മൃഗം – 3 1

നിലത്ത് പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന വാസു നാളെ ഉച്ചയ്ക്ക് അമ്മ പറഞ്ഞതനുസരിച്ച് ഉണ്ണാന്‍ വരണം എന്ന് മനസ്സില്‍ പറഞ്ഞു. തന്നെ കണ്ടാല്‍ ദിവ്യ ഉറപ്പായും എന്തെങ്കിലും വൃത്തികേട് പറയും. തനിക്ക് അമ്മയുടെ ഒപ്പമിരുന്നു കഴിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ആ നായിന്റെ മോള്‍ അത് സമ്മതിക്കില്ല. ആ അമ്മയുടെ മകളായിപ്പോയി..അല്ലായിരുന്നെങ്കില്‍ എന്നെ അവള്‍ മര്യാദ പഠിച്ചേനെ. എന്തായാലും അല്പം അപമാനം സഹിച്ചാലും ശരി അമ്മയുടെ ആഗ്രഹം താന്‍ മാനിക്കണം. തനിക്ക് ഈ ഭൂമിയില്‍ അവര്‍ മാത്രമേ ഉള്ളു. വാസു അങ്ങനെ ചിന്തിച്ചുകൊണ്ട് മെല്ലെ കണ്ണടച്ചു.

ദിവാകരന്‍ വീടിന്റെ മുന്‍പില്‍ നിന്നും ഇടതുവശത്തേക്ക് നടന്ന് മൂലയ്ക്കെത്തി വരാന്തയുടെ സമീപത്തുകൂടി പിന്നിലേക്ക് മെല്ലെ ചുവടുകള്‍ വച്ചു. പൂര്‍ണ്ണ നിശബ്ദമായിരുന്ന ആ അന്തരീക്ഷത്തില്‍ അയാളുടെ ശ്വാസത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. കണ്ണടച്ചു കിടന്ന വാസു കരിയില ഞെരിയുന്ന ശബ്ദം കേട്ടു കാതോര്‍ത്തു. തനിക്ക് തോന്നിയതാകും എന്ന് ചിന്തിച്ചുകൊണ്ട് അവന്‍ വീണ്ടും കണ്ണടച്ചെങ്കിലും ആ ശബ്ദം തന്റെ അടുത്തേക്ക് വരുന്നത് അവന്‍ കേട്ടു. ആരോ നടക്കുന്ന ശബ്ദം! ഈ പാതിരാത്രി ആരാണ് വീട്ടുവളപ്പില്‍ എന്നാലോചിച്ചുകൊണ്ട് അവന്‍ മെല്ലെ എഴുന്നേറ്റ് ഇരുന്നു ഇരുട്ടിലേക്ക് നോക്കി. വരാന്തയുടെ സമീപത്ത്കൂടി ഒരു ആള്‍രൂപം മെല്ലെ വരുന്നത് കണ്ട വാസു ജാഗരൂകനായി. അവന്‍ മെല്ലെ നിലത്തുകൂടി പതുങ്ങി മുറ്റത്തിറങ്ങി. അമിതമായ കാമാര്‍ത്തിയോടെ ദിവ്യയെ മാത്രം മനസ്സില്‍ ഓര്‍ത്തുകൊണ്ട് സസൂക്ഷ്മം ചുവടുകള്‍ വയ്ക്കുകയായിരുന്ന ദിവാകരന്‍, അല്പം അകലെ പുറത്തേക്ക് ഇറങ്ങിയ വാസുവിനെ കണ്ടില്ല. വാസു വേഗം ഒരു മരത്തിന്റെ മറവിലേക്ക് മാറി നിന്നു നോക്കി. ആരാണ് ആളെന്ന് അവനു മനസിലായില്ല.

ദിവാകരന്‍ മെല്ലെ വീടിന്റെ പിന്നിലെത്തി അടുക്കള ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ വാസു പൂച്ചയെപ്പോലെ പതുങ്ങി അവന്റെ പിന്നിലെത്തി. ഏതോ കള്ളനാണ് അതെന്നും ശങ്കരന്റെ പണം മോഷ്ടിക്കാന്‍ വാന്നതാണെന്നുമാണ് വാസു ധരിച്ചത്. അടുക്കളയുടെ സമീപം ദിവാകരന്‍ എത്തുന്നതിന് മുന്‍പ് വാസു

അവന്റെ നടുവിന് ആഞ്ഞു ചവിട്ടി. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഒരു നിലവിളിയോടെ ദിവാകരന്‍ മൂക്ക് കുത്തി മണ്ണിലേക്ക് വീണു.

അടുക്കളവാതില്‍ തുറന്ന് ദിവാകരന്‍ വരുന്നതും നോക്കി നനഞ്ഞൊലിക്കുന്ന പൂറുമായി കാത്തു നിന്നിരുന്ന ദിവ്യ അയാളുടെ അലര്‍ച്ച കേട്ടു ഞെട്ടി. നൂല്‍വസ്ത്രമില്ലാതെ നിന്നിരുന്ന അവള്‍ അയാള്‍ക്കെന്തോ സംഭവിച്ചു എന്ന് മനസിലാക്കി. അമ്മയും അച്ഛനും ആ കാളയും ഉണരാന്‍ ഇടയുണ്ട് എന്ന് കടുത്ത നിരാശയോടെ മനസിലാക്കിയ അവള്‍ വേഗം ചെന്നു വസ്ത്രങ്ങള്‍ ധരിച്ചു കതകടച്ച ശേഷം കട്ടിലില്‍ കിടന്നു. തുറന്ന് കിടക്കുന്ന അടുക്കള വാതിലിന്റെ കാര്യം അപ്പോഴാണ്‌ അവള്‍ ഓര്‍ത്തത്. വേഗം അത് അടയ്ക്കണം എന്നവളുടെ അന്തരംഗം മന്ത്രിച്ചു. ഇല്ലെങ്കില്‍ അത് തുറന്നിട്ടത് താനാണ് എന്ന് അമ്മ സംശയിക്കും. അവള്‍ വേഗം എഴുന്നേറ്റ് മുറിയുടെ വാതില്‍ തുറന്നു. പക്ഷെ അച്ഛന്റെയും അമ്മയുടെയും മുറിയില്‍ ലൈറ്റ് കണ്ടതോടെ അവള്‍ വേഗം കതകടിച്ചിട്ട് കട്ടിലില്‍ കയറിക്കിടന്നു. എന്താണ് പുറത്ത് സംഭവിച്ചത് എന്നറിയാന്‍ അമിതമായ ആകാംക്ഷ അവള്‍ക്കുണ്ടായിരുന്നു എങ്കിലും താന്‍ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടില്‍ ഉറക്കം നടിച്ച് കിടന്ന് അവള്‍ കാതോര്‍ത്തു.

വാസുവിന്റെ ശക്തമായ ചവിട്ടേറ്റ് വീണ ദിവാകരനെ അവന്‍ രണ്ടുകൈകളും പിന്നിലേക്കാക്കി പിടിച്ചുതിരിച്ച് എഴുന്നേല്‍പ്പിച്ചു. അനങ്ങാനാകാത്ത അവസ്ഥയില്‍ ആയിരുന്നു ദിവാകരന്‍.

“ആരാടാ നീ? എന്തിനാ രാത്രിയില്‍ നീ ഈ വീട്ടുവളപ്പില്‍ കയറിയത്?”

വാസു അയാളുടെ മുഖം പിടിച്ചു തിരിച്ചു ചോദിച്ചു. ആളെ ആ ഇരുട്ടില്‍ അവനു തിരിച്ചറിയാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *