സര്‍പ്പസുന്ദരി – 3 1

ഞാന്‍ മിണ്ടാതെ ഫ്രെഷ് ജ്യൂസ്സ് കുടിച്ചുകൊണ്ടവളെ തന്നെ നോക്കിയിരുന്നു. കനത്ത നിശ്വാസത്തിന്‌ ശേഷം അവള്‍ തുടര്‍ന്നു.
“…ഇതില്‍ എഴുതിയത് മാസ്റ്ററുടെ പോരാട്ടങ്ങളുടെ വെറും സാബിളല്ലേ….വാറങ്കലിലെ നക്സ്സല്‍ ബാരികളില്‍ നിന്ന് ആ പ്രസ്ഥാനത്തിനൊപ്പം പോരാടിയതും….കാപാലിക ജന്മി ജമിന്താരുടെ അകത്തളങ്ങളില്‍ ചോരയൊഴുക്കി വറുതിയിലേക്ക് നീങ്ങുന്ന പട്ടിണി പാവങ്ങള്‍ക്ക് അത്താണിയായതും…….കള്ളപണം വിതക്കുന്ന അസമത്ത്വത്തിനെതിരെ ഡല്‍ഹിലെ നിയമയുദ്ധങ്ങളും…ഒടുവില്‍…ഇപ്പോള്‍ ഈ നാട്ടില്‍ തുടര്‍ന്നുള്ള അനീതിക്കെതിരെയുള്ള സന്ദ്ധിയില്ലാത്ത യുദ്ധവും..എല്ലാം…എല്ലാം…..ജീവന്‍ മരണ പോരാട്ടങ്ങളല്ലേ… അതെല്ലാം… ഈ നട്ടെല്ലില്ലാത്ത ജനത വാഴുന്ന ഈ നാട്ടിലെ വിഷം നിറച്ച ഒരു അച്ചുകൂടത്തിനും നിരത്താന്‍ കഴിയുന്നതല്ലല്ലോ……”. ചിത്ര സാമിനാഥന്‍ വാക്കുകള്‍ കിട്ടാതെ കുഴഞ്ഞു.
“…ഐ..നോ…ചിത്ര…..കൂള്‍ ഡൌണ്‍…..”. ഞാന്‍ എഴുന്നേറ്റ് അവളുടെ ചുമലില്‍ കൈവച്ചു.
“….ട്റീണിങ്….ട്രീണിങ്ങ്….”. ആ മുറിയിലെ പഴയ ലാന്റ് ഫോണ്‍ ശബ്‌ദ്ധിച്ചു. ചിത്ര ഫോണെടുത്തു.
“…വൈഗ….കോല്‍ ഫോള്‍ യൂ….” അവള്‍ എന്റെ നേര്‍ക്ക് റിസീവര്‍ നീട്ടി. ഞാനത് വാങ്ങി ചെവിയില്‍ വച്ചു.
“…ഹലോ വൈഗ…..മാസ്റ്ററാണ്‌….”.
“…മാസ്റ്റര്‍….മാഡം പറഞ്ഞീരുന്നു …മാസ്റ്ററേ കാണാന്‍….”.
“…അതേ അതേ….ഒരു മീറ്റിങ്ങ് അറേഞ്ച് ചെയ്തീരുന്നു…പക്ഷേ നമ്മുടെ ചില ആളുകള്‍ക്ക് അത്യാവിശ്യമായി വന്ന ചില തിരക്കുകള്‍ കാരണം മാറ്റി വയ്ക്കേണ്ടി വന്നു….”.
“..ഓക്കേ മാസ്റ്റര്‍…”.
“…വൈഗ ഒരു കാര്യം ചെയ്യൂ….ആ ഫോണുകളെടുത്ത് ഡോ. ശശിയുടെ വീട്ടിലേക്ക് വരൂ…..ഞാനവിടെ ഉണ്ടാകും…..”.
“…തീര്‍ച്ചയായും……”.
ഞാന്‍ ഫോണ്‍ വച്ചതിന്‌ ശേഷം എന്തോ ആലോചിച്ച് നിന്നു. ഇനിയും ആരും പുറത്ത് പറയാത്ത ആ സസ്പെന്‍സ്സ് എന്തായിരിക്കും.
“…എന്താ വൈഗ ഒരു ആലോചന……”. ഐഷയാണ്‌ ചോദിച്ചത്.
“…എയ്…ഒന്നൂല്ല…ഡോ.ശശിയുടെ റെസിഡന്‍സിലേക്ക് ചെല്ലാന്‍
പറഞ്ഞു…….”.
“….അപ്പോള്‍ ഈ രാത്രി ഞങ്ങളെ വിട്ട് പോകുകയാണോ….”. ഐഷ വന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് കള്ള പരിഭവം അഭിനയിച്ചു.
അവളുടെ കണ്ണില്‍ കാമത്തിന്റെ തിരയിളക്കം കാണാമായിരുന്നു. പെട്ടെന്നവള്‍ എന്റെ ചുണ്ടിലേക്ക് ചുണ്ടുകള്‍ അമര്‍ത്തി ചുംബിച്ചു.
“…വൈഗ നീ പോയ്ക്കോളൂ…..ഇന്ന് ഞാനും ചിത്രയും കൂടി എന്‍ഞ്ചോയ് ചെയ്തോളാം…..”.
“…അയ്യോ….നാളെ ഒരു കേസ്സുള്ളതാ….മുഴുവന്‍ നോക്കി കഴിഞ്ഞില്ല….”. ചിത്ര പറഞ്ഞു.
“…അതു നമുക്ക് നോക്കാം ചിത്രേ……നിന്റെ മധുപാത്രത്തിലെ അവസ്സാന തുള്ളിയും കുടിച്ച് കഴിഞ്ഞീട്ട്…..ങ്ങേ…എന്താ…കുട്ട്യേ….”. ഐഷ പ്രിത്യേക ചലനത്താല്‍ നടന്ന് ചിത്രയുടെ നിതംബത്തില്‍ വട്ടം ചുറ്റിപ്പിടിച്ചു. അവളുടെ മാറിലേക്ക് ചിത്ര അറിയാതെ ചാഞ്ഞു.
ഞാനവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെ ഫോണടിച്ചു. ഡോ. ശശിയായിരുന്നു മറുതലക്കല്‍.
“..ഹലോ..അയേണ്‍ ബട്ടര്‍ഫ്ലൈ…”. അങ്ങേ തലക്കലില്‍ നിന്ന് ഡോക്ട്ടറുടെ പൌരുഷമുള്ള ശബ്‌ദ്ധം ഒഴുകി.
“…യെസ്സ് ഡോക്ട്ടര്‍…”.
“…വരേണ്ട സ്ഥലത്തിന്റെ അഡ്രസ്സും ലൊക്കേഷന്‍ മാപ്പും സെന്‍ന്റ് ചെയ്തീട്ടുണ്ട്……വേഗം വരിക….”.
ഞാന്‍ എന്തോ പറയും മുന്നേ ഫോണ്‍ കട്ടായി.
ഞാന്‍ മൊബൈലില്‍ വന്ന ലൊക്കേഷന്‍ വിവരിക്കുന്ന മാപ്പ് നോക്കി. അറിയുന്ന സ്ഥലമാണ്‌. ഞാന്‍ എന്‍ഫീള്‍ഡിനെ ആ ലക്ഷ്യത്തിലേക്ക് കുതിപ്പിച്ചു. സമയം പാതിരയോട് അടുക്കാറായതിനാല്‍ നഗരത്തില്‍ തിരക്ക് കുറവായിരുന്നു. അതി വേഗത്തില്‍ ഞാന്‍ ഡോ.ശശി താമസിക്കുന്ന ബഹുനില ഫ്ലാറ്റുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നിടത്തേക്കെത്തി. വണ്ടി ഞാന്‍ അണ്ടര്‍ഗ്രൌണ്ട് ബേസ്മെന്റിലുള്ള പാര്‍ക്കിങ്ങിലേക്ക് പായിച്ചു. ടൂ വീലര്‍ പാര്‍ക്കിങ്ങ് മാര്‍ക്ക് ചെയ്ത ഭാഗത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഞാനിറങ്ങി.
മനസ്സില്‍ നിറയെ എന്തെന്നില്ലാത്ത ചിന്തകളായിരുന്നു. എങ്ങിനെയാണ്‌ ഡോക്ട്ടറെ അഭിസംബോധന ചെയ്യേണ്ടത്, എങ്ങിനെയാണ്‌ പെരുമാറേണ്ടത്. എല്ലാം ഓര്‍ക്കുബോള്‍ എനിക്ക് എന്തെന്നില്ലാത്ത സുഖവും ചെറു പരിഭ്രമവും ഉടലെടുത്തു. ആ സുന്തരമായ മുഖം തെളിയുബോള്‍ തന്നെ എന്റെ ഉടലാകെ തിരിച്ചറിയാന്‍ കഴിയാത്ത വികാരത്തില്‍ വിറകൊള്ളാന്‍ തുടങ്ങും. ഒരു കൌമാരക്കാരിയുടെ പ്രണയ ചാപല്ല്യങ്ങള്‍ എന്നില്‍ നിറയുന്നുവോ.
അങ്ങനെ ചിന്തിച്ച് നില്‍ക്കുന്ന സമയത്താണ്‌ ഒരു വണ്ടിയുടെ സൈലന്‍സറില്‍ നിന്നുയരുന്ന താളത്തില്‍ മുഴങ്ങുന്ന ശബ്‌ദ്ധം എന്റെ കാതില്‍ വീണത്. അതടുത്ത് വരികയാണ്‌. ആശ്വാസത്താല്‍ എന്റെ മനസ്സ് പറഞ്ഞു.
മാസ്റ്റര്‍.
മാസ്റ്റര്‍ വരുന്നതും കാത്ത് ഞാന്‍ ആകാംക്ഷാപൂര്‍വം അവിടെ കാത്തുനിന്നു.
തുടരും………..

Leave a Reply

Your email address will not be published. Required fields are marked *