മൃഗം – 3

അവള്‍ കട്ടിലില്‍ കയറി കമിഴ്ന്നു കിടന്നു ചിന്തിച്ചു. വാസു കാരണം തന്റെ പ്രശ്നങ്ങള്‍ അനവധിയാണ്. ഒന്നാമത് ഈ വീട്ടില്‍ തനിക്കിനി ഒരാളെയും കൊണ്ടുവരാനോ അയാളുടെ കൂടെ സുഖിക്കാനോ സാധിക്കില്ല. അത്രയ്ക്ക് സംശയമാണ് തന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും. സുഖിക്കണം എങ്കില്‍ താന്‍ പുറത്ത് പോകണം. പക്ഷെ അതും നടക്കുന്ന കാര്യമല്ല; എവിടെ പോകും? ദിവ്യ കനത്ത തുടകള്‍ തമ്മില്‍ അമര്‍ത്തി കണംകാലുകള്‍ ഇരുവശത്തേക്കും ആട്ടിക്കൊണ്ട് ആലോചിച്ചു. തനിക്ക് സുഖിക്കണം..അതില്ലെങ്കില്‍ തനിക്ക് ഭ്രാന്ത്‌ പിടിക്കും. തന്റെ യോനി സദാ അങ്ങ് കടിക്കുകയാണ്. എന്താണ് തനിക്കിത്ര കാമാസക്തി? പക്ഷെ എന്ത് സുഖമാണ് അതിന്..എപ്പോഴും നനഞ്ഞ് വഴുവഴുപ്പോടെ ഇരിക്കുന്ന തന്റെ പിളര്‍പ്പ് തന്നെ ശ്വാസം മുട്ടിക്കുകയാണ്. പക്ഷെ തന്നെ സുഖിക്കാന്‍ ഇവരാരും സമ്മതിക്കില്ല. മൂലകാരണം വാസുവാണ്. രതീഷ്‌ ഒരു തെണ്ടിയാണ് എങ്കിലും അവന്‍ തന്നെ സുഖിപ്പിച്ചു തന്നേനെ; അത് ഈ മൃഗം നശിപ്പിച്ചു. അവനൊരു ആണാണോ? തന്നെ നഗ്നയായി കണ്ടിട്ട് പോലും അവനൊരു കുലുക്കം ഉണ്ടായില്ലല്ലോ? ഇല്ല..ഒക്കെ അവന്റെ നടനമാണ്. അവനെ അങ്ങനെ വിട്ടുകൂടാ. അവനും ഒരു പുരുഷനല്ലേ; അവനും കാണില്ലേ ഇത്തരം മോഹങ്ങള്‍?

അതോര്‍ത്തപ്പോള്‍ ദിവ്യയുടെ ശരീരം കാമാസക്തിയില്‍ തുടിച്ചു. കരുത്തനാണ് അവന്‍. താന്‍ കണ്ടിട്ടുള്ള സകല പുരുഷന്മാരിലും വച്ച് ഏറ്റവും കരുത്തന്‍. ആ കരുത്ത് തനിക്ക് വേണം. തന്റെ ശരീരത്തിന്റെ ആവശ്യം നിറവേറ്റാന്‍ അവനാണ് ഏറ്റവും നല്ല മാര്‍ഗ്ഗം! മനസ്‌ ആ വഴിക്ക് സഞ്ചരിച്ചപ്പോള്‍ അവളുടെ സിരകള്‍ തുടിച്ചു. തന്റെ യോനി നനഞ്ഞു കുതിരുന്നത് അവളറിഞ്ഞു. അതെ..അവനെ താന്‍ വശീകരിക്കണം. പക്ഷെ അതിന് ഇതുവരെ താന്‍ അവനോടു കാണിച്ച സ്വഭാവം പാടെ മാറ്റേണ്ടി വരും. അവനെ മനസ് കൊണ്ട് കീഴടക്കിയാല്‍ മാത്രമേ തന്റെ ഇംഗിതം നടക്കുകയുള്ളു. മാംസം കണ്ടു മോഹിക്കുന്നവനല്ല വാസു.

അവന്റെ മനസ് നേടണം..പിന്നെല്ലാം എളുപ്പമായിരിക്കും. ഇപ്പോള്‍ അച്ഛന്‍ അവനോട് സ്നേഹത്തിലായ സ്ഥിതിക്ക് തനിക്കും അതാകാം. മനസില്‍ സ്നേഹമില്ല എങ്കിലും അങ്ങനെ നടിക്കണം. അവന്‍ തന്റെ വലയില്‍ ആയാല്‍, അവനെ വച്ച് തനിക്ക് സുഖിക്കാന്‍ സാധിക്കും. ഒരു പെണ്ണിനേയും തൊട്ടിട്ടില്ലാത്ത അവന്‍ ആദ്യമായി അനുഭവിക്കുന്ന പെണ്ണ് താന്‍ ആയിരിക്കണം. അവന്‍ തന്റെ ആങ്ങള ഒന്നുമല്ലല്ലോ..ആര്‍ക്കോ പിഴച്ചുണ്ടായ സന്തതി അല്ലെ. അവനിലുള്ള തന്റെ ആര്‍ത്തി തീര്‍ന്നു കഴിഞ്ഞാല്‍ തങ്ങള്‍ വിശ്വസിച്ചു വീട്ടില്‍ നിര്‍ത്തിയ അവന്‍ താനുമായി ബന്ധപ്പെടുന്നത് അച്ഛനും അമ്മയും കാണണം! അവരെ അത് കാണിക്കണം! അതോടെ തീരും അവന്റെ എല്ലാ കളികളും! അതെ..ഇനി അതായിരിക്കണം തന്റെ ലക്‌ഷ്യം. ആ ലക്ഷ്യം നേടാന്‍ എന്തും ചെയ്യും…എന്തും! ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ ഭഗവാന്‍ പറഞ്ഞിരിക്കുന്നത്; അത്കൊണ്ട് താന്‍ എന്ത് ചെയ്താലും അതില്‍ ഒരു തെറ്റും ഉണ്ടാകാന്‍ പോകുന്നില്ല. ദിവ്യ മനസ്സില്‍ ഉറച്ച തീരുമാനം എടുത്തു.

അടുത്ത ദിവസം വാസു ശങ്കരന്റെ കൂടെ ബിസിനസിനു പോകുന്ന ആദ്യ ദിവസം ആയിരുന്നു. രാവിലെ തന്നെ രുക്മിണി പറഞ്ഞതനുസരിച്ച് ശങ്കരന്‍ അവനെയും കൂട്ടി അമ്പലത്തില്‍ പോയി തൊഴുത് പ്രസാദവും വാങ്ങി വീട്ടിലെത്തി. അച്ഛന്റെ ഒപ്പം സ്കൂട്ടറില്‍ അവന്‍ പോകുന്നത് കണ്ട ദിവ്യ അസഹ്യതയോടെ പല്ല് ഞെരിച്ചു. അവളുടെ രക്തം തിളയ്ക്കുകയായിരുന്നു. വാസുവിനെ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കുണ്ടായിരുന്നു. വാസു അമ്പലത്തില്‍ നിന്നും തിരികെയെത്തി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് ആദ്യമായി പ്രാതല്‍ കഴിച്ചു. ദിവ്യ എവിടെയാണ് എന്നുപോലും ശങ്കരന്‍ തിരക്കിയില്ല. അയാള്‍ക്ക് ഇഷ്ടമാകില്ല എന്ന് കരുതി രുക്മിണിയും അവളെ വിളിച്ചില്ല. ദിവ്യ അവളുടെ മുറിയില്‍ത്തന്നെ ആയിരുന്നു. വാസുവും ശങ്കരനും പോയിക്കഴിഞ്ഞപ്പോള്‍ രുക്മിണി അവളെ ചെന്നു വിളിച്ചു. ഒന്നും മിണ്ടാതെ അവള്‍ വന്നു കഴിച്ചിട്ട് പോയി. രുക്മിണിക്ക് മനസ്സില്‍ അവളോട്‌ സഹതാപം തോന്നുന്നുണ്ടായിരുന്നു എങ്കിലും അവള്‍ക്ക് ഈ ശിക്ഷ ആവശ്യമാണ് എന്നവള്‍ കരുതി. പ്രായത്തിന്റെ തിളപ്പു കൊണ്ട് സംഭവിച്ച തെറ്റാണ്; പക്ഷെ അതവള്‍ മനസിലാക്കി തിരുത്തട്ടെ എന്ന് ആ അമ്മ കരുതി. പക്ഷെ സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നവര്‍ക്ക് അറിയില്ലായിരുന്നല്ലോ?

ടൌണില്‍ ശങ്കരന് ചെറിയ ഒരു ഓഫീസുണ്ട്. അവിടെ അയാളും പിന്നെ ചായ വാങ്ങാനും ഓഫീസ് വൃത്തിയാക്കാനും ഒക്കെയായി മുത്തു എന്ന് പേരുള്ള ഒരു തമിഴന്‍ പയ്യനും മാത്രമാണ് ഉള്ളത്. ഇടപാടുകാരില്‍ ചിലര്‍ ഓഫീസില്‍ എത്തുമെങ്കിലും ഭൂരിഭാഗം പേരെയും അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ചെന്നു കാണുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്.

“എടാ മുത്തു..ഇത് എന്റെ മോന്‍ വാസു..ഇനി ഇവനും എന്റെ കൂടെ ഉണ്ടാകും…നീ പോയി രണ്ടു ചായ വാങ്ങി വാ” ഓഫീസില്‍ തന്റെ സീറ്റില്‍ ഇരുന്നുകൊണ്ട് ശങ്കരന്‍ പറഞ്ഞു.

“സരി സര്‍..” മുത്തു കറുത്ത മുഖത്ത് വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവന്‍ വേഗം പുറത്തേക്ക് പോയി.

“പാവം പയ്യനാ..വിശ്വസിക്കാം. അച്ഛനോ അമ്മയോ ഇല്ല. ഇതിന്റെ പിന്നിലെ ചായ്പ്പ് ആണ് അവന്റെ വീട്..” ശങ്കരനവനെ പരിചയപ്പെടുത്തി.

‘ഹും..തന്നെപ്പോലെ മറ്റൊരു ജന്മം’ വാസു മനസ്സില്‍ പറഞ്ഞു.

“ഉം..ദാ, മോന്റെ ആദ്യത്തെ ജോലി ഇതാണ്”

ചെറിയ ഒരു ഫയല്‍ എടുത്തുകൊണ്ട് ശങ്കരന്‍ വാസുവിനോട് പറഞ്ഞു. അയാള്‍ അതിന്റെ ആദ്യത്തെ പേജില്‍ ഉണ്ടായിരുന്ന പേപ്പര്‍ എടുത്ത് അവനെ കാണിച്ചു. അതില്‍ ഒരാളുടെ ഫോട്ടോയും ഒപ്പം മേല്‍വിലാസവും ഉണ്ടായിരുന്നു.

“ഇത് മുസ്തഫ; ഇറച്ചി വെട്ടുകാരനാണ്. രണ്ടു വര്‍ഷം മുന്‍പ് ഇവന്‍ എന്റെ കൈയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി. ഇതുവരെ മൊത്തം എഴുപതിനായിരം രൂപ തന്നിട്ടുണ്ട്. മുതലിന്റെ പലിശ പോലും വരില്ല അത്. അവന് ഇപ്പോള്‍ നാല് കടകള്‍ ഉണ്ട്. നാലിടത്തും നല്ല കച്ചവടവും. എന്റെ കൈയില്‍ നിന്നും പണം വാങ്ങിയാണ് അവന്‍ ബിസിനസ് ആരംഭിച്ചത്. മനസു വച്ചാല്‍ അവനു പണം ഒരു ദിവസം കൊണ്ട് തന്നു തീര്‍ക്കാന്‍ പറ്റും. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഒരൊറ്റ രൂപ പോലും അവന്‍ തന്നിട്ടില്ല” ശങ്കരന്‍ പറഞ്ഞു.

“ഈടൊന്നും ഇല്ലാതാണോ അവന്‍ പണം വാങ്ങിയത്?” വാസു ചോദിച്ചു.

“ഇവിടുത്തെ പാര്‍ട്ടി നേതാവ് ശക്തമായി റെക്കമന്റ് ചെയ്തതിന്റെ പേരിലാണ് ഞാന്‍ പണം നല്കിയത്. ഈ ബിസിനസില്‍ നമുക്ക് രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെ വേണ്ടി വരുന്ന ഘട്ടങ്ങള്‍ ഉണ്ട്. അയാളുടെ ഒരു ബന്ധുവാണ് ഈ മുസ്തഫ. അവന്റെ വീട് പട്ടിണി ആണെന്നും കച്ചവടം ചെയ്ത് തുടങ്ങിയാല്‍ എന്റെ പണം പലിശ സഹിതം ആദ്യം തന്നെ തന്നു തീര്‍ത്തോളാം എന്നും അയാള്‍ ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് ഞാന്‍ നല്‍കിയത്. മുസ്തഫ എന്റെ കാലില്‍ വീണു കരഞ്ഞു പറഞ്ഞതും ഒരു കാരണമാണ്. പക്ഷെ കച്ചവടം കൂടിയതോടെ അവന്റെ മട്ടുമാറി. ഇപ്പോള്‍ നേതാവും കൈയൊഴിഞ്ഞു. കാരണം പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടകളെ ഏര്‍പ്പാടാക്കി നല്‍കുന്നത് അവനാണ്..അവനു ചെറിയ കൊട്ടേഷന്‍ പണിയും ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്..ഈടൊന്നും ഇല്ലാത്തത് കൊണ്ട് നമുക്ക് കേസിന് പോകാനും പറ്റില്ല….” ശങ്കരന്‍ അവനെ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *