ഋതംഅടിപൊളി  

“ആകെ മൊത്തം മഞ്ഞാണ്…. എനിക്കെന്തോ പോലെ തോന്നുന്നു അജിത്” സ്‌മൃതി എന്റെ തോളിൽ ചാരികൊണ്ട് ആ കാബിൽ വെച്ച് പറഞ്ഞിരുന്നു.

“അതെ. സാരമില്ല അതുടനെ മാറും..”

ഞങ്ങൾ രണ്ടുപേരും ന്യൂ ഡെൽഹിയിലെ സമ്പന്നമായ കുടുംബങ്ങളിൽ ജനിച്ചതും വളർന്നതുമായ കുട്ടികളായിരുന്നു. ഗ്രാമീണമായ ഇതുപോലെ ഉള്ള പ്രദേശങ്ങൾ ഞങ്ങക്ക് അന്യമാണ് . അതുകൊണ്ടും കൂടിയാവാം സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ, സ്‌മൃതി കൂടുതൽ ഭയപ്പെടുന്നതായി എനിക്ക് തോന്നിയത്. ഈ നശിച്ച മൂടൽമഞ്ഞ് ആവട്ടെ കാര്യങ്ങൾ ഒന്നുടെ വഷളാക്കി കൊണ്ടിരുന്നു,

കുറച്ചു കഴിഞ്ഞപ്പോൾ, ഡ്രൈവർ ഒരു ചായകുടിക്കാൻ വേണ്ടി ഒരു ധാബയിൽ നിർത്തട്ടേയെന്നു ചോദിച്ചു. ഞങ്ങൾക്കും വിശന്നു തുടങ്ങിരുന്നു, അതിനാൽ സമ്മതിച്ചു. താമസിയാതെ കാർ ഏതാണ്ട് വിജനമായ ഒരു ധാബയിലേക്ക് കയറി. ഡ്രൈവറും ഭക്ഷണവും ചായയും കഴിക്കാൻ പോയപ്പോൾ സ്‌മൃതിയും ഞാനും ഒരു മേശപ്പുറത്ത് ഇരുന്നുകൊണ്ട് മണ്ണുകൊണ്ടുള്ള കപ്പിൽ ചായ കുടിച്ചു. ഒപ്പം ലഘു ഭക്ഷണവും.

“ഇത് ശെരിക്കും നഗരത്തിൽ നിന്നും ഒത്തിരി അകലെയുള്ള ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയെക്കാൾ ദരിദ്രമായ മൂന്നാം കിട രാജ്യം പോലെയുണ്ട്.” പക്കോട കഴിക്കുമ്പോൾ സ്‌മൃതി പറഞ്ഞു.

“ഇന്ത്യ ഒരു മൂന്നാം കിട ലോക രാജ്യമാണ് സ്‌മൃതി ” ഞാനും മറുപടി പറഞ്ഞു.

“ഹാ, അതെ, എനിക്കറിയാം, പക്ഷേ ഇപ്പോഴും അത് …”

KRRRHHBANGGGGGGTHRRRRRRRRRR

കാതടപ്പിക്കുന്ന പോലുള്ള ഒരു ശബ്ദം ആയിരുന്നു അത്. വെയിറ്ററും ധാബ ഉടമയും ഞാനും ഞങ്ങളുടെ ഡ്രൈവറും കണ്ടു നിന്ന എല്ലാവരും ഒരു പോലെ എഴുന്നേറ്റു. മൂടൽമഞ്ഞിലൂടെ ഞങ്ങൾ ധാബയിൽ നിന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ സഞ്ചരിച്ച കാർ ഭാഗികമായി തന്നെ തകർന്നിരിക്കുന്നു, ഒപ്പം ഒരു ട്രക്ക് വേഗത്തിൽ അടുത്തുള്ള ഒരു കടയിലേക്ക് പൂർണ്ണമായും കയറിയിരിക്കുന്നു.

“ദൈവങ്ങളെ ……. !!” ഡ്രൈവർ അലറി കരഞ്ഞുകൊണ്ട് കാറിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടി.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. മൂടൽമഞ്ഞിൽ ഒരു ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി കാറിനു നേരെ ഇടിക്കുകയായിരുന്നു. ഞങ്ങൾക്ക് ഇനി ആ കാറിൽ യാത്ര ചെയുക സാധ്യമല്ല. മൈസൂരിൽ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള പേര് പോലും അറിയാത്ത ഈ ഗ്രാമപ്രദേശത്തിൽ ഞങ്ങൾ കുടുങ്ങിയിരിക്കുന്നു. ഡ്രൈവർ ആണെങ്കിൽ വല്ലാതെ പരിഭ്രാന്തിയിലായി, ഞങ്ങൾക്ക് മറ്റൊരു ക്യാബ് അയയ്ക്കാൻ തന്റെ ബോസിനെ വിളിക്കാൻ കഴിയുമോ എന്ന് ചോദിക്കാനുള്ള മനസ്സ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. പകരം ഞാൻ ധാബ ഉടമയോട് സംസാരിക്കാം എന്ന് വെച്ചു.

“ഉച്ചയോടെ ബാംഗ്ലൂർ എത്തണം അല്ലെ ? എന്റെ അഭിപ്രായത്തിൽ നിങ്ങൾ മൂടൽ മഞ്ഞ് കഴിയുന്നത് വരെ ഇവിടെ നിൽക്കൂ. ഇതിനു മുകളിൽ നിങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറി തരപ്പെടുത്തി തരാം” അയാൾ ഉറപ്പു നൽകി.

“ഇല്ല, എനിക്ക് ഉച്ചയോടെ ബാംഗ്ലൂർ എത്തിയെ പറ്റൂ.”

“ശരി …ഒരുവഴിയുണ്ട്….”

“എന്താണത്?”

“ഈ സമയം ബാംഗ്ലൂരിലേക്ക് ഒരു ബസ് ഉണ്ട്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് അല്ല. ഒരു സ്വകാര്യ ബസ്.”

“അതെ അല്ലെ … ഏത് സമയത്താണ് അത് വരുന്നത്?”

“ഇത് ഉടൻ ഇവിടെയെത്തും. പക്ഷേ സാർ … നിങ്ങൾ … ഒപ്പം നിങ്ങളുടെ ഭാര്യ … അതൊരു നല്ല തീരുമാനമാണോ എന്ന് എനിക്കറിയില്ല. ഇത് നിങ്ങൾ സാധാരണ സഞ്ചരിക്കുന്ന ലക്ഷറി-എസി ടൈപ്പ് ബസ് അല്ല. ഒരു പഴയ ബസാണ്, ഒരുപാടു ദൂരം ഗ്രാമങ്ങളിൽ കൂടെ കറങ്ങിയാണ് പോകുന്നത്, വെളുപ്പിന് എത്തുമായിരിക്കും പക്ഷെ……രാത്രിയിൽ ഈ തണുപ്പ്….”

ഈ സമയത്ത്, അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരിക്കണം. പകരം, ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു,

“അത് കുഴപ്പമില്ല . പുലർച്ചെയ്‌ക്കുള്ളിൽ കൊണ്ട് അങ്ങെത്തുമായിരിക്കും അല്ലെ .”

“സാധ്യത അങ്ങനെയാണ്, റോഡുകളുടെ സ്‌ഥിതിയും ബസിന്റെ സ്‌ഥിതിയും മോശമാണ് പറഞ്ഞല്ലോ…”

പക്ഷെ ഞാൻ അത് സഹിക്കാമെന്നു വെച്ചത് ആ മീറ്റിംഗ് നടത്താൻ ഞാൻ വളരെ ഉത്സുകനായിരന്നത് കൊണ്ട് മാത്രമാണ്.

ഞങ്ങളുടെ ക്യാബ് ഡ്രൈവറുടെ പ്രശ്‌നത്തിന് ഞാൻ 2000 രൂപ നൽകി. ഞങ്ങൾ ധാബയുടെ മുന്നിൽ ബാഗുമായി കാത്തിരുന്നു, ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ധാബക്കാരൻ ചൂണ്ടി കാണിച്ചു, ആ ബസാണ് എന്ന്.

ബസ് വളരെ ഗംഭീരമായിരുന്നു, ഞങ്ങൾ ഇതുവരെ അങ്ങനെ ഒരു ബസ് കണ്ടിട്ടില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ളതും പെയിന്റ് ഇളകിയതും ആയിരുന്നു. ഇരിപ്പിടങ്ങൾ വളരെ പരന്നതും റെക്സൈൻ കവർ ഉപയോഗിച്ചതുമായിരുന്നു. എങ്കിലും ഞങ്ങൾ അതിൽ പ്രവേശിക്കാമെന്ന് തീരുമാനിച്ചു. വേറെ വഴിയില്ലലോ, കാറിന്റെ പാതി തുറന്ന ഡിക്കിയിൽ നിന്ന് ഞങ്ങൾ ലഗേജ് എടുത്ത് ബസ്സിൽ കയറി. ടിക്കറ്റു വളരെ കുറഞ്ഞ നിരക്ക് ആയിരുന്നു ഞാൻ അത് കണ്ടക്ടർക്ക് നൽകി.

“ആഹ് …ഭേഷായിട്ടുണ്ട്” ഞങ്ങൾ മുൻപിലൂടെ കയറിയപ്പോൾ സ്‌മൃതി സർകാസിച്ചു.

“അത്…..” ഞാൻ വേറെ വഴിയില്ലാതെ അവളോട് മുന്നോട്ട് നടക്കാൻ പറഞ്ഞു.

ഏതാണ്ട് 7 മണി ആയിക്കാണും എന്ന് തോന്നുന്നു. കുറച്ച് യാത്രക്കാർ ബാത്ത്റൂം ഉപയോഗിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ധാബയിൽ ഇറങ്ങിയിരുന്നു. മറ്റുള്ളവർ രാത്രിയോടടുക്കുന്നതിനാൽ വേഗത്തിൽ ഉറങ്ങുകയായിരുന്നു. ആളുകൾ മുഴുവൻ സീറ്റിലും ഉണ്ടായിരുന്നില്ല, അത്തരം പഴയ ബസുകളുടെ പുറകിൽ ഉണ്ടാവുന്ന വലിയ കുഴപ്പങ്ങൾ ഒഴിവാക്കാൻ മിക്ക യാത്രക്കാരും മുന്നിൽ ഇരിക്കുന്നതാണു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് . രണ്ട് വൃദ്ധയായ സ്ത്രീകളൊഴികെ അതിലുള്ള യാത്രക്കാർ മിക്കവാറും എല്ലാ പുരുഷന്മാരും ആയിരുന്നു.

മുൻവശത്തെ രണ്ടു സീറ്റും കടന്ന് ഞങ്ങൾ പതുക്കെ നടക്കുമ്പോൾ കുറച്ച് യാത്രക്കാർ ഉണർന്നു. എന്റെ ഷൂസിന്റെ ശബ്ദം കൊണ്ടാവാം അറിയില്ല. ആ ഉണർന്ന പുരുഷന്മാർ സ്‌മൃതിയെ കണ്ണ് തുറന്നു നോക്കുമ്പോ എനിക്ക് മനസിലായി, അവളുടെ പെർഫ്യൂമിന്റെ മണം അവരുടെ മൂക്കിൽ തുളച്ചത് കൊണ്ടാവാം എന്ന്. പക്ഷെ അവൾ സുരസുന്ദരി ആയതുകൊണ്ടും ഇതുപോലെ ഡൽഹിയിലും എന്റെ മുന്നിൽ വെച്ചും അവളുടെ സൗന്ദര്യം ഊറ്റികുടിക്കുന്നപോലെ പലരും നോക്കുന്നത് കണ്ടിട്ടുള്ളത് കൊണ്ടും ഞാനത് അത്ര കാര്യമാക്കിയില്ല.

വാസ്തവത്തിൽ അവളുടെ കൂമ്പിയ മുലകലേക്ക് ഒരാളുടെ നോട്ടം എന്നെ ചൊടിപ്പിച്ചിങ്കിലും അവളുടെ കൈ പിടിച്ചുകൊണ്ട് ഞാൻ നടന്നു. നേരിയ തുണികൊണ്ടുള്ള വെളുത്ത ടി-ഷർട്ടാണ് അവൾ ധരിച്ചിരുന്നത്, കാർഡിഗനുള്ളിലെ അവളുടെ മുഴുപ്പ് നടക്കുമ്പോ തുളുമ്പുന്നത് ഞാൻ മുൻപും കണ്ടിരുന്നു. ഒപ്പം കാറിൽ അവൾക്ക് ഉറങ്ങാൻ സുഖത്തിനായി കറുത്ത നിറത്തിലുള്ള സ്വെറ്റ് പാന്റുകളും ആയിരുന്നു. അത് പക്ഷെ സ്‌മൃതിയുടെ തുടകളുടെ ആകാരവടിവ് നല്ലപോലെ എടുത്തു കാണിക്കുമെന്നതും എനിക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *