ഞാൻ അർച്ചനയെ ചേർത്ത് പിടിച്ചു. എൻറെ അമ്മുക്കുട്ടിയെ അണച്ച് പിടിയ്കും പോലെ.
“നിന്നെ എന്ത് ചിട്ടയിലാ മോളേ രേവൂട്ടി വളത്തിയത് നിനക്കെങ്ങനാ മോളേ പിന്നെ ഇങ്ങനൊരു ചിന്ത വന്നേ…?”
പൊന്നങ്കിളേ ക്ഷമിയ്ക് എൻറെ പോഴത്തരത്തിന് അങ്ങനങ്ങ് തോന്നി…. സോറി.
കഴിഞ്ഞയാഴ്ച ഒരു രാത്രി ഉറക്കം വരാതെ ഞാൻ കർട്ടൻ മാറ്റി ജനലിലൂടെ നിലാവും നോക്കി നിൽക്കുമ്പോളാ അങ്കിള് വന്ന് മതില് ചാടുന്നത് കണ്ടത്.
ഞാൻ കതക് പതിയെ അൽപം തുറന്ന് നോക്കുമ്പോ അമ്മ മുറി തുറന്നിറങ്ങി കതക് തുറക്കാൻ
പോകുന്നു.
ഞാനിറങ്ങി സ്റ്റെയർകെയ്സിൻറെ അടിയിൽ പതുങ്ങിയിരുന്നു അങ്കിളും അമ്മയും കൂടി വന്ന് മുറിയിൽ കയറി കതകടയ്കുന്നത് കണ്ടു.
അന്ന് അങ്കിള് തിരികെ പോയിട്ടാ ഞാൻ മുറീൽ കയറിയത്.
പിന്നീട് ആ കാത്തിരുപ്പ് ഒരു പതിവായി.
പതിയെ ഉള്ളിലെന്താ നടക്കുന്നത് എന്ന് കാണണമെന്ന് ഒരുവശത്തും അമ്മയാണത് എന്ന് മറുവശത്തും മനസ്സിൽ വടംവലിയും നടന്നു അവസാനം പിശാച് ജയിച്ചു.
ഞാൻ അമ്മയറിയാതെ മുറിയിൽ ഒളിക്യാമറ വെച്ചു.
എന്നാലും സത്യമായും അമ്മേടെ നഗ്നത ഞാൻ കണ്ടില്ലങ്കിളേ സത്യം.
അർച്ചന പൊട്ടിക്കരഞ്ഞു.
ഞാനവളുടെ മുടിയിഴകളിൽ തഴുകി നന്നായി മുറുക്കിപ്പിടിച്ച് പുറത്ത് കൊട്ടി ആശ്വസിപ്പിച്ചു:
“എൻറെ മോള് ചീത്തയല്ലെന്ന് എനിക്കറിയരുതോ.
പോട്ടെ സാരമില്ല മോക്ക് അച്ചൻ തരാത്തത് തരാൻ അങ്കിളിവിടില്ലേ.”
“എന്റങ്കിളേ ഇന്നത്തെ ഈ കാര്യം ഞാൻ സ്വപ്നത്തിലൂടെ ചിന്തിച്ചതല്ലാരുന്നു.
അമ്മ പോകാനൊരുങ്ങാൻ പറഞ്ഞപ്പഴാ പെട്ടന്ന് പിശാചെന്നെ ബാധിച്ചത്.
തലവേദനയാന്ന് അമ്മയോട് പറഞ്ഞിട്ട് അപ്പ തോന്നിച്ച പ്ളാനാ അങ്കിളിനെ വിളിക്കാൻ.”
“പോട്ടെ മോളേ സാരമില്ല. മോളിതങ്ങ് മറന്നേക്ക്.
നിന്റച്ചനിങ്ങ് വരുന്ന താമസേയൊള്ളു നിന്നെപ്പിടിച്ച് കെട്ടിച്ചുവിടാൻ.”
“അയ്യടാ. ഇച്ചിരെ പുളിക്കും. ഇങ്ങനൊരു പോഴത്തം വന്നെന്ന്
വച്ചോ. ഒരിരുപത്തേഴായിട്ട് മതി കല്യാണൊക്കെ.”
അവൾ പരിഭവിച്ചു. ഞാൻ ഗൌരവത്തിൽ പറഞ്ഞു:
“എന്തായാലും താമസിയാതെ നിന്നുപോകും നിന്റമ്മയുമായുള്ള ഈ ബന്ധം.
അശ്വതി ഒരു മൊരട്ട് സ്വഭാവക്കാരിയാന്ന് രേവൂനെ പറഞ്ഞ് വിശ്വസിപ്പിച്ചാ ഇത് തുടരുന്നത്.
അതെൻറെ നൊണയാന്ന് ഇപ്പഴേ രേവൂന് നല്ല സംശയമൊണ്ട് വേണ്ട. ഞാൻ
ഇതങ്ങ് നിർത്തിക്കോളാം.”
അർച്ചന എൻറെ വായ് പൊത്തി.
“പൊന്നങ്കിളേ ഞാൻ ഇതറിഞ്ഞിട്ടേയില്ല.
ആ പാവം ഈ വയസാംകാലത്തെങ്കിലും ഒന്നു സന്തോഷിച്ചോട്ടെ പ്ളീസ്.
എന്റമ്മേ ഇനി ഉപേക്ഷിക്കുന്ന കാര്യം
ചിന്തിക്കുക പോലും ചെയ്തേക്കല്ലേ.”
“ൻറെ മോളേ നിന്റമ്മേപോലൊരു പെണ്ണിനെ കിട്ടണേ പുണ്യം ചെയ്യണം.
നിന്റച്ചന് ആ നന്മ മനസ്സിലാകുന്നില്ലല്ലോ.
വന്ന് വന്ന് ഞാനെൻറെ അച്ചുവിനേം സ്നേഹിച്ച് തുടങ്ങി. നിന്റമ്മ കാരണം.”
രേവതി തിരികെയെത്തും മുൻപ് വാങ്ങിച്ച് കൊണ്ടുവരാനായി ലാപ്ടോപ്പിൻറെ പേരും മോഡലും ഒക്കെ അർച്ചനയുടെ കൈയിൽ നിന്നും എഴുതിവാങ്ങി കിട്ടുന്ന കടയും തിരക്കി സംതൃപ്തമായ മനസ്സോടെ ഞാൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ അർച്ചന ചിതറിയ ലാപ്ടോപ്പിൻറെ അവശിഷ്ടങ്ങൾ പെറുക്കി മാറ്റുന്ന തിരക്കിലായിരുന്നു……
എൻറെ മാറിൽ തലയുംചായ്ച് കിടന്ന് പൂണ്ട ഉറക്കത്തിലാണ്ട അർച്ചനയുടെ അമ്മയുടെ മുഖത്തേയ്ക് ഞാൻ ആ അരണ്ട വെളിച്ചത്തിൽ അലിവോടെ നോക്കി കിടന്നു…..
പിറ്റേന്ന് എനിയ്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയുമായാണ് അച്ചുവിൻറെ ഫോൺ എത്തിയത്.
അവൾ അടുത്ത മാസം വരുന്നെന്ന് മൂന്ന് മാസത്തെ ലീവുമായി.
ഞാൻ പതിയെ യാധാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തന്നെ തീരുമാനിച്ചു.
ഇനിയും അശ്വതിയും രേവതിയും തമ്മിലുള്ള കണ്ടുമുട്ടൽ ഒഴിവാക്കാൻ സാധിയ്കില്ല.
വരുന്നത് വരട്ടെ അല്ലാതെന്ത് ചെയ്യാൻ.
ഒരു ദിവസം നല്ലൊരു കളിയും കഴിഞ്ഞ് വിയർത്ത നഗ്നശരീരങ്ങൾ ഒന്നായി കിടക്കുമ്പോൾ ഞാൻ പതിയെ വിളിച്ചു.
“രേവൂട്ടീ……”
“ഉം……..?”
“ഞാൻ നിന്നോട് പറഞ്ഞേൽ ശകലൊക്കെ നുണയാരുന്നു…”
“ശകലവല്ലല്ലോടാ മുഴുവൻ. ആട്ടെ ഇപ്പവെന്താ പുതിയ നൊണ?”
“ഞാനേ….. അച്ചൂനേ പറ്റി പറഞ്ഞതേ….. അന്നവളെ ഇഷ്ടവില്ലാഞ്ഞ കൊണ്ടാ.
ഇന്നെനിക്കവളെ നിന്നെപ്പോലിഷ്ടാ. സത്യായിട്ടും നീയാണേ സത്യം.”
അവൾ ഉയർന്ന് താടിയെൻറെ മാറിൽ കുത്തി എൻറെ മുഖത്തേയ്ക് നോക്കി ആക്കിയ ഒരു ചിരി ചിരിച്ചു:
“ആട്ടെ കേക്കട്ടെ എന്തൊക്കെയാരുന്നാ നൊണകള്?”
“കോങ്കണ്ണ്. അത്ര വല്യ കോങ്കണ്ണൊന്നുമല്ല. സൂക്ഷിച്ച് നോക്കിയാ കോങ്കണ്ണാന്നറിയാം. അത്രേയൊള്ളു.”
“പിന്നെ…?”
“തടി നിൻറെ എരട്ടിയൊണ്ട് ന്നാലും വല്യ വൃത്തികെട്ട തടിയൊന്നുവല്ല.”
“ഉം പിന്നെ..?”
“ഓ കിന്നെ. കിന്നൊന്നുവില്ല.”
ഞാൻ ചിരിച്ചോണ്ട് ദേഷ്യപ്പെട്ടു.
അവൾ പൊട്ടിച്ചിരിച്ച് കൊണ്ട് എണീറ്റ് ചമ്രം പടഞ്ഞിരുന്നു. വിരിഞ്ഞ ഓമനപ്പൂറ്റിൽ നിന്നും വിശേഷം തിരക്കി മണിക്കന്ത് തലനീട്ടി.
“ഇനി നീ പറയണ്ട ഞാൻ അങ്ങോട്ട് പറയാം.
കറുത്ത നിറമാ പക്ഷേ ഇരുനിറത്തിലും ഒരൽപ്പം കൂടി ഇരുളിമ അത്രേയുള്ളു.
മുഖത്തെ വലിയ കാരയും പൊങ്ങിയ പല്ലുമൊക്കെ പണ്ടത്തെ കാര്യമാ നിൻറെ മോൻ ജനിക്കുന്നതിനും മുൻപത്തെ.
നല്ല ഐശര്യമുള്ള മുഖം. കണ്ണിന് നേരിയ ഒരു പ്രശ്നം… അതും ഒറ്റനോട്ടത്തിൽ അറിയാനൊള്ളതില്ല.
നിങ്ങള് തമ്മിലൊള്ള വ്യത്യാസം അവൾ പുറം കറുത്തും അകം വെളുത്തും
നീ പുറം വെളുത്തും അകം കറത്തുമാ അത്രേയുള്ളു.
നീയവളെ ഒരു പ്രാവശ്യം തല്ലീട്ടുമുണ്ട്.”
രേവതി പറയുന്നത് കേട്ട് നടുങ്ങിത്തരിച്ചിരുന്ന ഞാൻ വീണ്ടും ഞെട്ടി.
അവൾ കളിയാക്കി ചിരിച്ചുകൊണ്ട് തുടർന്നു:
“പിന്നെ നീ അവളെ തല്ലിയത് ന്യായമായ കാര്യത്തിനാണല്ലോ. മുപ്പത് വയസ്സുള്ള ഒരു പാവപ്പെട്ട കൂലിപ്പണിക്കാരി വിധവയുടെ മൂന്ന് വയസുകാരൻ മകൻറെ ഹാർട്ട് ഓപ്പറേഷൻ നടത്താൻ അശ്വതി ആറരലക്ഷം രൂപ കൊടുത്തതിന്.”
ഞാനങ്ങ് ചൂളിച്ചുരുങ്ങി ഇല്ലാതായി.
അവൾ വീണ്ടും തുടർന്നു…
“ഞാൻ ഇതെല്ലാമറിഞ്ഞപ്പോഴേയ്കും ഈ കള്ളത്തെമ്മാടി എൻറെയുള്ളിൽ പറിച്ചെറിയാനാവാത്ത വിധം കയറിപ്പോയിരുന്നു…
അവളെൻറെ താടിയ്കിട്ട് തട്ടി.
ഞാൻ പിണങ്ങിയ സ്വരത്തിൽ പറഞ്ഞു:
“അത് പണ്ടല്ലേ അത് കഴിഞ്ഞ് അവളുടെ ഓരോ വരവിലും എത്ര പേർക്ക് കാശ് കൊടുക്കുന്നൊണ്ട്
ഞാനത് ആർക്കൊക്കെയാ കൊടുക്കണ്ടേന്ന് തെരക്കി വെക്കാറില്ലേ?
വെല്ലോം എതിര് പറയുന്നൊണ്ടോ?
അതല്ല പിന്നെ നീ പറഞ്ഞപോലൊക്കെ ഞാൻ കേട്ടില്ലേ?”
“നീ നല്ല മനുഷ്യനായടാ അച്ചൂൻറെ കാര്യത്തിലൊഴികെ.
നിന്റടുത്ത് അവളെ കഴിഞ്ഞൊള്ള സ്ഥാനം മതിയെനിക്ക്.
നീയൊന്ന് ചിന്തിച്ചേ ഈ വഴീക്കുടെ നടക്കുന്ന ആ പുണ്ണുപിടിച്ച പട്ടിക്ക് നമ്മളൊരൽപ്പം ചോറ് എറിഞ്ഞ് കൊടുത്താൽ അത് പിന്നീട് കാണുമ്പോ വാലാട്ടും.