നെയ്യലുവ പോലുള്ള മേമ – 3

“പാവങ്ങള്‍…വല്ലതുമൊക്കെ വാങ്ങിച്ചു കൊടുക്കെന്നെ…എന്തിനാ ഇങ്ങനെ കാശ് പൂഴ്ത്തി അറക്കീസത്തരം കാണിക്കുന്നേ..!”

കിട്ടിയ അവസരത്തില്‍ ആ മുഴുത്ത കയ്യിലൊന്ന് തട്ടി.

സിങ്കിലിരുന്ന പാത്രങ്ങള്‍ കഴുകാനെടുക്കുന്നതിനിടയില്‍ മേമ ഉച്ചത്തിലൊന്നു ചിരിച്ചു.

“നിന്റെ കോഴിക്കോടന്‍ ഭാഷയൊന്നും ഇവിടൊന്നും ആരോടും പറയല്ലേ…ആള്‍ക്കാര്‍ ചിരിച്ചു ചാവും..പിന്നെ നീ ജയിലീല്‍ പോവേണ്ടി വരും..!”

“തമാശിച്ചതാണോ….!”

“അല്ല…കാര്യാശിച്ചതാ..!”

ആ ഭാവവും പറച്ചിലും കണ്ടപ്പോ ഞാന്‍ ശരിക്കും ചിരിച്ചു പോയി. കൂടെ അവരും..!

നേരത്തെ പറഞ്ഞു കൊണ്ടിരുന്നതിന്റെ ബാക്കി പറയാന്‍ ഞാന്‍ ശരിക്കും മുട്ടി നിക്കുകയായിരുന്നു. അത്തരത്തിലൊക്കെ സംസാരിക്കുമ്പോ അവര്‍ എന്നോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നതുപോലെ തോന്നും.

പത്തിരി മുഴുവന്‍ ചുട്ടെടുത്ത് കഴിഞ്ഞിട്ടും ആ കാര്യത്തിലേക്ക് കണക്റ്റ് ചെയ്യാന്‍ എനിക്കൊരു ചാന്‍സങ്ങോട്ട്‌ ഒത്തു കിട്ടിയില്ല.അവരാണെങ്കില്‍ അതിനെപ്പറ്റി ചോദിക്കുന്നുമില്ല.

ചിലപ്പോ അവര്‍ക്കത് ഇഷ്ടപ്പെട്ടു കാണില്ല. അതിനാണ് സാധ്യത..ആ മുഖത്തപ്പോ ഒരു ഇഷ്ടക്കേട് പോലെന്തോ കണ്ടിരുന്ന പോലൊരു ഓര്‍മ്മ.

ഞാനാകെ വിഷണ്ണനായി. അവരോടങ്ങനെ ഒട്ടി നില്‍ക്കുമ്പോ വല്ലാത്തൊരു അനുഭൂതിയായിരുന്നു. ആ മേനീഗന്ധം ഇപ്പോഴും മൂക്കീന്ന്‍ പോയിട്ടില്ല.

“അല്ലാ…നേരത്തെ എന്തോ പറഞ്ഞല്ലോ…അപ്സരസ്സോ…കുപ്സരസ്സോ അങ്ങനെന്തോ..!”

ഗ്യാസ് ഓഫ്‌ ചെയ്ത് തിരിയുമ്പോള്‍ അപ്പോഴോ മറ്റോ ഓര്‍മ വന്നപോലെ മേമ ഒരു ചിരിയോടെ എന്നെ നോക്കി.

“ഇനി അതിന്റെ ബാക്കി കൂടെ പറ..മേമ ഒന്നൂടെ കുളിര് കോരട്ടെ..!”

ആ ചിരിയുടെ നിറം കണ്ടപ്പോഴേ മനസ്സിലായി എന്നെയൊന്നു ആക്കിയതാണെന്ന്.

“അങ്ങനങ്ങ് പുച്ചിച്ചു തള്ളല്ലേ മേമേ…സത്യം മഞ്ഞുമൂടി കിടക്കുന്നെന്നെയുള്ളൂ..ഒരു വെയില്‍ മാത്രം മതി അത് തെളിഞ്ഞു വരാന്‍..!”

“ആഹാ…എന്നാ ഇപ്പൊ പറഞ്ഞോ…വെയിലുദിച്ച് മഞ്ഞൊക്കെ പോയിണ്ട്..!”

സിങ്ക് തുടച്ചു വൃത്തിയാകുന്നതിനിടയില്‍ ജനലിലൂടെ പുറത്തേക്കൊന്നു എത്തി നോക്കിയശേഷം അവര്‍ ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി ചിരിയൊതുക്കി.

എനിക്കതത്ര പിടിച്ചില്ലെങ്കിലും പ്രകടിപ്പിക്കാന്‍ നിന്നില്ല. കാത്തിരുന്ന അവസരമാണ്…ഇപ്പൊ പൊക്കിയാല്‍ നാളെ ചിലപ്പോ അതും ഉപകരിച്ചേക്കാം.

“മേമേ…!”

ഞാന്‍ കുറെക്കൂടെ അടുത്തേക്ക് നീങ്ങി നിന്നു.

“ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടിയില്‍ നോക്കണം..സ്വയമറിഞ്ഞിരിക്കുന്നവന്‍ ഉത്തമന്‍ എന്നല്ലേ…സ്വന്തം സൌന്ദര്യത്തെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞാലേ അറിയൂ എന്ന് വച്ചാ കഷ്ടാണ്..! “

“കഷ്ടപ്പെട്ടോളാം…നീ പറ..!”

മേമ മുഖത്ത് കപടമായൊരു ഗൗരവം നിറച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു. അതൊരു നാട്യം മാത്രമാണെന്നത് കണ്ടില്ലെന്നു വച്ച് കൊണ്ട് ഞാന്‍ അല്പം കൂടെ അടുത്തു നിന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ പത്തോ ഇരുപതോ സെന്റി മീറ്റര്‍ മാത്രം അകലം. അത്രയേറെ അടുത്തു നിന്നിട്ടും അവര്‍ പിന്നോട്ട് നില്‍ക്കുകയോ അകലാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

“മേമ കേട്ടിട്ടില്ലേ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കഥ…അതേപോ..!”

“ഏത്…ആ ടിക്ടോക്കിലൊക്കെ തെറി പറയുന്ന പെണ്ണോ..?!”

എന്റെ ഫ്ലോ നശിപ്പിച്ചു കൊണ്ട് അവര്‍ ഇടയ്ക്ക് കയറി ചോദിച്ചു.

“എന്റെ പൊന്ന് മേമേ ആ മൈ….!”

പറഞ്ഞു വന്നത് തെറിയാണെന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞപ്പോ ഞാന്‍ ബാക്കി വിഴുങ്ങിക്കളഞ്ഞു. മേമയ്ക്കും അതിന്റെ ഒരു ചെറിയ കാറ്റ് കിട്ടിയിരുന്നു.

“അതായത്…മൈലാഞ്ചി..മൈലാഞ്ചിയൊക്കെയിട്ട ആ പെണ്ണല്ല..അവളല്ല…!ഇത് ഒറിജിനല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട..!”

ഞാനൊരു വിധം ട്രാക്ക് വേറെ വഴിക്ക് തിരിച്ചിട്ടു.

“ആഹ്..എനിക്കറിയില്ല….നീ വേഗം പറയ്‌…കഴിക്കണ്ടേ..!”

ആ കള്ളച്ചിരി വീണ്ടും തെളിഞ്ഞു വന്നു.

“കഴിക്കലൊക്കെ പിന്നെ…ആദ്യം ഇത് കേള്‍ക്ക്…! ഹെലീന്‍ ഓഫ് സ്പാര്‍ട്ട എന്ന് പറഞ്ഞാ ഒരു ഗ്രീക്ക് എപ്പിക്കിലെ ക്യാരക്റ്ററാണ്. സൗന്ദര്യത്തിന്റെ റാണി എന്നാണവരെ അറിയപ്പെട്ടിരുന്നത്..! അവളുടെ ആ സൗന്ദര്യം കാരണം ഒരു രാജ്യം തന്നെ കുരുതിക്കളമാക്കപ്പെട്ടിട്ടുണ്ട്…! എനിക്ക് മേമയെ കാണുമ്പോഴൊക്കെ അവളെ ഓര്‍മ്മ വരും..!”

“അതിനു ഞാന്‍ ഏതു രാജ്യമാ കുരുതിക്കളമാക്കിയേ..!”

അന്തംവിട്ടൊരു നിഷ്കളങ്കതയോടെ അവരെന്നെ നോക്കി.

“എന്റെ മേമേ അതല്ല..ആ സൗന്ദര്യത്തിന്റെ കാര്യമാ ഞാന്‍ പറഞ്ഞെ..! അവള്‍

സ്പാര്‍ട്ടയിലെ രാജാവിന്റെ ഭാര്യയായിരുന്നു. എന്നിട്ടും അവളെ സ്വന്തമാക്കാന്‍ വേണ്ടി വേറൊരു രാജ്യത്തെ രാജകുമാരന്‍ സ്വന്തം രാജ്യത്തെയും സേനയും മൊത്തം ബാലിയാടാക്കിയിരുന്നു. അതാ പറഞ്ഞത്..! അതുപോലൊരു സൗന്ദര്യമാ മേമയ്ക്കും…!

“നീയേ…സോപ്പിടാനൊക്കെ വല്ല്യ മിടുക്കനാ…പക്ഷെ എനിക്ക് വേറേം ഒരുപാട് പണിയുണ്ട്..!”

മേമ തിടുക്കം നിറഞ്ഞ ഒരു ചിരിയോടെ എന്നെ അവഗണിച്ചു കൊണ്ട് പത്തിരി ഇട്ടുവച്ച കാസറോളുമെടുത്ത് ഹാളിലേക്ക് നടക്കാനാഞ്ഞു.

പെട്ടെന്നുണ്ടായ ഏതോ ചിന്തയില്‍ മുന്‍പിന്‍ ആലോചിക്കാതെ ഞാനാ കൈവണ്ണയില്‍ കയറിപ്പിടിച്ചു. മേമ പെട്ടെന്ന് നിന്നുകൊണ്ട് എന്നെ അന്ധാളിച്ചു നോക്കി.

അടുത്ത നിമിഷം തന്നെ അത് അബദ്ധമായിപ്പോയെന്നു മനസ്സിലായെങ്കിലും പിടുത്തം വിടാനോ കൈ അയയ്ക്കാനോ എനിക്ക് കഴിഞ്ഞില്ല.

അത്രയേറെ സുഖം ആ കയ്യിലൂടെ എന്നിലേക്കൊഴുകിയെത്തിരുന്നു. അതിന്റെ വണ്ണവും കൊഴുത്ത മൃദുലതയും മുണ്ടിനുള്ളില്‍ നല്ലപോലെ പ്രതിഫലിച്ചിട്ടും ഞാന്‍ പണിപ്പെട്ട് മുഖം സാധാരണ രീതിയില്‍ തന്നെ വച്ചു.

“എന്നാ ശരി..മുഴുവന്‍ കേട്ടിട്ട് തന്നെ കാര്യം..!”

ഒരു ചെറുചിരിയോടെ കാസറോള്‍ പഴയ സ്ഥാനത്ത് തന്നെ വച്ച ശേഷം അവരെന്നിലേക്ക് മിഴികള്‍ നീട്ടി.

ബാക്കി കൂടെ കേട്ടിട്ട് പോയാ മതി എന്ന അര്‍ത്ഥത്തിലാണ് ഞാനാ കൈകളില്‍ പിടിച്ചിരിക്കുന്നത് എന്നാവും അവര്‍ ധരിച്ചിരിക്കുക.

പേടിച്ചപോലൊരു പ്രതികരണമല്ല ഉണ്ടായതെന്നത്‌ എന്നില്‍ ആശ്വാസവും ഒരല്പം ആവേശവും നിറച്ചു.

“മേമ ഇന്ന് ഞാന്‍ പറയുന്നത് പോലൊന്ന് ചെയ്യാമോ..അപ്പൊ മനസ്സിലാകും ഞാന്‍ ഈ പറഞ്ഞതൊക്കെ സോപ്പല്ല സത്യമായിരുന്നെന്ന്‍..!”

“ശരി..ഇനി അതിന്റെ പേരില്‍ ഒരു പ്രശ്നം വേണ്ട…പറ..എങ്ങനാ നോക്കണ്ടേ..?”

എനിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യാം എന്നപോലെയൊരു ഭാവമായിരുന്നു മുഖത്ത്.

ഞാനാ മുഴുത്ത കയ്യിന്‍റെ കാമ്പിലൂടെ വിരലുകള്‍ ഉഴിഞ്ഞിറക്കിക്കൊണ്ട് എന്റെ കൈ പിന്‍വലിച്ചു.ശേഷം അല്പം റൊമാന്റിക് ഭാവത്തില്‍ ആ കണ്ണുകളിലേക്ക് നോക്കി.

“ഇന്ന് കുളിയൊക്കെ കഴിഞ്ഞ് ഈ മുടിയൊക്കെ നല്ലപോലെ ഉണക്കി…ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത്, ഈ നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ട് ..അല്ലല്ല…വലിയ സിന്തൂരപ്പൊട്ടൊക്കെ തൊട്ട്…കണ്ണില്‍ നല്ല കട്ടിയില്‍ മഷി വരച്ച്..വിരല്‍ കൊണ്ട് വരയ്ക്കണം..മറ്റേ ആ പെന്‍സില്‍ പോലുള്ള..അത് വേണ്ട..! പിന്നെ ഈ മുടിയൊക്കെ നന്നായി വിടര്‍ത്തിയിടണം..മയില്,‍ പീലി വിടര്‍ത്തിയിടുന്നത് പോലെ നന്നായി ഫ്രീയായി ഇടണം..! അത്രേം മതി..എന്നിട്ട് ശരിക്ക് ആ കണ്ണാടിയിലൊന്നു നോക്കിക്കേ…! ആഹഹ..!”

Leave a Reply

Your email address will not be published. Required fields are marked *