“നിന്നെക്കൊണ്ട് കൊടുക്കാൻ കഴിയുന്നതിന്റെ 1000 ഇരട്ടി സുഖം അവൾ എന്നിലൂടെ സ്‌മൃതി അനുഭവിക്കാൻ പോവുകയാണ്!.”
“ഇത്രയും സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അപ്സരസിന്റെ ഉളിലേക്ക് ഞാൻ മതിവരുവോളം ഇറങ്ങിച്ചെന്നു അവളെ ഞാൻ പണ്ണി സുഖിപ്പിക്കും മോനെ…” ഞാൻ അയാളുടെ ചിരിച്ച മുഖത്തിൽ നോക്കുമ്പോ..എന്നെ തോളിൽ തട്ടിപറഞ്ഞു.
“രാജു, ഇവന് കഴിക്കാനോ കുടിക്കാനോ വലിക്കാനോ ! ആഗ്രഹിക്കുന്നതെന്തും! സൗജന്യമാണെന്ന് ഉറപ്പുവരുത്തുക. ഞങ്ങൾ രണ്ടാളും അവനോട് കടപ്പെട്ടിരിക്കുന്നു.”
ബസ് നിർത്തിയിട്ടിരിക്കുകയാണ്, അയാൾ ചിരി അടക്കിപിടിച്ചുകൊണ്ട് നടക്കാൻ തുടങ്ങി. എന്റെ ഭാര്യ, അവളുടെ സ്വെറ്റ് പാന്റും കാർഡിഗനും മാത്രം ധരിച്ച്, എന്നെയൊന്നു നോക്കുക പോലും ചെയ്യാൻ കൂട്ടാക്കാതെ അനുസരണയോടെ അയാളെ അനുഗമിച്ചു. അർദ്ധരാത്രി ആയതിനാൽ ഡ്രൈവർ ബസിലെ ലൈറ്റുകൾ ഒന്നും ഓണാക്കിയിരുന്നില്ല. എന്നാൽ പുറത്തുനിന്നുള്ള ഉരുണ്ട ബൾബിന്റെ മഞ്ഞ വെളിച്ചം കാരണം എൻറെ ഭാര്യ നടന്നു പോകുമ്പോൾ ഒരുപാട് പുരുഷന്മാർ അവളെ ശ്രദ്ധിക്കുന്നത് ഞാൻ നോക്കി നിന്നു. രണ്ടുപേരും ബസിൽ നിന്ന് പിറകിലൂടെ ഇറങ്ങി.
ഗുരുജി സ്‌മൃതിയുടെ കൈ പിടിച്ച് നടക്കുമ്പോ വെളിച്ചത്തിൽ നിന്നും അന്ധകാരത്തിലേക്ക് അവൾ പതിയെ മാഞ്ഞുപോകുന്നതുപോലെ തോന്നി. ഇരുട്ടിൽ നിന്നും ഇരുട്ടിലൂടെ മരങ്ങൾക്കിടയിലൂടെ അതിനപ്പുറത്തേക്കും ഗുരുജിയോടപ്പം ഒരു പ്രതിരോധവുമില്ല അവളെ മുഴുവനായും അയാൾക്ക് സമർപ്പിക്കുവാനായി ഒരുമ്പെട്ട് ഇറങ്ങിയപ്പോൾ ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് ജനാലയിൽ കൂടെ എത്തി പുറത്തേക്ക് നോക്കി. ഡ്രൈവർ, സിഗരറ്റ് കത്തിച്ചുകൊണ്ട് അവർ നടക്കുന്നത് കണ്ടു, അയാൾ അവരെ നോക്കി പുഞ്ചിരിച്ചു ഒരു അയാൾക്കു മനസിലായി കാണണം രണ്ടുപേരും എന്തിനാണീ രാത്രി നടന്നുപോകുന്നത് എന്ന്. ഞാൻ അവളുടെ ഒരു നോട്ടത്തിനു പോലും വിലയില്ലാത്തവനായി മാറുന്ന സത്യം, നിമിഷം ആ ഗ്രാമത്തിൽ യാത്ര തുടങ്ങുമ്പോ അവൾ…സ്‌മൃതി എന്റെ സ്വന്തമായിരുന്നു….എന്നാൽ ഇന്നിപ്പോൾ അവൾക് എന്റെയൊപ്പമില്ല!! ഒറ്റപ്പെടലിന്റെ തീവ്രമായ വേദനകൊണ്ട് എന്റെ കണ്ണുനീർ ഒഴുകുമ്പോ…. തടയാൻ ഞാൻ എന്റെ കണ്ണുകളിൽ കൈ വച്ചു. പെണ്ണിന്റെ മാനസിക വ്യാപാരങ്ങൾ എനിക്ക് ഇന്നും മനസിലാകാത്ത ഒന്നാണ് എന്ന് ഞാൻ ഊഹിച്ചു.
“ഡാ……” രാജു എന്റെ മുതുകിൽ തലോടി. “നീയിപ്പോ വല്ലാത്ത അവസ്‌ഥയിലാണ് എനിക്കറിയാം. പക്ഷേ എന്നെ വിശ്വസിക്കൂ, ഗുരുജി നിങ്ങൾ വിചാരിക്കുന്നതിലും നല്ല ആളാണ്. അദ്ദേഹം നിങ്ങളുടെ ഭാര്യയോട് നന്നായി പെരുമാറും. അവൾക്കിഷ്ടമില്ലാത്തത് ഒന്നും അദ്ദേഹം ചെയ്യില്ല!”
ഞാൻ ആ വൃത്തികെട്ട റെക്സിൻ സീറ്റിൽ തന്നെ ഇരുന്നുകൊണ്ട് കണ്ണുനീർ തുടക്കുമ്പോ, ഞാൻ ആലോചിച്ചു ഒരു മണിക്കൂർ മുമ്പ്, എന്റെ സുന്ദരിയും ബുദ്ധിമതിയും വിശ്വസ്തയുമായ ഭാര്യയോടൊപ്പം ഒരു വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകനായിരുന്നു ഞാൻ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇടപാടിലേക്ക്. ഒരു കോടീശ്വരനല്ലെങ്കിൽ എന്നെ കോടീശ്വരനാക്കാൻ കഴിയുന്ന ഒരു കരാർ. എന്നാൽ ഇപ്പോളോ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥ. ഇരുണ്ട കാട്ടിലേക്ക് എന്തിനും പോന്ന ആ കൊള്ളക്കാരനുമായി എന്റെ പതിവ്രതയായ ഭാര്യ സ്‌മൃതി അവളുടെ എല്ലാം എല്ലാം അയാൾക്ക് നൽകാനായി നടന്നു പോയി കഴിഞ്ഞിരുന്നു. ഇനി അവളുടെ പവിത്രതയെയും സുരക്ഷയെയും പറ്റിയും ഞാൻ എന്ത് ആലോചിക്കാൻ ആണ്, എനിക്കതിൽ അര്ഹതയുണ്ടോ?.
ഞാൻ ഓരോന്നു ആലോചിക്കുമ്പോ എന്റെ ഹൃദയത്തിൽ ചില്ലുകൾ തറഞ്ഞു സുഖം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. ഞാൻ എത്രമാത്രം അസ്വസ്ഥനാണെന്ന് രാജു മനസിലാക്കിയപ്പോൾ അവൻ എന്നോട് പറഞ്ഞു.
“ഡാ നീ എഴുന്നേൽക്ക് നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം.” എന്നെ തോളിൽ അമർത്തികൊണ്ട് പറഞ്ഞു.
ഞങ്ങൾ ബസ്സിൽ നിന്നും ആ ചായപ്പീടികയിലേക്ക് നടന്നു. മറ്റ് യാത്രക്കാരു എന്നെ പ്രത്യേകരീതിയിൽ നോക്കുന്നത്, എനിക്ക് വിചിത്രമായി തോന്നി, എന്റെ പാന്റിൽ മുഴച്ച പൗരുഷം, ഇനിയതിനെ പൗരുഷം എന്ന് ഒക്കില്ല, അതിനു ഉറപ്പുണ്ടെങ്കിലും നെഞ്ചുറപ്പ് ഇല്ലാതെ പോയവന്റെ ഇറച്ചിക്കഷണം!
എന്റെ മനസ്സിൽ ആ ഇരുട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയതായിരിക്കണം ഇത് സംഭവിച്ചതെന്ന് ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. രാജു എനിക്ക് ഒരു കപ്പ് ചായ, സമോസ എന്നിവ നൽകി സിഗരറ്റ് വേണോ എന്ന് ചോദിച്ചു. ഒരു 5 വർഷമായി ഞാൻ പുകവലിച്ചിട്ടില്ല, പക്ഷേ ആ സാഹചര്യം അതിനു പൊരുത്തപ്പെടുന്ന ഒന്നാണ് എന്നെ നിക്ക് തോന്നി. ആയതിനാൽ ഞാൻ അത് വാങ്ങിച്ചു.
“അവർ എവിടെയാണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്.” ചായയുടെ ഒരു സിപ് എടുത്ത് ഇറക്കി, സിഗരറ്റിൽ നിന്ന് ആഞ്ഞൊരു പഫ് വലിച്ച ശേഷം ഞാൻ പറഞ്ഞു.
“അതെന്തിന് …അവര് തിരിച്ചു വന്നോളും! പിന്നെ ഏതാണ്ട് അരമണിക്കൂർ എങ്കിലും ആവുമായിരിക്കും നീ പെടക്കല്ലേ ” രാജു ആത്മാർത്ഥമായി പറഞ്ഞു. അയാൾ ആ മൂര്ച്ചയുള്ള കത്തി മാറ്റി വച്ചിരുന്നെങ്കിലും. അദൃശ്യമായ അതിലേറെ മൂർച്ചയേറിയ ഒരെണ്ണം ഞെഞ്ചിൽ ഇറക്കികൊണ്ടാണ് സ്‌മൃതി എന്നെ നോക്കാതെ പോയത് !. പക്ഷെ എന്റെ മനസിലെ ദുഃഖഭാരം രാജുവിന് ഏതാണ്ട് മനസിലായി എന്ന് എനിക്കും തോന്നിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായതു പോലെ എനിക്കും തോന്നി. എനിക്ക് മാത്രമല്ല അവനും.
“അവൾക്ക് കുഴപ്പം ഒന്നും വരില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി മാത്രം.” ആ തണുപ്പിൽ പുക ആവിയായി പുറത്തുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു. അത് എത്രമാത്രം നല്ലതാണെന്ന് ഞാൻ മറന്നിരുന്നു.
“നിന്റെ പതിവ്രതയ്ക്ക് ഒരു കുഴപ്പവുമില്ല. എന്നെ നീ വിശ്വസിക്ക്.”എൻറെ തോളിൽ എനിക്ക് പരിചിതമായ രീതിയിൽ അവൻ തടവി ആശ്വസിപ്പിച്ചു “നീ ഭയപ്പെടുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഗുരുജി ഒരു സൗമ്യാത്മാവാണ്. ”
“അതെ ശരിയായിരിക്കാം…പക്ഷെ….”
“നീ എന്നെ വിശ്വസിക്ക്. നിന്റെ സുന്ദരിയായ ഭാര്യയെ അയാൾ ഉപദ്രവിക്കില്ല. അയാൾ മാത്രമല്ല ഇവിടെ ആരും തൊടില്ല, ഈ ഞാൻ പോലും അവരെയൊന്നു തൊടാൻ ശ്രമിക്കില്ല,ഗുരുജി അതനുവദിക്കുകയുമില്ല, നിന്നോടപ്പം ഉള്ളതിലും സുരക്ഷിതയാണവൾ അതവൾക്ക് മനസിലാക്കുന്നുമുണ്ട് .പോരെ! നിനക്ക് അതേക്കുറിച്ചു ആലോചിച്ചു വിഷമിക്കേണ്ടതില്ല…..” അയാൾ പുഞ്ചിരിച്ചു.
“എന്നാലും….അത്? എനിക്ക് ……”
“നീ പറഞ്ഞു വരുന്നത് ….. നിന്റെ ഭാര്യയുടെ… രസച്ചരട് പൊട്ടുന്നത് നിനക്ക് കാണണം എന്നാണോ?”
“അത്..!!”
“പറ…”
“എനിക്കറീല!! രാജു” ഞാൻ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. എന്റെ സിഗരറ്റു കുറ്റി താഴെയിട്ട ചവിട്ടി.