ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

പിറ്റേന്ന്, ജപ്പനെക്കുറിച്ചുള്ള മനോഹരമായ കുറെ ഓര്‍മ്മകളുമായി അരുണ്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുപോന്നു. കിമൂറ-സാനുമായുള്ള സുഹൃദ്ബന്ധം വളരെ ദ്രഡമായി ഇപ്പോഴും തുടരുന്നു. ഇതിനിടെ അവര്‍ രണ്ടാളും കൂടി ലണ്ടനിലും ചിക്കാഗോയിലും മറ്റും പോയി ഇത്തരത്തിലുള്ള രതികേളികള്‍ ആവര്‍ത്തിച്ചിരുന്നു. പക്ഷെ അരുണ്‍ തന്‍റെ ഈ വൈകൃതം, ഏറെക്കുറെ ചുരുങ്ങിയ അളവിലെ ഇന്ത്യന്‍ സ്ത്രീകളില്‍ പ്രയോഗിച്ചുള്ളു. അല്ലാതെ തന്നെ അടിമകളാകാന്‍ അവര്‍ അവന്‍റെ കാല്‍ച്ചുവട്ടില്‍ കാവല്‍ നിന്നിരുന്നു. ഒരുപ്രാവശ്യം അവന്‍ കളിച്ചു കൊടുത്താല്‍, പിന്നൊരിക്കലും അവനെ മറക്കാന്‍ ആകാത്തതുപോലെ സ്ത്രീകള്‍ അവന് അടിമപ്പെടുമായിരുന്നു. പക്ഷെ അവന്‍റെ ഇത്തരം പ്രവര്‍ത്തികളെല്ലാം അതീവ രഹസ്യമായി കേരളത്തില്‍ നിന്ന് വളരെ അകലെയാണ് നടത്തിയിരുന്നത്.

മൂന്നാര്‍ ഒരു അസാധാരണ സംഭവം ആയിരുന്നു. കാരണം ചിത്ലീന്‍ BDSM പുരുഷനില്‍ പ്രയോഗിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഫെംഡംസ്ടീക് ഉള്ള ഒരപൂര്‍വ യുവതിയാണെന്ന് എട്വിനില്‍ നിന്ന് കേട്ടപ്പോഴാണ് തന്‍റെ സാധാരണ ശീലത്തില്‍ നിന്ന് മാറി കേരളത്തില്‍ തന്നെ ഒന്ന് സെക്സ് പരീക്ഷിക്കാന്‍ അവന്‍ ആലോചിച്ചത്. അത് നല്ലൊരു അനുഭവം ആയിരുന്നുതാനും. വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.

അരുണിന് പക്ഷെ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. താന്‍ പൂര്‍ണ്ണമായും BDSMന് അടിമപ്പെട്ടിട്ടില്ലെന്ന്. താന്‍ ഒരു ഡോമിനന്റ് (dominant) മാത്രമാണെന്ന്, അതായത് ഇണ സ്വയം പൂര്‍ണ്ണ മനസ്സാലെ തന്‍റെ സുഖത്തിനായി തനിക്ക് അടിയറവു വെക്കുകയാണെങ്കില്‍, അതിന് പകരമായി താന്‍ അവള്‍ക്ക് അത്യപൂര്‍വ്വമായ സുഖം തിരികെ നല്‍കുമെന്നും, രതിവേഴ്ചക്കിടെ അനുസരണക്കേട്‌ കാട്ടിയാല്‍ മാത്രമേ തനിക്ക് അവളെ ശിക്ഷിക്കാന്‍ തോന്നു, എന്നും അവന്‍ തിരിച്ചറിഞ്ഞു.

ഇണയെ കെട്ടി ഇടുന്നതിലോ അവളോട് ക്രൂരത കാണിക്കുന്നതിലോ ഒരിക്കലും താന്‍ ആനന്ദം കാണുന്നില്ല മറിച്ച് അത് തെറ്റാണ്, തന്‍റെ പൌരുഷത്തിന് യോജിച്ചതല്ല, എന്ന വികാരമാണ് തന്നെ ഇപ്പോള്‍ നയിക്കുന്നത്.

The MILF (ദി മദര്‍ ഐ വുഡ് ലവ് ടു ഫക്)

കാമിനിയെ കണ്ട അന്ന് മുതല്‍ രഹസ്യമായി അവളെ കുറിച്ച് അരുണ്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ജോണ്‍സനെയാണ് ആ പ്രൊജക്റ്റ്‌ ഏല്‍പ്പിച്ചത് അതാവുമ്പോ മൂന്നാമത് ഒരാള്‍ അറിയുന്ന പ്രശ്നമെയില്ല. എല്ലാവിവരങ്ങളും രണ്ട്ടഴ്ചകം കിട്ടി അല്‍പ ദിവസം അത് മനസ്സിലിട്ടുഉരുട്ടി, ജിമ്മില്‍ കാണുമ്പോഴൊക്കെ അവളെ നിരീക്ഷിച്ചു. അവള്‍ തിരിച്ചും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായെങ്കിലും തന്നെ കാണുന്ന സ്ത്രീകളില്‍ പലരും വായ്‌ നോക്കാറുള്ള കാരണം, അവന്‍ അതിന് പ്രാധാന്യം കൊടുത്തില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ജിമ്മില്‍ കണ്ടപ്പോള്‍ അവന്‍ ചെന്ന് കാമിനിയോട് സംസാരിക്കാന്‍ ശ്രമിച്ചു, തന്‍റെ കാര്‍ഡും കൊടുത്തു. എന്തുകൊണ്ടോ അവള്‍ വളരെ പരിഭ്രാന്തയായി കാണപ്പെട്ടു.

ഇതിനിടക്ക്‌ ജിമ്മില്‍ വെച്ചുതന്നെ സേതുരാമനെയും, നല്ലൊരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവന്‍ പരിചയപ്പെട്ടു, തന്നെക്കാള്‍ ധാരാളം പ്രായവ്യത്യാസമുള്ള, വളരെ നല്ലൊരു വ്യക്തി എന്നാണ് തോന്നിയത്. ഫിറ്റ്നസ്സിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ശരീരപ്രകൃതം കണ്ടപ്പോള്‍ മനസ്സിലായി. സേതുരാമന്‍റെ കമ്പനി പാര്‍ട്ണര്‍ ശേഖര്‍ സാര്‍ തന്‍റെ അച്ഛന്‍റെ സുഹൃത്താണ്, എന്നാല്‍ ശേഖര്‍ അങ്കിളിനെ അച്ഛന്‍ കിടപ്പായതിനുശേഷം പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍, തീര്‍ച്ചയായും വിവരം പുള്ളിയെ അറിയിക്കാം എന്ന് സേതുരാമന്‍ ഏറ്റു. ശേഖര്‍ അങ്കിളിന്‍റെ ഖാസ് ദോസ്ത് ആണ് സേതുരാമനെന്ന് അരുണ്‍ അന്വേഷണത്തിനിടെ അറിഞ്ഞിരുന്നു. തമ്മില്‍ ബിസിനസ് കാര്‍ഡുകള്‍ കൈമാറിയാണ് അന്ന് പിരിഞ്ഞത്.

രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ സേതുരാമന്‍ വിളിച്ചു, ശേഖര്‍ സാര്‍ അരണിന്‍റെ അച്ഛനെ പഴയകാല പരിചയത്തിന്‍റെ പേരില്‍ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു, എപ്പോഴെങ്കിലും വീട്ടില്‍ വന്നുകൊള്ളട്ടെ എന്ന് ചോദിക്കാന്‍ പറഞ്ഞു എന്നാതായിരുന്നു ആവശ്യം. കിടപ്പില്‍ ആയശേഷം അച്ഛന്‍ രണ്ടുമൂന്നു ആത്മാര്‍ഥ സുഹൃത്തുക്കളെ അല്ലാതെ, അപൂര്‍വ്വമായെ പഴയ പരിചയക്കാരെ കാണാന്‍ ആഗാഹിക്കാറുള്ളു എന്ന് വിശദീകരിച്ചുകൊണ്ട് തീര്‍ച്ചയായും ശേഖര്‍ സാറിന്‍റെ കാര്യം അച്ഛനോട് ചോദിക്കാം എന്ന് അരുണ്‍ ഏറ്റു. അന്ന് വൈകീട്ട് കാര്യം പറഞ്ഞപ്പോള്‍ അച്ഛന് സന്തോഷമാണ് ഉണ്ടായത്. പണ്ട് ഇടക്കൊക്കെ ക്ലബ്ബില്‍ പോയിരുന്നപ്പോള്‍, പലപ്രാവശ്യം ശേഖര്‍ തന്‍റെ ബ്രിഡ്ജ് കളിക്കുള്ള പാര്‍ട്ണര്‍ ആയിരുന്നു എന്നദ്ദേഹം ഓര്‍മ്മിച്ചെടുത്തു. എത്രയോ തവണ ഡ്രിങ്ക്സ് ഒരുമിച്ച് കഴിച്ചിട്ടുണ്ട്. പിറ്റേന്ന് വൈകിട്ട് തന്‍റെ കൂടെ രണ്ട് ഡ്രിങ്ക് കഴിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ വരാന്‍ പറയു എന്ന് പുള്ളി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *