‘ മോളേ… അതു വെറും…’
‘ ഒന്നും മിണ്ടണ്ട .. ആഴ്ച്ചേലൊരിക്കലു മതീന്നാ അവളു പറഞ്ഞത്…. ഞാന്‍ പോണു… അമ്മ തെരക്കും…’
അവള് പെട്ടെന്ന് ഓടി പൊയ്ക്കളഞ്ഞു. ഞാന്‍ തരിച്ചു നിന്നു പോയി. ഈ പൊട്ടിപ്പെണ്ണിനേ എങ്ങനെ കയ്കാര്യം ചെയ്യുമോ…..പടി കടന്നാരോവരുന്നതു കണ്ടു.ഒരു ചെറുപ്പക്കാരന്. ഞാന്‍ മുറ്റത്തേക്ക് ചെന്നു. അപ്പോള്‍ എളേമ്മ അയാളുമായി സംസാരിക്കുകയായിരുന്നു. ഒരു ഗ്ലാസ്സ് കാപ്പിയും എളേമ്മ കൊടുക്കുന്നതു കണ്ടു. കുടിച്ചിട്ട് ചിരിച്ചു കുഴഞ്ഞ് അയാള്‍ പോകുന്നതും കണ്ടു എന്നേക്കണ്ടപ്പോള് ‘ പോട്ടേ ?’ എന്നു ചോദിച്ചിട്ട് നടന്നകന്നു. ചോദ്യ രൂപത്തിലുള്ള എന്റെ നോട്ടം കണ്ടപ്പോള്‍ എളേമ്മ പറഞ്ഞു. ‘മൊയ്തുവാ…. വേപ്പുംത റേലേ രാരിച്ചന്‍ മൊതലാളീടെ വീട്ടിലേ പൊറം പണിക്കാരനാ… അരപ്പൊട്ടനാ…. പാവം… വല്ലപ്പഴും ഇവിടെ വരും സാറിനു സുഖമാണോന്നു ചോദിക്കും … ഒരു ഗ്ലാസു കാപ്പീം കുടിച്ചോണ്ടു പോകുകേം ചെയ്യും….’
‘ ങാ…അതു ശെരി….’ ഞാന്‍ ശെരി വെച്ചു.
നാട്ടിന്‍പുറമല്ലേ. ഇത്തരം ശുദ്ധഗതിക്കാര്‍ ധാരാളം കാണുമായിരിക്കും . ആ നമുക്കെന്തു പാട്….ഞാന്‍ ചായിപ്പിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ നിലവിളക്കുമായി അഭിരാമി തിണ്ണയില്‍. എന്നേ ഒന്നു നോക്കിയിട്ട് വിളക്കു താഴെവച്ചു. എന്നിട്ടകത്തേയ്ക്ക് പോയി. ഞാന്‍ വിളക്കില്‍ തൊട്ടുതൊഴുതു. പിന്നെ എന്റെ മുറിയിലേക്ക് പോയി. ഹാഫ്സാരി ധരിച്ച അഭി, നിലവിളക്കിന്റെ ദീപപ്രഭയില്‍ ജ്വലിച്ചു നിന്ന അവളുടെ ഓമനമുഖം. അഴിച്ചിട്ടിരുന്ന ചികുരഭാരം ആ സുന്ദരിപ്പെണ്ണിന്റെ ഒരു നിമിഷത്തെ ദര്‍ശനസുഖം ഓര്‍ത്തുകൊണ്ട്.. അന്നു ഇലുമ്പിപ്പുളിയുടെ ചുവട്ടില്‍ വെച്ചു കണ്ട അവളുടെ മുന്ഭാഗത്തിനിപ്പോള് വന്നേക്കാവുന്ന രൂപമാറ്റങ്ങള്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ വെറുതേ കട്ടിലില്‍ കിടന്നു. അന്നു ആ തുടയിടുക്കിലേ ത്രികോണത്തില്‍ കണ്ട ചിതറിക്കിടന്ന ചെറുരോമങ്ങള്‍ ഇപ്പോള്‍ വളര്‍ന്ന് അവിടമാകെ വ്യാപിച്ചു കാണും. മൊട്ടു പോലെ നിന്ന കുചദ്വയങ്ങള്‍ ഇപ്പോള്‍ രൂപഭംഗിയൊത്ത കൊഴുത്തുരുണ്ട മുലക്കുടങ്ങളായി വളര്‍ന്നു കഴിഞ്ഞു. നോക്കുന്തോറും വീണ്ടും വീണ്ടും നോക്കിനില്ക്കാന് കൊതിതോന്നുന്ന മുലകള്‍. ആ മുഖത്തിനവരണ്ടും നന്നായി ചേരും. ആരേയോ ചുംബിയ്ക്കാൻ ക്ഷണിയ്ക്ക്ന്നതുപോലെ തരളിതഭാവ ത്തോടെയുള്ള ചുണ്ടുകള്‍. ഈ ഗ്രാമത്തിന്റെ അഴകും വശ്യതയുമാണവള്. ആ ധരങ്ങളില്നിന്നും ഒരു ചുംബനം എനിയെയ്ക്കെന്നെങ്കിലും കിട്ടുമോ.
ഓ, ഞാനെന്തിനതിനാശിക്കണം. പൊട്ടന്, മനസ്സാക്ഷി പറഞ്ഞു. അവരുടെ ദയകൊണ്ടു എന്റെ ജീവിതം കരുപ്പിടിപ്പിയ്ക്കാൻ വന്നിരിക്കുന്ന എന്നെ അവള് കണക്കാക്കുമോ. അവളേ നല്ല കാശുള്ള, അല്ലെങ്കില്‍ ഗള്‍ഫിലുള്ള പയ്യന്മാരാരെങ്കിലും കൊത്തിക്കൊണ്ടുപറക്കും. നീ അവളുടെ മറ്റേടവും ഓര്‍ത്ത് വാണംവിട്ട് നടക്കത്തേയുള്ളു…. സമ്മതിച്ചു. എന്റെ പൊന്നേ എനിയ്ക്കവളേ സ്വപ്നം കാണാമല്ലോ. അതിനാരും എതിരു പറയുകയില്ലല്ലോ. അതു തന്നെയാവും എനിയ്ക്ക് ബാക്കി.
അല്പം കഴിഞ്ഞപ്പോള്‍ ഇറയത്തുനിന്നും നാമജപം കേട്ടു. ഒന്നിറങ്ങിനോക്കാന് തുനിഞ്ഞു. അപ്പോള്‍ കേള്‍ക്കാം എളേമ്മയുടെ സ്വരവും അക്കൂട്ടത്തില്‍.
തിരിച്ച് കട്ടിലിരുന്ന് അങ്ങകലെയിരുന്ന് എനിയ്ക്ക് വേണ്ടി നാമം ചൊല്ലുന്ന അമ്മയേ ധ്യാനിച്ചു. അമ്മേ, പരീക്ഷണങ്ങളില്‍ നിന്നും എന്നേ രക്ഷിയ്ക്കണേ….പാതിരാവരെ ഇരുന്നുവായിച്ചിട്ടും ഏകാഗ്രത കിട്ടുന്നില്ല. കലയുടെ പെരുമാറ്റവും അവളുടെമുലകളുടെ മാര്‍ദ്ദവവും അഭിരാമിയുടെ മുഖവുമൊക്കെ മാറി മാറി എന്റെ മനസ്സിനുള്ളില്കേറിയിറങ്ങി. കലയുടെ കൊച്ചുമുലകളില്‍ ഉടുപ്പിനു മുകളില്‍കൂടി പിടിക്കാന്‍ ഇത്ര രസമാണെങ്കില് അഭിയുടെ ആ വലിയ ഓറഞ്ചുകളില്‍ തഴുകാന്‍, അവയ്യില് മുഖം ചേര്‍ത്തു കിടക്കാന്‍, എന്തു രസമായിരിക്കും രക്ഷയില്ല, മനസ്സു കാടു കേറുന്നു. എങ്കില്‍ ഇനി പഠിത്തം നാളെയാക്കാം. ലൈറ്റണച്ച് കിടന്നു. കുറേക്കഴിഞ്ഞപ്പൊള്
മൂത്രമൊഴിയ്ക്കണമെന്നു തോന്നി. എഴുന്നേറ്റു. മങ്ങിയ നിലാവെളിച്ചം ജനലില്‍ക്കൂടി അരിച്ചരിച്ച് മുറിയിലേയ്ക്ക് വീഴുന്നുണ്ടാ യിരുന്നു. ലൈറ്റിടാതെ തന്നെ കതകു തുറന്നു വെളിയിലിറങ്ങി.
മുറ്റത്തരികില്‍ നിന്നു പറമ്പിലേയ്ക്ക് നീട്ടിപ്പിടിച്ചു. മേഘത്തുട്ടുകള്ക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന തേങ്ങാപ്പൂളുപോലത്തേ ചന്ദ്രന്. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന പാതിരാവ്. മൂത്രമൊഴിച്ചു തിരിച്ചു തിണ്ണയില്‍ കയറിയിട്ട് വെറുതെ ഒന്നു തിരിഞ്ഞു നോക്കി. അപ്പോള്‍ കാണാം പടി കടന്നു വരുന്ന ഒരു ടോര്‍ച്ചിന്റെ വെളിച്ചം. ഈ പാതിരായ്ക്ക് ആരായിരിയ്ക്കും .കുമാരേട്ടനാണോ, സാദ്ധ്യതയില്ല. ഒതുക്കി കാല്ച്ചുവട്ടില് തന്നെ അടിച്ചുകൊണ്ട് മെല്ലെ വരുന്ന വെളിച്ചം. ഈ മുറ്റത്തുകൂടെ നടപ്പു വഴിയില്ല. ഞാന്‍ കതകു ചാരി. എന്നിട്ടു മുറ്റത്തിറങ്ങി.
മുറ്റത്തരികില്‍ നിന്നും കയ്യില്‍ കിട്ടിയ ഒരു കമ്പെടുത്തു. പിന്നെ ഒരു പൂച്ചെടിയുടെ മറവിലിരുന്നു നിരീക്ഷിച്ചു. കള്ളിമുണ്ടും കറുത്ത റ്റീഷര്‍ട്ടും. മുന്‍വശത്തേയ്ക്ക് കയറാതെ ആള് അടുക്കളവശത്തേയ്ക്കു നടന്നു. എനിയ്ക്കിപ്പോള്‍ മൊയ്തുവിനേ ഓര്‍മ്മ വന്നു. കുമാരേട്ടന് ഉണ്ടോ എന്നറിയാനുള്ള വരവായിരുന്നു പകലത്തെ സന്ദര്‍ശനം. അമ്പട കള്ളാ. എങ്കില്‍ നീ ഭാവിയിലേ സബ്ഇന്‍സ്പെക്ടര്‍ ചന്ദ്രന്റെ കൈകൊണ്ട് വാങ്ങിയതുതന്ന. അവന് അടുക്കളവശത്തു മറഞ്ഞ ഉടന്‍ ഞാന്‍ ശബ്ദമുണ്ടാക്കാതെ അവിടെയെത്തി.അപ്പോള്‍ ആള് തിരിഞ്ഞ് വീടിന്റെ പുറകുവശത്തേയ്ക്ക് പോകുന്നു. ഞാന്‍ മെല്ലെ പുറകിലേ മൂലയിലെത്തി പുറകുവശത്തേയ്ക്ക് നോക്കി. ങേ, ആള് അപ്രത്യക്ഷനായിരിയ്ക്കുന്നു. മറുവശത്തെത്താനുള്ള സമയമായിട്ടില്ല. എങ്കിലും നോക്കാം ഞാന്‍ തിരിഞ്ഞു പുറകോട്ടു നടന്നു. നേര്‍ക്കുനേര്‍ കണ്ടാല്‍ അടിയ്ക്കതത്ത രീതിയില്‍ തയാറായിത്തന്നെ നടന്നു. പക്ഷേ വീടിന്റെ പുറകിലെത്തിയിട്ടും ആളിന്റെ പൊടിപോലും കാണുന്നില്ല…..അപ്പോള്‍ എളേമ്മയുടെ മുറിയിലത്തെ ലൈറ്റുതെളിഞ്ഞു. അയ്യോ, അവന് അവിടെയാണോ കേറിയത്. ഞാന്‍ പതുങ്ങി പുറകിലത്തെ വാതില്ക്കലെത്തി. അതു ഭദ്രമായി അടച്ചിരിയ്ക്കുന്നു. പിന്നെ ഞാന്‍ തുറന്നുകിടന്ന എളേമ്മയുടെ ജനലരികില്‍ വന്നു. അപ്പോള്‍ കേള്‍ക്കാം പതിഞ്ഞ ഒരു പുരുഷശബ്ദം.
‘ നീയാ ജനലടയ്ക്ക് …’ പുരുഷശബ്ദം.
‘ ചൂടെടുക്കുകേലേ…’ എളേമ്മയുടെ ശബ്ദം
‘ സാരമില്ല…. നീ ജനലടയ്ക്ക് .. ‘ പുരുഷന് ആവര്‍ത്തിക്കുന്നു.
ജനലടക്കാന്‍ വേണ്ടി നീളുന്ന കയ്യുടെ നിഴല്‍ കണ്ടതോടെ ഞാന്‍ ഭിത്തിയരികിലേയ്ക്കുചേര്ന്നു നിന്നു. എന്റെ ഹൃദയം പടപടാ ഇടിച്ചു. കുമാരേട്ടനീ രാത്രിയില്‍ സ്വന്തം വീട്ടില്‍ ഒളിച്ചു വരികയില്ല. പിന്നെ, മൊയ്തുവാണോ. അവന് പൊട്ടനാണെന്നല്ലേ എളേമ്മ പറഞ്ഞത്.
‘ ഓ… ഈ കുന്തത്തിന്റെ ഒരു പാളി ചേരത്തില്ല…. കുതിര്‍ന്നു പൊളിഞ്ഞിരിക്കുവാ….’ എളേമ്മ
പറഞ്ഞുകൊണ്ട് ജനല്‍ പാളികള്‍ അടച്ചു. ഒരു പാളി ചേര്‍ന്നടഞ്ഞു. മറ്റേ പാളി ചേര്‍ന്നില്ല.
കഷ്ടിച്ച് ഒരിഞ്ചു വിടവുണ്ട്. ഞാന്‍ ജനലിനടുത്തേക്കടുത്തു.
‘ നിന്റെ സാമാനോം ഇപ്പം അപ്പരുവായിക്കാണും….’ പുരുഷന്റെ ചിരി.
‘ ആയൊന്നോ… കൊറേ ദെവസായിട്ട് ഒന്നു കിട്ടുകല്ലേ ഇപ്പം…. വിഴുങ്ങാന്‍
നോക്കിയിരിക്കുവാ…. എവടാരുന്നു ഇത്രേം ദെവസം…? ‘ എളേമ്മയുടെ പരിഭവം.
‘ ഓഫീസില്‍ പോകേണ്ടേ… എന്തെല്ലാം ജോലിത്തിരക്കാ….’
അപ്പോള്‍ കുമാരേട്ടന് ഓഫീസും കളഞ്ഞു വന്നിരിക്കുകയാണോ. ശബ്ദം അമര്‍ത്തിയുള്ള സംസാരമായതുകൊണ്ട് സ്വരം പിടികിട്ടുന്നില്ല.