എങ്ങനെയോ അത് ധരിച്ച് കണ്ണാടിയിൽ ഒന്ന് നോക്കി വസ്ത്രം പഴയ മോഡലിലുള്ളതായിരുന്നു കഴുത്തിന്റെ ഇറക്കം വളരെ കുറവായിരുന്നു അത് കൊണ്ട് തന്നെ അവളുടെ ആ മുലയുടെ കുറച്ച് ഭാഗം പുറമേ കാണുന്നുണ്ടായിരുന്നു അവൾ ആ ഡ്രസ്സ് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തു.
ശേഷം പോകാനായി വേഗത്തിൽ പുറത്തിറങ്ങിയ സ്റ്റിഫിയയെ കണ്ടപ്പോൾ ഹംസ ഒരു നിമിഷം നിശ്ശബ്ദനായി. ഇതുവരെ പതിവ് ജോലിക്കാരിയുടെ വേഷത്തിൽ മാത്രം കണ്ടിരുന്ന അവളെ ഇ ടൈറ്റ് ചുരിദാറിൽ കണ്ടപ്പോൾ ഹംസ അത്ഭുതപ്പെട്ട് പോയി. ടൈറ്റ് ഡ്രെസ്സിൽ അവളുടെ ശരീരത്തിന്റെ ഭംഗി ഹംസയുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന കമപിശാച്ചിനെ ഉണർത്തി പക്ഷെ ഹംസ ഉടൻ തന്നെ സ്വയം നിയന്ത്രിച്ച് കൊണ്ട് പറഞ്ഞു:
“വാ… സമയം കളയണ്ട. യൂസഫ് സാർ കാത്തിരിക്കുകയാണ്.”
വഴിയിലുടനീളം ഹംസ യൂസഫിന്റെ സ്വഭാവത്തെക്കുറിച്ചും, അദ്ദേഹത്തോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും സ്റ്റിഫിയക്ക് വിശദമായി പറഞ്ഞുകൊടുത്തു.
സംസാരിച്ചുകൊണ്ടിരുന്നെങ്കിലും, ഹംസയുടെ നോട്ടം ഇടയ്ക്കിടെ സ്റ്റിഫിയയുടെ ടൈറ്റ് ചുരിദാറിൽ വീർപ്പുമുട്ടി നിൽക്കുന്ന മുലകളിലേക്ക് വഴുതിപ്പോകുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും സ്റ്റിഫിയ ശ്രദ്ധിച്ചില്ല.
പുതിയ ജോലിയെക്കുറിച്ചുള്ള ചിന്തകളും പ്രതീക്ഷകളും മാത്രമായിരുന്നു ആ സമയത്ത് അവളുടെ മനസ്സിൽ.
ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നശേഷം, ഹംസ സ്റ്റിഫിയയെയും കൂട്ടി വലിയൊരു വീടിന്റെ മുന്നിലെത്തി. ഉയർന്ന മതിലും വിശാലമായ ഗേറ്റും ഭംഗിയായി പരിപാലിച്ച പൂന്തോട്ടവും കണ്ടപ്പോൾ, അത്തരമൊരു വീട്ടിലേക്ക് ആദ്യമായെത്തിയ സ്റ്റിഫിയ അറിയാതെ ചുറ്റും നോക്കി നിന്നു.
ഹംസ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. സ്റ്റിഫിയയും അയാളെ പിന്തുടർന്നു.
ഗേറ്റിലൂടെ അകത്തേക്ക് കയറിയ സ്റ്റിഫിയയുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് ആ തറവാട്ട് വീടിലായിരുന്നു. കാലത്തിന്റെ കഥകൾ പറയുന്ന ചുവന്ന ഓടുമേഞ്ഞ മേൽക്കൂരയും, വിശാലമായി നീണ്ടുകിടക്കുന്ന മുൻവരാന്തയും, കട്ടിയുള്ള തൂണുകളും ചേർന്ന് ആ വീടിന് ഗംഭീരമായ ഒരു പ്രൗഢി സമ്മാനിച്ചിരുന്നു. വീടിന് ചുറ്റും ഉയർന്ന തെങ്ങുകളും പച്ചപ്പാർന്ന മരങ്ങളും തണലൊരുക്കി നിൽക്കുകയായിരുന്നു. വർഷങ്ങളുടെ പഴക്കമുണ്ടെന്ന് തോന്നിപ്പിച്ചെങ്കിലും, വൃത്തിയും ചിട്ടയും കൊണ്ട് ഇന്നും അതിന്റെ പ്രൗഢി
ഒട്ടും നഷ്ടപ്പെട്ടിരുന്നില്ല. മുറ്റവും പൂന്തോട്ടവും കൃത്യമായി പരിപാലിച്ചിരുന്നതിൽ നിന്ന്, ആ വീട്ടുടമയ്ക്ക് അച്ചടക്കവും വൃത്തിയോടുള്ള ഇഷ്ടവും എത്രത്തോളമുണ്ടെന്ന് സ്റ്റിഫിയയ്ക്ക് മനസ്സിലായി. ആ വീട്ടിലേക്ക് കാൽവെച്ച നിമിഷം തന്നെ, സാധാരണ ഒരു വീടല്ല, പാരമ്പര്യത്തിന്റെയും സമ്പത്തിന്റെയും അന്തസ്സിന്റെയും അടയാളമായ ഒരു തറവാട്ടിലേക്കാണ് താൻ എത്തിയിരിക്കുന്നതെന്ന് അവൾക്ക് തോന്നി.
വീടിന്റെ മുൻവശത്തേക്ക് നടക്കുന്നതിനിടയിൽ, പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ട് തിരിഞ്ഞുനിൽക്കുന്ന ഒരാളെ സ്റ്റിഫിയ ശ്രദ്ധിച്ചു.
അദ്ദേഹം ഒരു മുണ്ട് മാത്രം ധരിച്ചിരിക്കുകയായിരുന്നു. രാവിലെ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ മുഴുകിയതിനാൽ, അവർ വന്നത് ആദ്യം അദ്ദേഹം ശ്രദ്ധിച്ചില്ല.
ഹംസ ശബ്ദമുയർത്തി പറഞ്ഞു.
“ഗുഡ് മോർണിംഗ്, സാർ.”
ആ വിളി കേട്ടതും അദ്ദേഹം മെല്ലെ തിരിഞ്ഞുനോക്കി. ഹംസയെയും സ്റ്റിഫിയയെയും കണ്ടപ്പോൾ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
“അകത്തേക്ക് കയറി ഇരിക്കൂ. ഞാൻ ചെടികൾക്ക് വെള്ളമൊഴിച്ചിട്ട് ഇപ്പോൾ വരാം,” അദ്ദേഹം ശാന്തമായി പറഞ്ഞു.
അപ്പോഴായിരുന്നു സ്റ്റിഫിയ യൂസഫിനെ ശരിക്കും ശ്രദ്ധിക്കുന്നത്.
നരച്ച മുടിയും മുൻവശത്ത് കഷണ്ടി കയറിയ തലയും അദ്ദേഹത്തിന്റെ പ്രായം വെളിവാക്കുന്നുണ്ടായിരുന്നു. തലയിൽ ഒരു മുസ്ലിം തൊപ്പിയും മുഖത്ത് നെഞ്ചുവരെയെത്തുന്ന വെളുത്ത താടിയും അദ്ദേഹത്തിന് ഗൗരവമുള്ള ഒരു ഭാവം നൽകി. മുഖം കണ്ടാൽ അമ്പത് കഴിഞ്ഞ ആളാണെന്ന് ആരും പറയുമായിരുന്നു. എന്നാൽ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും അച്ചടക്കമുള്ള ജീവിതശൈലിയുടെയും അടയാളങ്ങൾ ഇപ്പോഴും ശരീരത്തിൽ പ്രകടമായിരുന്നു. വിരിഞ്ഞ തോളുകളും ഉറച്ച കൈകളും നേരായ ശരീരഭംഗിയും അദ്ദേഹത്തെ പ്രായത്തേക്കാൾ ചെറുപ്പമായി തോന്നിപ്പിച്ചു.
