ഞാൻ ഒന്നുകൂടി ഉദ്വേഗഭരിതനായി ആ ഉണ്ണിയപ്പപൊതിയിൽ നോക്കി. കാർ ഹോസ്റ്റലിനു പിന്നിൽ ആളൊഴിഞ്ഞ ഒരുഓരത്തു നിർത്തി, ഉണ്ണിയപ്പപൊതിയുമെടുത്തു ഞാൻ ചാടിയിറങ്ങി. പൊതി മുകളിൽ കയ്യെത്തിച്ചു വച്ച്, ഞാൻ ആ മതിലിൽ വലിഞ്ഞു കയറി.കഴിഞ്ഞാഴ്ചത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് എനിക്കതു പെട്ടന്ന് കഴിഞ്ഞു. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ. മുറി മുകളിൽ ആവും എന്നാണ് കുമുദം അന്ന് കണ്ടപ്പോൾ പറഞ്ഞത്. മുകളിൽ ഒരു വരിയിൽ ആറു മുറികൾ ഉണ്ട് അതിൽ ഒന്നിടവിട്ട രണ്ടു മുറിയിൽ വെളിച്ചം ഉണ്ട്, ഈശ്വര അതിൽ ഏതിലാണാവോ മീനാക്ഷി.
കയറിനോക്കാം, ലേഡീസ് ഹോസ്റ്റലിൽ ആണ് കയറാൻ പോകുന്നത്, പിടിച്ചു കഴിഞ്ഞ നല്ല ഗ്യാരണ്ടീ ഇടി കിട്ടും, അതും ചൊമര്മ്മ ചേർത്ത് വച്ച് ഇടിക്കും, ഇത്രയ്ക്കു റിസ്ക് ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ എടുത്തിട്ടില്ല.ഇനി ഇതിന്റെ മോളിന്നു ഉരുണ്ടു പെരണ്ട് വീണാലോ, അതും ശോക അവസ്ഥ തന്നെ. പക്ഷെ അത്ഭുതം എന്ന് പറയാലോ, എനിക്കതിൽ ഒന്നും യാതൊരുവിധ പേടിയും തോന്നിയില്ല.
സൺഷേഡിന് ഒരുഭാഗത്തു ഉയരം കുറവ്, റൂഫിലെ അളവുകളും ശരിയല്ല, ചുമരാണെങ്കി ചെത്തിതേച്ചിട്ടില്ല അവിടിവിടെ കല്ലുകൾ പൊന്തി നിൽപ്പുണ്ട്, ഇതൊക്കെ ആരോ മനപൂര്വ്വം കയറാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കണ കൺസ്ട്രക്ഷൻ പോലെ ഉണ്ട്, ഇതൊന്നും വാസ്തുപരം ആയിട്ട് കറക്റ്റാണെന്നു എനിക്ക് തോന്നണില്ല.
മൈര്, ഞാൻ ഇവിടെ പാതിരാത്രി വാസ്തു നോക്കാൻ വന്നതല്ലല്ലോ, അതൊക്കെ മനസ്സിന്നുവിട്ട് ഞാൻ അതിപ്പിടിച്ചു വലിഞ്ഞു കയറി. ഈശ്വര കള്ളവെടിക്ക് കയറാണോന്മാരെ ഒക്കെ സമ്മയ്ക്കണം, സൺഷേഡിന്റെ ഉയർന്നഭാഗത്തു കയറി, കുനിഞ്ഞു പൊതിയും പിടിച്ചു, മലയണ്ണാൻ പറങ്കിയണ്ടിയും കൊണ്ട് പായുംപോലെ, ഞാൻ വെളിച്ചം ഉള്ള ആദ്യ മുറിയുടെ ജനാലക്കൽ എത്തി, തുറന്നു കിടന്ന ചെറിയ വിടവിൽകൂടി നോക്കി.
വല്ലാത്തൊരു മൈര്, മഞ്ഞ ഫ്‌ളെഡ്‌ലൈറ്റിൽ അസാധ്യകളി നടക്കുന്നു. ഏതോ ടീച്ചർ ആണ്, പയ്യൻ ചെറുപ്പം ആണ്, ചിലപ്പോ കോളേജ് പിള്ളേര് വല്ലതും ടീച്ചറെ സെറ്റ് ചെയ്തു കളികണതാവും. അവൾ കയറിയിരുന്നു പൊതിക്കുമ്പോൾ താലി സിറോഗ്രാവിറ്റിയിൽ എന്നപോലെ മുകളിലേക്ക് പോയി തിരിച്ചുവരുന്നുണ്ട്. ഇളകിയാടുന്ന മുലകുംഭങ്ങളിൽ, മുളയിട്ട ചുവന്ന മുന്തിരിപ്പഴങ്ങൾ അവൻ മാറി മാറി നുണയുന്നുണ്ട്. അവർ ഈ പരിസരമോ, ഈ ലോകമോ തന്നെ മറന്നിട്ടു നേരം കുറച്ചായിരിക്കണം, നെറ്റിയിലിട്ട കുങ്കുമം വിയർപ്പിൽ കുതിർന്നു ഒലിച്ചു പടർന്നു പന്തലിച്ചു, പൊഴിഞ്ഞു വീണുതുടങ്ങി. അത് തുല്യമായ ഇടവേളകളിൽ അവനിൽ മഴയെന്നോണം പെയ്തിറങ്ങുന്നുണ്ട്. വേറൊരാൾ അണിയിച്ച സിന്ദൂരം, താൻ കൊടുത്ത കാമനിർവൃതിയിൽ വിടർന്ന വിയർപ്പിൽ അലിഞ്ഞു, കുതിരുന്നത് അവനു വന്യമായ ഒരു ആവേശം കൊടുക്കുന്നുണ്ട്. ഇളകിയാടുന്ന ആ കൊഴുത്ത നെയ്‌മുറ്റിയമേനി ഒരു നോട്ടം കൂടി നോക്കി, സ്പെഷ്യൽ ക്ലാസ് നടക്കുന്ന ആ മുറി കടന്ന്, ഞാൻ വെളിച്ചം തെളിഞ്ഞു കണ്ട അടുത്ത മുറിയെ ലക്ഷ്യമാക്കി നടന്നു. അപ്പൊ ഞാൻ മാത്രം അല്ല ഇത്ര റിസ്ക് എടുക്കണ ഒരേയൊരാൾ. ഇവനൊക്കെ ആയിട്ട് കൂട്ടി മുട്ടാതെ നോക്കണം.
അടുത്ത മുറിയുടെ അടുത്ത് എത്തിയപ്പോൾ നെഞ്ചിലൊരു വേദന, നെഞ്ചുരഞ്ഞു തൊലിപോയിട്ടുണ്ട്, പോട്ടെ മൈര്, നമ്മടെ മീനാക്ഷിക്ക് വേണ്ടി അല്ലെ. മുറിയിലേക്ക് നോക്കാതെ തന്നെ എനിക്ക് മനസിലായി അത് മീനാക്ഷിയുടെ മുറിയല്ല. ഏതോ പെണ്ണുമ്പിള്ള അവളുടെ ഭർത്താവിനെ കണ്ണ്പൊട്ടണ ചീത്ത പറഞ്ഞു കൊണ്ടിരിക്കുകയാണ്, അത്കേട്ട് എന്റെ കണ്ണ് വരെ നിറഞ്ഞു പോയി, അപ്പോ ദിവസവും കേട്ടിരിക്കണ അവന്റെ അവസ്ഥയോ. ഞാൻ നിരാശനായി സൺഷേഡിൽ ഇരുന്നു.
കഷ്ടകാലം എന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കാണല്ലോ ദൈവമേ. തിരിച്ചു പോകാൻ എഴുന്നേറ്റപ്പോൾ, കാറ്റിൽ അവസാന മുറിയുടെ ജനൽ ഇളകിയെന്നു തോന്നി. വെളിച്ചം ഒന്നും ഇല്ല. എന്തായാലും പൊത്തിപിടിച്ചു കയറി, ആ മുറികൂടി നോക്കിയിട്ടു പോകാം. ഞാൻ കുനിയാതെ നടന്നു, ഇനി അങ്ങോട്ട് വെളിച്ചം ഇല്ലാത്ത ഭാഗം ആണ് മാത്രമല്ല ചുറ്റും മരങ്ങളും മറതീർത്തിട്ടുണ്ട്. യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്ന് എത്തിനോക്കി, ഇരുട്ട്, കണ്ണിനെ കരണ്ടുതിന്നുന്ന ഇരുട്ട്. ഇരുണ്ട മദയാനകൂട്ടം പോലുള്ള മേഘങ്ങളുടെ മറപറ്റി, അമ്പിളി ഉണ്ണിയപ്പത്തിലിട്ട തേങ്ങാപൂളുപോലൊരു ചിരിനൽകി. തണുത്ത നിലാവെളിച്ചത്തിൽ അവളെ ഞാൻ കണ്ടു, മുട്ടിൽ തലതാങ്ങി ചുരുണ്ടുകൂടിയിരിക്കുന്നു, രാവിലെ ഉടുത്തിരുന്ന വാടാമല്ലികളർ സാരിപോലും മാറിയിട്ടിട്ടില്ല. ദുഃഖം ഇരുട്ടെന്നെപോലെ അവളെ ചുറ്റി നിറഞ്ഞു നിൽക്കുന്നു.
