തീ മിന്നൽ അപ്പേട്ടൻ – 1 2

കുളികഴിഞ്ഞു അവർ സന്തോഷത്തോടെ ചേട്ടനും അനിയനും സ്കൂളിലേക്ക് പുറപ്പെട്ടു. ജീവിതം അങ്ങനെയാണ്, ദുഃഖിച്ചു അല്പൻനേരം ഇരുന്നാൽ പിന്നെ എഴുന്നേറ്റു നടക്കുകതന്നെ വേണം, ലോകത്ത് ഒന്നും ശാശ്വതമായത് ഇല്ലല്ലോ.

“അപ്പേട്ട ഉൾക്കാട്ടിൽ പാടല പൂ പൂത്തിട്ടുണ്ട്, റോഡിൽ കൂടി പോകുമ്പോ നല്ല മണം ഇണ്ട്. ഇനി പോവുമ്പോ എനിക്കതു പൊട്ടിച്ചോണ്ടെരോ?!!
“ഹമ്” അപ്പൂട്ടൻ വെറുതെ മൂളി കൊടുത്തു.

“എന്ന ഒരു കൈ നിറയെ പവിഴമല്ലിയും” അവൻ കൊതിയോടെ കുസൃതി നിറഞ്ഞ കൊച്ചു കൊച്ചു മോഹങ്ങളുടെ കെട്ടഴിച്ചു.

അപ്പൂട്ടൻ വെറുതെ മൂളി കേട്ടുകൊണ്ടിരുന്നു .

“കല്യാണ സൗഗന്ധികം ഉണ്ടത്രേ നമ്മടെ ഇവിടത്തെ കാട്ടിൽ, മാളവിക ടീച്ചർ പറഞ്ഞതാണ്, നല്ല മണം ഉള്ള പൂവാത്രെ, ഭീമൻ പാഞ്ചാലിക്ക് പൊട്ടിച്ചു കൊണ്ടോയി കൊടുത്തത്. ടീച്ചർ കണ്ടിട്ടുണ്ട്, പൂമ്പാറ്റെടെ ചിറകുപോലെ ഇതളും, നല്ല മണോം, വെള്ള നിറത്തി കാണാനും നല്ല ചേലാത്രേ.”

അവൻ ഒന്നും മിണ്ടിയില്ല

“അപ്പേട്ട…….”

“ആ, പറ മങ്കൂട്ടാ അതും വേണോ നിനക്ക്…?”

“അതുകണ്ടാ, കണ്ടാ മാത്രം മതി, അതും പൊട്ടിച്ചോണ്ടെരോ?”

അവൻ വെറുതെ മൂളിക്കൊടുത്തു, പക്ഷേ മനസ്സ് മുഴുവൻ മങ്കുൻ്റെ മാളവിക ടീച്ചറുടെ ശരീരത്തിൽ ആയിരുന്നു. ഒന്നൊന്നര മുതലാണ് അവൾ.

ഒത്ത നിതംബങ്ങളും, കഴുത്തിനല്പം താഴെ ഒഴുകിയിറങ്ങുന്ന സ്‌തനകുംഭ വിരാജിത രേഖയും. സാരിയിറങ്ങി കിടക്കുമ്പോൾ, അവൾ കുട്ടികൾക്ക് സംശയം നീക്കാൻ ഒന്ന് കുനിയുമ്പോൾ ആ രേഖക്ക് ആഴം കൂടിയും കുറഞ്ഞും വരും, അതുകണ്ടു നിൽക്കാൻ ഏതൊരു കൗമാരക്കാരനും പോലെ അപ്പൂട്ടനും കമ്പമാണ്. അവളുടെ ഒതുങ്ങിയ വയറഴകും, കുഴിഞ്ഞ നാഭിയും, ഒന്ന് തൊട്ടു തഴുകി, കാമാഭിനിവേശം ശമിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടീ നരിമലയിൽ.

അവൻ വെറുതെ നെടുവീർപ്പിട്ടു, ചുറ്റും കണ്ണോടിച്ചു, എങ്ങും തരുണീമണികൾ അംഗലാവണ്യം തുറന്നെഴുതി വിലസുന്നു, അവരുടെ ഒത്ത പിന്നഴകും, കൊതിപ്പിക്കുന്ന മുന്നഴകും, ശരീരത്തിലെ മയക്കുന്ന വളവു ഒടിവുകളും, പൂര ചമയങ്ങളും,,,, കാമം പൂക്കാത്ത ചില്ലകൾ ഉണ്ടോ, ഈ നാട്ടിലെങ്ങാൻ!!!?, അതോ രാത്രിയിൽ പാലപൂക്കും അകലെ കാട്ടിലെങ്ങാൻ?!!

എങ്കിലും അവരാരും അമ്പിളിയോളം, അമ്പിളിയുടെ ഉടലഴകിനോളം പോന്നവരല്ല, അതൊരു അപ്സര സൗന്ദര്യം തന്നെയാണ്.
സ്കൂളിന്റെ പടി എത്താൻ ഒരു അഞ്ഞൂറ് മീറ്റർ മാത്രം ഉള്ളപ്പോ ഒരു കൈ വന്നു എന്റെ വലത്തേ കയ്യിൽ പിടിച്ചു, ഞാണ്ടു. ഞാൻ തിരിഞ്ഞു നോക്കി താഴെ കുരുവി, അവൾക്കു മാങ്കുവിനേക്കാട്ടും കഷ്ടി ഒരു വയസ്സ് മാത്രെ കൂടുതൽ കാണുള്ളൂ.

“ഹാപ്പി ബർത്തഡേ അപ്പേട്ട, ചോപ്പ ബനിയൻ എന്തെ ഇടഞ്ഞേ, അപ്പേട്ടനതിട്ട നല്ല ചേലായേനെ, ഷാരുഖ് ഖാൻൻ്റെ പോലെ തോന്നിയേനെ” അവളുടെ കുട്ടിത്തം നിറഞ്ഞ ചോദ്യം കേട്ട് ഞാൻ വെറുതെ ചിരിച്ചു. ഇവർ രണ്ടുപേരും വളരാതെ ഈ നിഷ്കളങ്ക പ്രായത്തിൽ തന്നെ ഇരുന്നിരുന്നിരുന്നെങ്കിൽ, ഞാൻ വെറുതെ ആഗ്രഹിച്ചു. അല്ലെങ്കിൽ ലോകത്തു എല്ലാവരും കുട്ടികൾ ആയിരുന്നെങ്കിലോ, ലോകം എത്ര നന്നായേനെ. ആർക്കും പകയില്ല, പുച്ഛം ഇല്ല, മനുഷ്യസഹജമായ ദുഷ്ക്കുകൾ ഒന്നും ഇല്ല, എല്ലാവര്ക്കും എല്ലാരോടും സ്നേഹം മാത്രം.

ഞാൻ കുരുവിയുടെ വലത്തേ കൈ പിടിച്ചിരിക്കുന്നതാരാണെന്നു വെറുതെ നോക്കി, രാമനാഥൻ ചേട്ടൻ ആണ് എന്നുംവരാറ്. അയ്യോ…. അമ്പിളി, ഇന്ന് അമ്പിളി ആണ് അവളെയും കൊണ്ട് വന്നിരിക്കുന്നത്. അപ്പൂട്ടൻ നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം ഒരു ഭാഗത്തേക്ക് വെട്ടിച്ചു. അവനതു ഒരുപ്പാട്‌ വിഷമം ആയി. അവർ എത്ര നല്ല കൂട്ടുകാർ ആയിരുന്നു.

കുരുവിയും മങ്കുവും കൈകോർത്തു പിടിച്ചു നടക്കുകയാണ്, അവൻ അത് നോക്കി പിന്നിൽ ചിരിച്ചുകൊണ്ട് നടന്നു, വലതു വശത്തു കുറച്ചു പിന്നിൽ ആയി അമ്പിളി ഉണ്ട്.

“പേടിത്തൊണ്ടന്മാർക്കു വയസ്സു ഇരുപത്തി ഒന്നായാൽ എന്താ, ഇരുപതിയയ്യായിരം ആയാൽ എന്താ, എല്ലാം ഒരു പോലെയാ, ലോകത്തിനു ഒരു ഗുണോം ഇല്ല.”

Leave a Reply

Your email address will not be published. Required fields are marked *