമ്മ വന്നു. കൂട്ടിന് നിശബ്ദതയും നിലാവില്ലാതെ ഇരുണ്ട അന്തരീക്ഷവും .

ശവത്തിൽ നിന്നു സ്വരം വരുന്ന പോലെ ഗീതു വീണ്ടും മന്ത്രിച്ചു.
” അല്ലെങ്കിൽ പിന്നെന്തിനാ നമ്മളീ കാര്യം പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു മഴ…..”

ആ ശാന്തതയാണ് എന്നെ വിരട്ടിയത്. ചിരി ഇല്ല , ദുഃഖമില്ല, ഞെട്ടലില്ല. എന്തിന് ഇത്രയും നേരം അവളുടെ കണ്ണ് പോലും ചിമ്മിയിരുന്നില്ല എന്ന വസ്തുത വല്ലാത്തൊരു നടുക്കം എന്നിൽ ഏൽപ്പിച്ചു. ഒരു ഭാവവുമില്ലാത്ത ഗീതൂന്റെ മുഖം എന്നെ മരണത്തേയാണ് ഓർമ്മിപ്പിച്ചത്.
ഇത് നല്ലതിനല്ല. അവളേയും കൂട്ടി എങ്ങനെയെങ്കിലും വീടിനുള്ളിൽ എത്തിയാൽ മതിയെന്നായി എനിക്ക് .കാരണം ഉള്ളിലൊരു ഭയം എന്നേയും കീഴ്പെടുത്താൻ തുടങ്ങിയിരുന്നു.

“അവൻ എന്നെ വിളിക്കുവാണ് ഏട്ടാ…. അമ്മാ…..ന്ന് …..എന്റെ കുട്ടൻ ….. ”
അതും പറഞ്ഞ് ഗീതു എന്നിൽ നിന്നുമെണീറ്റു….

“പാവം .. അവൻ തനിച്ചാ ഏട്ടാ അവിടെ ….പേടിയാവുന്നുണ്ടാവും … ഞാനവനെ താരാട്ടി ഉറക്കിയിട്ട് വരാം….”
അതും പറഞ്ഞവൾ ടെറസ്സിന്റെ വക്കിലെത്തിയിരുന്നു.

അത് വളരെ അപ്രതീക്ഷിതമായിരുന്നു. ഞാൻ നോക്കി നിൽക്കേ ഗീതു ആകാശത്ത് നോക്കി ടെറസ്സിൽ നിന്നും ശ്യൂന്യതയിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്.

ആവുന്ന വേഗത്തിൽ കൈ നീട്ടി ഞാനവളുടെ ചുരിദാറിൽ പിടിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഞാനവളെ മറ്റൊരപകടത്തിൽ നിന്നും വലിച്ച് എന്റെ മേലേയ്ക്കിട്ടു. നേരെ നിറുത്തി കവിളുകളിൽ അല്പം ശക്തിയിൽ തന്നെ മാറി മാറി തട്ടി. അവൾ കുടുങ്ങി കിടന്ന മനസ്സിന്റെ ഇരുണ്ട കോണിൽ നിന്നും യാഥാർത്യത്തിലേക്ക് അവളെ മടക്കി കൊണ്ട് വരാനായിരുന്നു അത്.

ചിമ്മാതെ തുറിച്ച് നിന്ന ഗീതൂന്റെ കണ്ണുകൾ അടഞ്ഞത് കണ്ടതും എന്റെ പോയ ജീവൻ തിരിച്ച് വന്നു എന്ന് വേണം പറയാൻ .

“ഏട്ടാ …. എ ….എന്താ ഉണ്ടായെ …..”
ഗീതു കണ്ണ് തുറന്നത് എന്റെ യാഥാർത്ഥ്യത്തിലേയ്ക്കാണെന്ന് എനിക്ക് മനസിലായി .

“ഒന്നൂല്ലടാ… വാ… നമ്മുക്ക് താഴെ പോവാം……”

കൺഫ്യൂസായ രീതിയിൽ എന്നെ നോക്കിയ അവളെ ഞാൻ മാറോട് ചേർത്തു. ആ ചെറിയ ടെറസ്സിൽ
നിന്നും ഓടിന്റെ മേലേയ്ക്ക് മെല്ലെ അവളെ ഇറക്കിയ ശേഷം ഞാൻ താഴെ ഇറങ്ങി….

ഇനി താഴേക്ക് പോകാൻ ഏണി ഇല്ല.. ഗീതു ഇപ്പോഴും സംഭ്രമിച്ച മട്ടിൽ എന്നെ നോക്കുകയായിരുന്നു… അവളേം കൊണ്ട് താഴെ എത്തിയാൽ മതിയെന്നായി എനിക്ക് .ഇനി ഒരു നിമിഷം പോലും ഈ ഉയരത്തിൽ നിക്കുന്നത് പന്തിയല്ല. ഞാൻ അവിടെ നിന്നും നിലത്തേയ്ക്ക് ചാടി.
അയ്യോ ഏട്ടാ എന്നുള്ള ഗീതൂന്റെ വിളിക്ക് മുന്നേ ഞാൻ നിലത്ത് എത്തിയിരുന്നു.

“അനങ്ങാതെ ഗീതേ…. ഞാൻ ഏണി വച്ച് തരാം… ”
പേടിച്ചരണ്ട ഗീതുവിനെ നോക്കി ചാട്ടത്തിൽ ഉളുക്കിയ കാലിന്റെ വേദന മറച്ച് പിടിച്ച് ഞാൻ വേഗം ഏണിയെടുത്ത് ചാരി…

ഗീതു താഴേക്ക് എത്തിയപ്പോഴാണ് ശ്വാസം വീണത്… കേൾക്കുന്നവർക്ക് നിസ്സാരമാവും പക്ഷേ ആ കുറച്ച് സമയത്തേയ്ക്ക് ഞാനനുഭവിച്ച കാര്യങ്ങൾ മരവിപ്പിക്കുന്നതായിരുന്നു.

വളരെ ക്ഷണിച്ച ഗീതുവിനെ ബെഡ്ഡിൽ കിടത്തി പുതപ്പ് മൂടി കൊടുമ്പോഴും എന്റെ നടുക്കം മാറിയിട്ടില്ലായിരുന്നു. ഇപ്പോൾ അവൾ ശാന്തമായി ഉറങ്ങുകയാണ്. ഗീതുവിനെ സംബന്ധിച്ച് ശാന്തതയ്ക്ക് തന്നെ രണ്ട് വ്യത്യസ്ത അർത്ഥം ഉള്ളത് പോലെ തോന്നി. എത്ര പെട്ടെന്നാണ് ഗീതുമാറിയത്. നിലാവുള്ള രാത്രി കരിമേഘങ്ങൾ ആയി മാറിയ പോലെ.

ഭയമെല്ലാം മാറ്റി വച്ച് ഞാൻ കാര്യങ്ങൾ യുക്തിപരമായി ചിന്തിക്കാൻ ശ്രമിച്ചു. ഭയത്തെ നേരിടാൻ യുക്തിയ്ക്കേ കഴിയൂ.

ഞാൻ ഗീതൂന്റെ യോനിയിലേയ്ക്ക് തൊടാൻ പോയപ്പോഴാണ് വീണ്ടും അസ്വഭാവികമായ സംഭവമുണ്ടായത്. അബോർഷന്റെ അനന്തര ഫലത്തിൽ നിന്ന് ഗീതു ഇത് വരെയും മോചിതയായില്ലെന്ന സത്യം ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. എല്ലാം മാറി ഗീതു നോർമലായെന്ന് ഞാൻ വിശ്വാസിച്ചതാണ് എന്നാൽ എന്നെയും ,എന്തിന് ഗീതൂനെ പോലും കബിളിപ്പിച്ച് രോഗം അവളുടെ മനസ്സിന്റെ ഉള്ളറകളിലെ വിടെയോ ശക്തിപ്രാപിക്കുകയായിരുന്നു….. മനസ്സിൽ ഭയം ഇരച്ച് കയറി.. ഒറ്റപ്പെട്ട പോലെ ….
“അച്ഛാ …….. ”
നൈർമല്യാമാർന്ന കുരുന്ന് ശബ്ദം എവിടെ നിന്നോ കാതിലേയ്ക്ക് തുളഞ്ഞ് കയറി. ചുറ്റും നോക്കി …

ഇല്ലാ… ഇത് സംഭവ്യമല്ല… എന്റെയും സമനില തെറ്റുകയാണോ ….? ഭയത്തിന്റെ പരമകോടിയിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ പെൺ കുരുന്നിന്റെ അച്ഛാ എന്നുള്ള വിളി ഒന്നുകൂടെ കേൾക്കുവാൻ കൊതിയ്ക്കുകയായിരുന്നു.

**********************

രാവിലെ തന്നെ കുളിച്ച് ചായയിട്ട് ഗോവിന്ദേട്ടനരികിലേക്ക് ചെന്നു. പാവം എന്നിറ്റിട്ടില്ല. വിളിക്കാൻ നിന്നില്ല ചായ തിരികെ അടുക്കളയിൽ കൊണ്ട് വന്ന് മൂടി വച്ചു. ഇന്നലത്തെ ക്ഷീണം കാണും . പാതിരാത്രിയല്ലെ വിളിച്ചുണർത്തി വീട്ടിന്റെ മണ്ടേല് കേറ്റിച്ചത് … എന്തായാലും അതിന് ഗുണമുണ്ടായി. വർഷങ്ങളോളം ഞാൻ ആഗ്രഹിച്ചത് ഏട്ടൻ ഇന്നലെ പറഞ്ഞു. എന്നെ ശരിക്കും മനസിലാക്കി. അറിയാതെ ആണെങ്കിലും എന്നെ അവഗണിച്ചതും സങ്കടപ്പെടുത്തിയതുമൊക്കെ പുള്ളിക്കാരൻ തിരിച്ചറിഞ്ഞു. ഞാൻ പറയാതെ തന്നെ. അതാ കണ്ണുകളിലുണ്ടായിരുന്നു. മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.

പക്ഷെ അതിന് ശേഷമുണ്ടായതൊന്നും എത്ര ശ്രമിച്ചിട്ടും ഓർമ്മ വരുന്നില്ല. ഇനി എന്റെ പാല് വല്ലോം കട്ട് കുടിച്ചോ എന്തോ കള്ളൻ ……
ശരിക്കും സോറി പറയാനാണ് ഏട്ടനേം കൊണ്ട് മുകളിലേയ്ക്ക് വലിഞ്ഞ് കേറിയത് തന്നെ അന്ന് തള്ളി മാറ്റിയത് ഇഷ്ടമില്ലാത്തത് കൊണ്ടല്ല, അവിടെ തൊടുമ്പൊ പഴയ കാര്യം ഓർമ്മ വന്ന് വിഷമമായിട്ടാണെന്ന് പറയാൻ വേണ്ടി. എന്നിട്ട് അത് പറഞ്ഞില്ല. മണ്ടി…

Leave a Reply

Your email address will not be published. Required fields are marked *