മന്ദാരക്കനവ് – 3അടിപൊളി  

 

“ഹാ നിങ്ങളിവിടെ നിന്ന് കാര്യം പറയാതെ നടന്നു പോവാൻ നോക്ക് ഞാൻ പോവാ വെട്ടം വീഴുന്നതിന് മുന്നേ വീട്ടിൽ കെറട്ടെ.”

 

“ഹാ ചെല്ല് ചെല്ല് പൂവാലന്മാര് ഒന്നും കണ്ട് ലൈൻ അടിക്കാൻ വരണ്ടാ.” ചന്ദ്രികയോട് ശാലിനി പറഞ്ഞു.

 

“ഹാ നീ അതുകൊണ്ട് കൂടെ ഒരു പൂവാലനെയും കൊണ്ടല്ലേ പോണെ ഹഹഹ.”

 

“ദേ ചേച്ചി ഞാൻ അത്രക്കാരൻ നഹീ ഹേ.” ആര്യൻ ചന്ദ്രികയുടെ പരിഹാസത്തിന് മറുപടി കൊടുത്തു.

 

“മ്മ് എന്നാ പിന്നെ ജാവോ.”

 

“ഏഹ് ഹിന്ദിയോ…?”

 

“നീ പിന്നെ എന്നെ പറ്റി എന്തുവാ വിചാരിച്ചത് ഞാനേ പത്താം ക്ലാസ്സാ.”

 

“എന്നാൽ പിന്നെ ഒരു യു.പി.എസ്.സി ഒക്കെ അങ്ങോട്ട് എഴുത് എന്നിട്ടിവിടെ തന്നെ ജോലിക്ക് കേറന്നേ.”

 

“പിന്നെ ഇനി ഈ പ്രായത്തിൽ അല്ലേ അവൻ്റെ യു.പി.എസ്.സി.”

 

“അത് സാരമില്ല നമ്മൾക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാം പിന്നെ ചേച്ചിയെ കണ്ടാൽ ഇരുപത് വയസ്സേ പറയത്തൊള്ളത് കൊണ്ട് അതും പേടിക്കണ്ട.”

 

“ടാ ചെക്കാ നീ വെളുപ്പിനെ തന്നെ എൻ്റെ നെഞ്ചത്തോട്ട് സ്റ്റാമ്പ് അടിക്കാൻ നിൽക്കാതെ പോസ്റ്റ് ഓഫീസിൽ പോയി അടിക്ക് കേട്ടോ… ഞാൻ പോവാ…ടീ പെണ്ണേ ശരിയെന്നാൽ.”

 

ഇതെല്ലാം കേട്ട് ചിരിച്ചോണ്ട് നിന്ന ശാലിനി “ശരി ചേച്ചി” എന്ന് പറഞ്ഞു കൊണ്ട് ആര്യനോട് “വാടാ പോകാം” എന്ന് പറഞ്ഞു.

 

പോകുന്നതിന് മുൻപ് ആര്യൻ ചന്ദ്രികയെ വിളിച്ച് “ചേച്ചി ഉച്ചക്ക് ഒരു ഊണ് വേണേ ഞാൻ വരും” എന്ന് പറഞ്ഞു. ചന്ദ്രിക “ആടാ റെഡി ആക്കിയേക്കാം ഉച്ചക്ക് പോരെ” എന്ന് മറുപടി കൊടുത്തുകൊണ്ട് തിരിഞ്ഞു നടന്നു.

 

ആര്യൻ ചന്ദ്രികയുടെ ചന്തികളിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട ശേഷം തിരിഞ്ഞ് ശാലിനിയുടെ കൂടെ വീട്ടിലേക്ക് നടന്നു.

 

“ഊണ് നീ കടയിൽ നിന്നാണോ കഴിക്കുന്നത്?”

 

“അതേ ഞാൻ പറഞ്ഞില്ലായിരുന്നോ ഇന്നലെ?”

 

“ഇല്ലല്ലോ…ഒന്നെങ്കിൽ നീ പറഞ്ഞില്ല അല്ലെങ്കിൽ ഞാൻ മറന്നതാവും.”

 

“ഹാ ഞാനും ഓർക്കുന്നില്ല…ഞാൻ ഒരാഴ്ച്ച അവിടെ നിന്നും കഴിക്കാം പിന്നെ പോയി വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിച്ചിട്ട് തനിയെ ഉണ്ടാക്കാം എന്ന് കരുതി.”

 

“എങ്കിൽ പിന്നെ നിനക്ക് എൻ്റെ വീട്ടിൽ നിന്ന് കഴിക്കാമല്ലോ.”

 

“ഏയ് അത് സാരമില്ല ചേച്ചി എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നത്…”

 

“പിന്നെ ഒരു നാഴി അരി കൂടെ കൂടുതൽ ഇടുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടാണല്ലോ.”

 

“അതുകൊണ്ടല്ല ചേച്ചി ഒരാഴ്ചത്തെ കാര്യം അല്ലേ ഉള്ളൂ പിന്നെ ചന്ദ്രിക ചേച്ചിക്ക് ഒരു ഊണിൻ്റെ കൂടെ വരുമാനം ആകുമല്ലോ…”

 

“ഹാ അത് വേണമെങ്കിൽ ഞാൻ എടുക്കാം അല്ലാതെ ബുദ്ധിമുട്ടാവും മറ്റേതാവും എന്നൊന്നും പറഞ്ഞ് നീ വരാതെ ഇരിക്കണ്ടാ.”

 

“ഹഹ…ഇതിന് മുന്നേ ഇവിടെ വന്ന പോസ്റ്റ്മാൻമാരോടെല്ലാം നിങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നോ?”

 

“എന്ത് ഇങ്ങനെ തന്നെ ആയിരുന്നോ എന്ന്?”

 

“അല്ല ഈ സ്നേഹവും പരിചരണവും ഒക്കെ…”

 

“അതിന് നിനക്ക് മുൻപേ വന്നവർ ഒന്നും അങ്ങനെ അധികം എന്നോട് സംസാരിച്ചിട്ടില്ല…മാത്രവുമല്ല അവരൊക്കെ നിന്നെക്കാൾ ഒരുപാട് പ്രായം ഉള്ളവരും ആയിരുന്നു. നീ കൊച്ചല്ലേ പോട്ടെ എന്ന് വെച്ചപ്പോ…”

 

“അപ്പോ ഞാൻ കൊച്ചാണെന്ന് സമ്മതിച്ചു അല്ലേ ഭാഗ്യം.”

 

“അത്ര കൊച്ചൊന്നും അല്ല അവരെക്കാൾ കൊച്ചാണെന്നാ ഞാൻ ഉദ്ദേശിച്ചത്.”

 

“മ്മ് ഉരുളണ്ട.”

 

“എന്ത് ഉരുളാൻ നീ നടക്കെടാ ചെക്കാ.”

 

“അല്ലാ ഞാൻ ചേച്ചിടെ കാര്യം മാത്രം അല്ലാ ഉദ്ദേശിച്ചത് പൊതുവേ ഈ നാട്ടിൽ ഉള്ളവർക്ക് എന്നോട് ഒരു ഇഷ്ട്ടം ഉള്ളപോലെ അതുകൊണ്ട് ചോദിച്ചതാ.”

 

“ഞാൻ എൻ്റെ കാര്യമാ പറഞ്ഞത് ബാക്കി ഉള്ളോരുടെ കാര്യം നീ വേണേൽ പോയി അന്വേഷിക്കടാ ചെക്കാ.”

 

“എൻ്റെ പൊന്നോ വേണ്ട അന്വേഷിക്കുന്നില്ല ചേച്ചിക്ക് ഇഷ്ട്ടം ഉണ്ടല്ലോ മതി എനിക്ക് അത് മതി.”

 

ശാലിനി മെല്ലെ ആര്യനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

“നീ പറഞ്ഞത് ശരിയാ ഇതിന് മുന്നേ വന്നവരേക്കാളും നിന്നോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതായി ഞാനും ശ്രദ്ധിച്ചു. അതിപ്പോ ചന്ദ്രിക ചേച്ചിക്ക് ആയാലും മോളി ചേച്ചിക്ക് ആയാലും എൻ്റെ അമ്മക്കും മോൾക്കും പോലും ആയാലും.”

 

“അപ്പോ ചേച്ചിക്ക് ഇല്ലേ?”

 

“ഹാ എനിക്കും പോരെ…”

 

“ഹാ അതൂടെ പറ.”

 

“ഈ ചെക്കൻ…ഹാ അപ്പോ ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ നീ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂവെങ്കിലും നിന്നോട് സംസാരിക്കുമ്പോൾ നീ ഇവിടുത്തുകാരൻ തന്നെ അല്ലെങ്കിൽ കൊറേ നാള് പരിചയമുള്ള ഒരാളെ പോലെ തോന്നും. അത് നിൻ്റെ ഈ സംസാര മികവും ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള ഒരു കഴിവും കൊണ്ടുതന്നെയാ.”

 

“ഞാൻ അങ്ങനെ ആരെയും കൈയിലെടുക്കാൻ ആയിട്ട് പ്രത്യേക കഴിവുകൾ ഒന്നും ഉപയോഗിക്കുന്നില്ല എൻ്റെ നാട്ടിലും എല്ലാരോടും സംസാരിക്കുന്ന പോലെ തന്നെയാ നിങ്ങളോടും ഇടപഴകുന്നത്.”

 

“ഹാ അത് തന്നെയാ പറഞ്ഞത് നീ എന്ന മനുഷ്യൻ്റെ നല്ലൊരു ഗുണം അല്ലെങ്കിൽ കഴിവ് തന്നെയാവും അത്. ഇനി മതി ഞാൻ കൂടുതൽ നിന്നെ പൊക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം.”

 

“ഹമ്മ്…നല്ലത് പറയുമ്പോ എന്താ ഒരു മടി…കളിയാക്കാൻ ആണെങ്കിൽ നൂറ് നാവും.”

 

“ഇനിയും കളിയാക്കും എന്തേലും കുഴപ്പം ഉണ്ടോ?”

 

“അയ്യോ ഇല്ലേ ആക്കിക്കോ ആക്കിക്കോ…”

 

“ഹഹഹ…”

 

“പിന്നേ ഇന്നലെ കൊണ്ടുപോയ പുസ്തകം വായിച്ചോ?”

 

“ആടാ കുറച്ച് ഒരു ഇരുപത് പേജോളം ബാക്കി കൂടി ഇന്നിരുന്ന് വായിക്കണം.”

 

“ആഹാ ഇരുപത് പേജ് ആണോ ആകെ വായിച്ചത്.”

 

“അത് പിന്നെ ഇന്നലെ മോള് വീട്ടിൽ തന്നെ ഇല്ലായിരുന്നോ സമയം തരണ്ടേ അവള്…ഇന്ന് ഏതായാലും അവള് സ്കൂളിൽ പോകുമല്ലോ അപ്പോ പകൽ ഇരുന്ന് വായിക്കാം.”

 

“ഹാ…അമ്മു ഏത് സ്കൂളിലാണ് ചേച്ചി?”

 

“ഇവിടുത്തെ ഗവൺമെൻ്റ് സ്കൂളിൽ ആണെടാ…അതിവിടുന്ന് ഒരു രണ്ട് കിലോമീറ്റർ ഉണ്ട്.”

 

“ആഹാ അപ്പോ എങ്ങനെയാ പോണത്?”

 

“ഓട്ടോ ഉണ്ട്…കുട്ടച്ചൻ്റെ കടയുടെ അവിടെ വരും…അവിടെ വരെ ചില ദിവസങ്ങളിൽ ഞാൻ കൊണ്ടാക്കും ചിലപ്പോ അമ്മയും…തിരിച്ച് ഇങ്ങോട്ടും അങ്ങനെ തന്നെ.”

 

“അത് ശരി.”

 

സംസാരിച്ച് സംസാരിച്ച് അവർ ശാലിനിയുടെ വീടിന് മുന്നിൽ എത്തി നിന്നു. പത്രക്കാരൻ പത്രം എടുത്ത് ശാലിനിയുടെ മുറ്റത്തേക്ക് എറിഞ്ഞു. ഇത് കണ്ട ആര്യൻ ഓടിച്ചെന്ന് അതെടുത്തു.

 

“ഹാ ഇനിയിപ്പോ രാവിലെ പത്രം വായന ഇവിടുന്നാവാം അതിനായി ഇനി കുട്ടച്ചൻ്റെ കട വരെ പോകണ്ടല്ലോ.”

 

“അതിനെന്താ നീ ഇങ്ങോട്ട് കേറി ഇരുന്ന് വായിക്ക്…ഞാൻ പോയി ഈ തുണി എല്ലാം ഒന്ന് വിരിച്ചിട്ട് ഡ്രസ്സ് മാറി വരാം.” എന്ന് പറഞ്ഞ് ശാലിനി അകത്തേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *