പ്രണയരതി – 2

ആ ടെലിഫോൺ ബൂത്തിന്റെ വാതിലിൽ വലിച്ചു. ചെറിയ ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും ഒടുവിലത് തുറന്നു. ഞാൻ വേഗത്തിൽ ഉള്ളിലേക്ക് കയറി. തോളിലെ ബാഗ് ടെലിഫോൺ ഇരിക്കുന്നതിന്റെ അടിയിലേക്ക് വച്ച് ഒതുങ്ങി നിന്നു. വല്ല്യാമ്മീ ഉള്ളിലെ സ്ഥല സൗകര്യത്തിന്റെ കുറവ് മൂലം അകത്തേക്ക് കയറാൻ മടിച്ച് നിന്നു. ഞാൻ അവർക്ക് കയറാനായി മാക്‌സിമം ഒതുങ്ങിനിന്നു. കനത്ത മഴകൊണ്ടവർ അപ്പോഴും കയറാൻ മടിച്ച് അതേപോലെ തന്നെ നിൽക്കുന്നു.

“…….ഞാൻ പുറത്ത് നിൽക്കാം….വല്ല്യാമ്മീ…ഉള്ളിൽ നിന്നൊള്ളൂ….”. ഞാൻ പുറത്തേക്കിറങ്ങാൻ ഭാവിച്ചു.

ഞാൻ പുറത്തിറങ്ങി മഴകൊള്ളണ്ട എന്ന് മനസ്സിൽ തോന്നിയതുകൊണ്ടാകാം അവർ ഉള്ളിലേക്ക് കയറി. വാതിലടക്കാത്ത കാരണം എനിക്ക് പിന്തിരിഞ്ഞ് നിൽക്കുന്ന അവരുടെ മുൻവശം കോരിച്ചൊരിയുന്ന മഴയിൽ നനയുകയായിരുന്നു.

“…ഞാൻ പറയുന്നത് കൊണ്ട് തെറ്റുദ്ധരിക്കരുത്………ഈ സ്ഥലം അത്ര നന്നല്ല..കണ്ടമാനം ക്രിമിനൽസ് ഉള്ള ഏരിയയാണ്….വഴിയിലാണെങ്കിൽ ആരും ഇല്ല……..വല്ല്യാമ്മീ…ഇങ്ങനെ നിൽക്കാതെ വാതിലടക്കൂ…പ്ലീസ് …”.

എന്റെ ശബദ്ധത്തിൽ അൽപ്പം ദയനീയത കലർന്നിരുന്നു. കാരണം വിജനമായ ഈ പ്രദേശത്ത് ക്രിമിനൽസിന്റെ കയ്യിൽ ഇങ്ങനെ ഒരു സ്ത്രീയെ കിട്ടിയാൽ എന്താണുണ്ടാകുക എന്നത് ഊഹിക്കാൻ കഴിയാവുന്നതേ ഉള്ളു. എന്തായാലും വല്ല്യാമ്മീ അൽപ്പം ഉള്ളിലേക്ക് കയറി നിന്നു. ഞാൻ അവരുടെ ദേഹത്ത് സ്പർശിക്കാതെ വാതിൽ അടക്കാൻ നോക്കിയെങ്കിലും അവരുടെ മുൻവശം തട്ടുന്നതിനാൽ എനിക്ക് അപ്രാപ്ര്യമായിരുന്നു. ഞാൻ വീണ്ടും പുറകിലേക്ക് ചാരി നിന്ന് കൈയ്യെത്തിച്ചു. ഇത്തവണ വല്ല്യാമ്മീ എന്നിലേക്ക് ചേർന്ന് നിന്നതിനാൽ വാതിലടക്കാൻ സാധിച്ചു. ഉള്ളിലെ നിന്ന് കുറ്റിയിട്ട് ഞാനൊന്ന് ആശ്വാസത്തോടെ നിശ്വസിച്ചു.

“…കാലം നല്ലതല്ല….വല്ല്യാമ്മീ…..നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ സഫ്നയുടെ അടുത്ത് ഉത്തരം പറയേണ്ടത് ഞാനാ…അതാ ടെൻഷൻ….”.

“…അതിനൊന്നും സംഭവിച്ചില്ലല്ലോ…ആദി……..”. വല്ല്യാമ്മീ എന്നോട് പറഞ്ഞു.

ആദ്യമായാണ് വല്ല്യാമ്മീ എന്നോട് സംസാരിക്കുന്നത്. ഞാൻ ശരിക്കും സ്തംഭിച്ച് പോയി. നിശ്ശബ്ദത പേറുന്ന അവരുടെ സാമിപ്യം സത്യത്തിൽ എനിക്ക് നീരസം ഉണത്തിരുന്നെങ്കിലും ഇപ്പോൾ പെട്ടെന്നത് മാറിരിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കി. എന്തോ അവരുടെ പ്രായത്തെ കരുതിയായിരിക്കാം ആ മാറ്റാമെന്ന് ഞാൻ സ്വയം കരുതി.

കനത്ത മഴ തുള്ളിക്കൊരു കുടം എന്ന പോലെ തകർത്ത് പെയ്യുകയായിരുന്നു. ഹൈദരാബാദിന്റെ മണ്ണിന്റെ പ്രിത്യേകത കാരണം മഴയിൽ പെട്ടെന്ന് വെള്ളം കയറുമായിരുന്നു. അതിവിടെയും സംഭവിച്ചിരിക്കുന്നു. വഴിയിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞിരിക്കുന്നു.

“…വല്ല്യാമ്മീ…മഴ വെള്ളം വഴിയിൽ ഉയർന്ന് വരികയാണല്ലോ….പെട്ടെന്നൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാ തോന്നുന്നേ….”.

വല്ല്യാമ്മീ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഫോണെടുത്ത് അതിൽ പറ്റിയ വെള്ളത്തുള്ളികൾ തുകികളഞ്ഞ് സഫ്നക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വഴിയിൽ കുടുങ്ങി കിടക്കുകയാണെന്ന് അറിഞ്ഞ അവൾ വല്ലാതെ പേടിച്ചു.അവളെ ആശ്വസിപ്പിക്കാൻ എനിക്കാകുമോ എന്ന ഘട്ടം വന്നപ്പോൾ ഫോൺ ഞാൻ വല്ല്യാമ്മീക്ക് കൊടുത്തു. വല്ല്യാമ്മീ വളരെ ശാന്തതയോടെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അതിൽ രണ്ടുമൂന്ന് വട്ടം ആദി ഒപ്പം ഉള്ളത്കൊണ്ട് പേടിക്കാനൊന്നും ഇല്ല എന്നെ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. അവരിൽ എന്നെ കുറിച്ചുള്ള വിശ്വാസം ഇന്നിം സ്വയം മതിപ്പുളവാക്കി. വല്ല്യാമ്മീ ബാക്കി സംസാരിക്കാനായി ഫോൺ എനിക്ക് തന്നു. സഫ്ന എനിയ്ക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടിൽ വളരെ ഖേദം പ്രകടിപ്പിച്ചു. വല്ലാതെ ഫോർമൽ ആകല്ലേ എന്ന പറഞ്ഞ് ഞാൻ അവളുടെ സംസാരത്തെ വഴി തിരിച്ച് വിട്ടു. സത്യത്തിൽ ഞാൻ എന്ന വ്യക്തി ആക്സിഡന്റ് സംഭവിച്ച് കിടക്കുന്ന റീത്തക്കും, അവളുടെ കൂട്ടുകാരിയായ സഫ്നക്കും, അവളുടെ അമ്മാവന്റെ ഭാര്യയായ വല്ല്യാമ്മീക്കും വളരെ വിശ്വാസമുള്ളവനായിരിക്കുന്നു എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. സഫ്ന ഫോണിലൂടെ അപ്പോഴും എന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

“…സഫ്ന….ഇനി എന്നെ പുകഴ്ത്തിയാൽ ഞാൻ പൊങ്ങി അങ്ങ് ചന്ദ്രനിലേക്ക് പോകും……എന്നെ നാളെ ഈ ഭൂമിയിൽ കാണണമെങ്കിൽ ഇങ്ങനെ പുകഴ്ത്തി പോക്കാതിരിക്കു…ഹഹഹഹ….”.

“…ശരി…..ഇനി ഞാൻ പോകുന്നില്ല…..എന്തായാലും വളരെ താക്സ്സ്…..ആദി…..”.

“..ദേ വീണ്ടും എന്നെ പോകുന്നു…എന്തായാലും വല്ല്യാമ്മീയെ ഞാൻ സേഫായി വീട്ടിൽ എത്തിച്ചിരിക്കും…കേട്ടോ..” ഞാൻ അവളോട് പറഞ്ഞു.

“…എത്തിക്കഴിഞ്ഞ് വിളിക്കാൻ….മറക്കരുതേ….ആദി…”.

“…അത് ഞാനേറ്റു…സഫ്ന…..ഇടിമിന്നൽ പുറത്തുണ്ട്…ഞാൻ ഫോൺ വയ്ക്കുകയാണ്…..”.

ഞാൻ ഫോൺ കട്ട് ചെയ്ത വല്ല്യാമ്മീയോടായി ചിരിച്ചു.

“…സഫ്നയുടെ ഒരു കാര്യം……വല്ല്യാമ്മീയെ വലിയ ഇഷ്ട്ടാണെന്ന് തോന്നുന്നു സഫ്നക്ക്….”.

“…ഉം….”. വല്ല്യാമ്മീ അതിന് മൂളി.

“…ഞാൻ ഒരു കാര്യം ചോദിക്കട്ടെ …വല്ല്യാമ്മീ…”.

“….ഉം….”.

“…വല്ല്യാമ്മീക്ക് എന്റെ കുറെ നിൽക്കാൻ പേടിയുണ്ടോ….”.

“…എന്താ ആദി അങ്ങനെ ചോദിക്കുന്നെ….”.

“…അല്ല വല്ല്യാമ്മീ എന്നോട് ഒന്നും മിണ്ടുന്നില്ല….അതാ….”. ഞാൻ ചോദിച്ചു.

“…ഇപ്പോൾ ആദിയോട് സംസാരിക്കുന്നത് എന്റെ പ്രേതമൊന്നുമല്ലല്ലോ…….”.

പെട്ടെന്നുള്ള മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ ചിരിച്ചു പോയി.

“…അപ്പോൾ അത്യാവശ്യം കോമഡിയൊക്കെ ഉണ്ട് വല്ല്യാമ്മീയുടെ കയ്യിൽ അല്ലെ….”.

“..ആ ജീവിച്ച് പോകണ്ടേ ആദീ….”.

വല്ല്യാമ്മീ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. സത്യത്തിൽ ഞങ്ങൾക്കിടയിലുള്ള അകൽച്ച കുറയുകയായിരുന്നു. അതെന്നിൽ വലിയ ആശ്വാസം ഉണ്ടാക്കി. ഹൈദരാബാദ് എന്ന സ്ഥലത്ത് ഒരു മുസ്ലിം സ്ത്രീയുമായി ഇങ്ങനെയുള്ള ചുറ്റുപാടിൽ സമൂഹം കാണുകയാണെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്രായമുള്ള സ്ത്രീ എന്നായാലും എന്തോ ഒരുപക്ഷെ ഈ സമൂഹം ദുഷിച്ച കണ്ണിലൂടെ മാത്രമേ കാണുകയുള്ളു. അവരിലെ മനസ്സിലെ ഈ മഞ്ഞ പൂശിയ ചായചിന്തകൾക്ക് മതങ്ങളുടെ പരിവേഷം ചാർത്തേണ്ടയെങ്കിലും പക്ഷെ ഇവിടെ മുസ്ലിം സ്ത്രീ ആയതിനാലാണ് സത്യത്തിൽ എനിക്ക് പേടി വർദ്ധിച്ചത്. വല്ല്യാമ്മീക്ക് പ്രായമുള്ളതാണ് ശരിക്കും എനിക്ക് പേടി കുറക്കാനുള്ള ആകെ ഒരു കച്ചിത്തുരുമ്പ്. അതിനുപരി ഇവരുടെ അൽപ്പം ഇടപഴുകിയുള്ള പെരുമാറ്റം മൂലം ആ പേടി ഇപ്പോൾ മൊത്തത്തിൽ അലിഞ്ഞില്ലാതെയായി.

ഞങ്ങൾ അരമണിക്കൂറായി മഴകാരണം ഈ ടെലിഫോൺ ബുത്തിൽ പെട്ട് കിടക്കുന്നു.വഴിയിൽ വെള്ളത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടേ ഇരുന്നു. മഴനിന്നാൽ പെട്ടെന്ന് തന്നെ വെള്ളം ഒലിച്ച് പോകുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും പക്ഷെ ഉള്ളിൽ ചെറിയ ഒരു പേടി ഇല്ലാതിരുന്നില്ല.അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിച്ച് വന്നു. വല്ല്യാമ്മീ ചെറുതായി വിറക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *