പക്ഷേ എങ്കിലും ഞാൻ അച്ഛനോട് മറുത്തൊന്നും പറഞ്ഞില്ല. അച്ഛന്‍റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. കാരണം ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കമ്പനിയെ അച്ഛൻ ഈ ഉയര്‍ച്ചയിലേക്ക് എത്തിച്ചത്. ഇനി സമാധാനപരമായ ജീവിതം അച്ഛൻ തീർച്ചയായും അര്‍ഹിച്ചിരുന്നു.
അങ്ങനെ വിസ കഴിഞ്ഞ് അച്ഛൻ നാട്ടിലേക്ക് പോയി. അന്നു തന്നെയാണ് പ്രഷോബ് ചേട്ടനും കല്യാണം കഴിക്കാനായി രണ്ട് മാസത്തെ ലീവന് അച്ഛന്‍റെ കൂടെ ഒരേ ഫ്ലൈറ്റിൽ പോയത്.
അതേ മാസത്തിൽ തന്നെ പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും വിവാഹിതരായി, അയാളുടെ അകന്ന ബന്ധു കൂടിയായിരുന്നു അഞ്ചന ചേച്ചി. അവർ തമ്മില്‍ ഒന്‍പത് വയസ്സിന്‍റെ വ്യത്യാസമാണുള്ളത്.
എന്റെ വീട്ടില്‍ നിന്നും എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു, ഞാൻ ഒഴികെ. അഞ്ചന ചേച്ചിയെ എന്റെ അനുജത്തിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടെങ്കിലും പ്രഷോബ് ചേട്ടനെ അവള്‍ക്ക് തീരെ പിടിച്ചില്ല പോലും.
കുടിച്ചു ചീര്‍ത്ത മുഖവും, എപ്പോഴും ചുവന്നിരിക്കുന്ന കണ്ണുകളും, അടുത്തുപോയാൽ തന്നെ അസഹനീയമായ സിഗരട്ടിന്റെ നാറ്റവും, മുഖത്ത് എപ്പോഴും അഹങ്കാരത്തിന്‍റെ തിളക്കവുമുള്ള അയാളെ അഞ്ചന ചേച്ചി കല്യാണം കഴിക്കേണ്ടായിരുന്നു എന്നാണ് എന്റെ അനുജത്തിയുടെ അഭിപ്രായം.
അന്നും ഇന്നും ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ പ്രഷോബ് ചേട്ടനോട് എന്റെ അഭിപ്രായം പറയാനൊന്നും ഞാൻ തുനിഞ്ഞില്ല.
അന്ന് രണ്ടു മാസത്തെ ലീവിനു പോയി വിവാഹവും കഴിഞ്ഞ് തിരികെ ദുബായില്‍ വന്ന അടുത്ത ദിവസത്തില്‍ തന്നെ പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയെ എനിക്ക് വീഡിയോ കോള്‍ മുഖേനെ പരിചയപ്പെടുത്തി തന്നിരുന്നു.
എന്നെക്കാൾ വെറും പതിനൊന്ന് മാസം സീനിയര്‍ ആയത് കൊണ്ടാവും അഞ്ചന ചേച്ചി എന്നോട് വേഗമടുത്തത്.
വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്സായി മാറി കഴിഞ്ഞിരുന്നു.
കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി പലപ്പോഴും അഞ്ചന ചേച്ചി എന്നോട് സങ്കടം പറയുമായിരുന്നു.
അഞ്ചന ചേച്ചിയെ ദുബായില്‍ കൂട്ടിക്കൊണ്ടു വന്ന് അയാള്‍ക്കൊപ്പം നിർത്താൻ പ്രഷോബ് ചേട്ടനെ ഒരുപാട് ഞാൻ നിര്‍ബന്ധിച്ചിട്ടുണ്ട്.
അവളെ കൊണ്ടു വന്നാല്‍ ഇവിടെയുള്ള അയാളുടെ സ്വാതന്ത്ര്യം നഷ്ടമാകും എന്നായിരുന്നു മറുപടി.
അവളെ കൊണ്ടുവന്നാൽ ഇവിടെ പെണ്ണുപിടി നടക്കില്ല എന്നതായിരുന്നു സത്യം.
എന്റെ അച്ഛൻ എപ്പോഴെങ്കിലും പ്രഷോബ് ചേട്ടനെ ഉപദേശിച്ച് കാണുമോ?
ഒട്ടും പ്രതീക്ഷിക്കാതെ അച്ഛന്റെ കല്ലറ എന്റെ മനസ്സിൽ തെളിഞ്ഞും എന്റെ കണ്ണുകൾ നിറഞ്ഞു.
നാട്ടിലേക്ക് പോയ എന്റെ അച്ഛന് നാല് വർഷത്തെ ആയുസ് പോലും ഇല്ലായിരുന്നു. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ ഒന്നര വര്‍ഷമായി. സൈലന്‍റ് അറ്റാക്ക് ആയിരുന്നു.
ഒരുപക്ഷേ ഇതിനുമുമ്പും അറ്റാക്ക് വന്നതുകൊണ്ടാവാം ഒട്ടും വൈകിക്കാതെ ഇവിടത്തെ കാര്യങ്ങൾ എല്ലാം എന്നെ ഏല്‍പ്പിച്ചിട്ട് കുറച്ച് കാലം കുടുംബവുമായി ഒരുമിച്ച് ജീവിക്കാൻ അച്ഛൻ തീരുമാനിച്ചത്.
പ്രഷോബ് ചേട്ടൻ എപ്പോഴും പറയുമായിരുന്നു, “മനോജ് ചേട്ടൻ നല്ലൊരു വ്യക്തിയായിരുന്നു, വിക്രം. ഇവിടെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ മനോജ് ചേട്ടൻ മനസ്സറിഞ്ഞു സഹായിച്ചിട്ടുണ്ട്. പക്ഷേ നമുക്കെന്തു ചെയ്യാൻ കഴിയും, നല്ലവരെ ദൈവം പെട്ടന്ന് തന്റെ അടുത്തേക്ക് വിളിക്കും.”
ആറ്റിങ്ങല്‍ നിവാസിയായ പ്രഷോബ് ചേട്ടന്നും എനിക്കും തമ്മില്‍ പത്ത് വയസ്സിന്‍റെ വ്യത്യാസം ഉണ്ടെങ്കിലും, ആദ്യമായി അച്ഛൻ അയാളെ പരിചയപ്പെടുത്തി കഴിഞ്ഞ് ഒറ്റ മാസത്തില്‍ തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്സായി മാറി കഴിഞ്ഞിരുന്നു.
വെറും 11 മാസം മാത്രം എനിക്ക് സീനിയറായ അഞ്ചനയെ ഞാൻ ചേച്ചി എന്നു വിളിക്കുന്നതിൽ അവള്‍ക്ക് ഇഷ്ട്ടമായിരുന്ന. പേര് ചൊല്ലി വിളിക്കാൻ അവളെന്നെ നിര്‍ബന്ധിച്ചിരുന്നു.
അവളുടെ ശാഠ്യം കൂടിയതും, പ്രഷോബ് ചേട്ടൻ കേള്‍ക്കാതെ മാത്രം അവളെ ഞാൻ “ഡി” കൂടി വിളിക്കാന്‍ തുടങ്ങി. പക്ഷേ ഇതുവരെ പേര് വിളിക്കാൻ മാത്രം ഞാൻ കൂട്ടാക്കിയിരുന്നില്ല. ചേച്ചി എന്ന് തന്നെയാ വിളിക്കാറ്. അതാണ് എനിക്ക് ഇഷ്ടവും.
മൂന്ന് മാസത്തിനൊരിക്കൽ പ്രഷോബ് ചേട്ടന് കമ്പനി പതിനഞ്ചു ദിവസത്തെ ലീവ് കൊടുക്കുമായിരുന്നു. പോരാത്തതിന് ഇത്ര നല്ല സുന്ദരി പെണ്ണിനെ ഭാര്യയായി കിട്ടിയിട്ട് പോലും എന്തുകൊണ്ട് വേറെ പെണ്ണുങ്ങളെ, അതും വേശ്യകളെ, കളിക്കാന്‍ പോകുന്നു എന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന് പൂറും മുലയും തിന്നാൻ ഇഷ്ടമില്ലാത്ത ഒരു പൊട്ടന്‍……!!
ഒരിക്കല്‍ എന്റെ സംശയം ഞാൻ അയാളോട് ചോദിക്കുക തന്നെ ചെയ്തു.
“എന്റെ വിക്രം, പെണ്ണ് എത്ര സുന്ദരി ആണേലും അല്ലേലും അതിലൊന്നും കാര്യമില്ല. എന്റെ കുണ്ണയെ എപ്പോഴും എനിക്ക് സ്വന്തം അല്ലാത്ത വ്യത്യസ്തമായ പൂറുകളിൽ കേറ്റി കളിക്കുമ്പോൾ ലഭിക്കുന്ന സുഖം ഒരിക്കലും എന്റെ ഭാര്യയയിൽ നിന്നെനിക്ക് കിട്ടാൻ പോണില്ല.”
അതിനുള്ള മറുപടി എന്റെ കൈയിൽ ഇല്ലായിരുന്നത് കൊണ്ട് ഞാൻ മൗനം പാലിച്ചു.
കുടിച്ചു കഴിഞ്ഞാല്‍ പ്രഷോബ് ചേട്ടൻ വെറും തറയാണ്. വായിൽ വെറും തെറിയും, പിന്നെ വൃത്തികെട്ട കാര്യങ്ങളും മാത്രമേ വരൂ.
അഞ്ചന ചേച്ചി എങ്ങനെ സഹിക്കുന്നു എന്നെനിക്ക് മനസ്സിലായില്ല. അതും ഡെയ്ലി കുടിക്കുന്ന അയാളെ.
സത്യം പറഞ്ഞാൽ, അഞ്ചന ചേച്ചിയെ വിചാരിക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഉത്സാഹവും ആവേശവും കടന്നുകൂടാറുണ്ട്. അവളെ കാണുമ്പോൾ അവളുടെ പുഞ്ചിരി എന്നെ മത്ത് പിടിപ്പിക്കുകയാണ് ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുമ്പോൾ എല്ലാം അവളുടെ മുഖത്ത് നോക്കി എല്ലാം മറന്ന് ഞാൻ ഇരുന്നിട്ടുണ്ട്.
മുഖം മാത്രമല്ല, എന്റെ ലാപ്ടോപ്പിൽ, അല്ലെങ്കിൽ മൊബൈൽ സ്ക്രീനില്‍ കാണാന്‍ കഴിയാവുന്ന അവളുടെ എല്ലായിടത്തും എന്റെ നോട്ടം ഇഴഞ്ഞു നീങ്ങിയിരുന്നു.
എന്റെ നോട്ടം അവള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ഇതുവരെ അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല.
തെറ്റാണെന്നറിയാം, പക്ഷേ എനിക്ക് അവളൊട് വല്ലാത്തൊരു ആരാധനയും പ്രണയവും ആണ്.
പെട്ടന്ന് എന്റെ ചിന്തയെ മുറിച്ചു കൊണ്ട് എന്റെ മൊബൈലില്‍ വാട്സ്ആപ് മെസേജ് വന്നതും എന്റെ മൊബൈലില്‍ ഞാൻ നോക്കി.
സമയം വൈകിട്ട് ഏഴു മണി കഴിഞ്ഞിരുന്നു.