“അച്ചനെന്താ കിറുക്കാ.. വൈഷം കയ്ച്ചേക്കണ്.”
“എല്ലാവരും കുടിക്കാൻ തീരുമാനിച്ചതാ. പക്ഷെ പറ്റണില്ല. ഒരു മണിക്കുറല്ല, മുതലാളിക്ക് ഇഷ്ടമുള്ളത്രേം നേരം ഞാനിവിടെ കഴിയാം. വീടിന്റെ ആധാരം തരുമെങ്കിൽ.നാലു ജീവൻ കളയണതിലും പ്രധാനപ്പെട്ടതല്ലല്ലൊ മാനം..!!” വൃന്ദ പൊട്ടിക്കരഞ്ഞു .
“ആരും അറിയാതെ വന്നതാണു ഞാൻ. ആരും അറിയാനും പാടില്ല.”
“കരയല്ലെ.ഇയ്യാണു പെണ്ണ്..” വൃന്ദയെ അയാൾ ബെഡ്ഡിലിരുത്തി.
“ഇജ്ജ് പേടിക്കണ്ടാന്ന്. അനക്കൊന്നും സംഭവിക്കുല്ലാ..” അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “ഞമ്മക്കാകെ ഇഷ്ടമുള്ള ഏർപ്പാട് ഇത് മാത്രാ. അൻറച്ചനു നല്ല ട്രീറ്റ്മെൻറ് കൊടുപ്പിക്കാം. പ്രമാണത്തിനൊപ്പം ശ്ശി, കായും ഞമ്മളിന്നു തരണുണ്ട്. അനക്ക് സന്തോഷായോ..?”
അയാൾ അവളുടെ തോളിൽ കൈവെച്ചു. പിന്നെ അടക്കാനാവാത്ത ആർത്തിയോടെ അവളെ ആപാദചൂഢം നോക്കി.
ചുവന്ന ഹാഫ് സാരിയാണു അവളുടെ വേഷം . അവൾ ഉദയസൂര്യനെപ്പോലെ ജ്വലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. വെളുത്തു തുടുത്ത അരുണകപോലങ്ങൾ ചന്ദ്രനിൽ കുങ്കുമം വിതറിയപോലെ കാണപ്പെട്ടു. ചെന്തൊണ്ടിപ്പഴം തോൽക്കും അധരോഷ്ഠങ്ങൾ. മുഴുത്ത മാറിടം, ഒതുങ്ങിയ അരക്കെട്ട്.
“സൊയമ്പൻ സാധനം തന്നെ” അയാളുടെ മനം മന്ത്രിച്ചു.
അവളാകെ ഭയന്നിരിപ്പാണ്. പാറിവീഴുന്ന മഴ പോലെ പെട്ടെന്നോണം ആ ഉടലാകെ വിറകൊള്ളുന്നുണ്ട്. പല്ലുകൾ കിടുകിടുക്കുന്നു.
അയാൾ ധ്യതികാണിച്ചില്ല. ഇങ്ങനെ എത്രയെണ്ണം ഈ കിടപ്പറയ്ക്കകത്ത് എത്തിയിട്ടുണ്ട്. അവിടെ ഒരു പാട് പേര് കിടന്നിട്ടുണ്ട് കന്യകമാരും അല്ലാത്തവരും. അനുനയവും ഭീഷണിയും പ്രയോഗിച്ചും, വഴങ്ങാത്തവരെ ഹാജിയാർ എഴുന്നേറ്റു. മെല്ലെ ജാലകത്തിനരികിലേക്ക് നടന്നു. കയ്യിലെടുത്ത കഞ്ചാവ് നിറച്ച ഹുക്ക, പുകച്ചയാൾ ജാലകത്തിനരികെ ചെന്ന് നിന്നു.
കായലിലൂടെ ഒഴുകിയെത്തിയ കാറ്റിന് ഉപ്പു കലർന്ന ചീഞ്ഞ ചകിരിയുടെ മണമായിരുന്നു. അകിലു ചേർന്ന ചന്ദനത്തെലത്തിന്റെ ഗന്ധം ആസ്വദിക്കുന്ന അതേ മാനസികാവസ്ഥയിൽ ആ മണവും അയാൾ നറുകർന്നു. ഒന്നിനു പിറകെ ഒന്നായി അയാൾ ഹുക്കയിൽ നിന്നും പുക, ആസ്വദിച്ചു.
വീശിയടിച്ച കാറ്റുമേറ്റപ്പോൾ തലച്ചോറിൽ ലഹരി പൂത്തുലഞ്ഞു. സിരകളിലതു നുരണത്തു. അയാൾ തിരികെ ബെഡ്ഡിൽ ചെന്നിരുന്നു.
നിസ്ക്കാര തഴമ്പുള്ള നെറ്റിയിൽ തടവി അയാൾ തലപ്പാവ് അഴിച്ചുവെച്ചു. വെളുത്ത ഫൾസ്ലീവ് ഷർട്ടുമഴിച്ചു. സിൽക്ക് ജുബ്ബക്കൊപ്പം ഷർട്ടും സോഫയിലിട്ടു. അറബികളുടേതുപോലുള്ള ആ കൊഴുത്ത ശരീരത്തിൽ കിടന്ന തടിച്ച വൈറ്റഗോൾഡ് മാലയിൽ അർദ്ധചന്ദ്രാകൃതിയിൽ തീർത്ത ലോക്കറ്റിലെ വജ്രക്കല്ല് തിളങ്ങി.
അയാൾ പതിയെ അവളുടെ ദാവണി അഴിച്ചു മാറ്റി. വൃന്ദയൊന്നു നടുങ്ങിയെന്നു തോന്നി, നാണക്കേടും പരിഭ്രമവും കൊണ്ട് പതറിയ അവൾ ഇരു കൈകളും മാറത്ത് പിണച്ചുവെച്ചു. അയാൾ പക്ഷെ, മാറിടത്തിലേക്കല്ല, ഭംഗിയെഴുന്ന ആ പൊക്കിളിലേക്കാണു നോക്കിയത്.
“ഇജ്ജെന്നും ഞമ്മളേതായിരിക്ക്വാ? അനക്കൊരു അരണഞാണം ഞമ്മളു പണിയിച്ചു തരാം.ഈ പൊക്കിളിനതൊരു ഭംഗിയായിരിക്കും.” ഹാജിയാർ പറഞ്ഞു
“അല്ലേ, ബേണ്ട. അതിമ്മിണി അതിമോഹാ.. ഞമ്മളു ബിളിക്കുമ്പോ ജ് വന്നാ മതി. ഞമ്മന്റെ പുതി തീരണ വരെ. എന്നാ ഞമ്മളു അനക്ക്
അറബിപ്പൊന്നിന്റെ കൂമ്പാരം തരും.കൂമ്പാരം” വികാര ജ്വാലയാൽ വിങ്ങിയ അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
“ഇതെന്താപ്പാ, യിത്..? അയാൾ അവളുടെ പുക്കിളിൽ ചുണ്ടമർത്തി.
ഹ’ അയാളുടെ തടിച്ച ചുണ്ടുകൾ ഊഷ്മളമായ ഭാഗത്ത് പതിഞ്ഞപ്പോൾ അവളൊന്നു കുറുകി. ദേഹം ഉലഞ്ഞുപോയി. അയാളുടെ നാവ് ആ
ചുഴിയിലേക്കിറങ്ങി.
“ശ്ശ്” അവിടെ നനഞ്ഞ നാവ് പിടഞ്ഞപ്പോൾ വൃന്ദയിൽ സീൽക്കാരം പുറപ്പെട്ടു. അപ്പോൾ അവളുടെ പാവാടക്കെട്ട അഴിയ്ക്കക്കുകയായിരുന്നു അയാൾ, അയാളുടെ തിടുക്കം അരക്കെട്ടിൽ അറിഞ്ഞപ്പോൾ അവളൊന്നു തേങ്ങി. ആദ്യരാത്രിയിൽ മണിയറയിൽ കഴുത്തിൽ മിന്നുകെട്ടിയ അജ്ഞാതപുരുഷന് സമർപ്പിക്കേണ്ട വിശുദ്ധി ഏതാനും മിനിറ്റുകൾക്കകം വിസ്മൃതിയിലാവുമെന്ന് ഒരേങ്ങലോടെ അവൾ അറിഞ്ഞു.
