“ആഹ് ഏട്ടൻ ഇതുണ്ടാക്കുകയായിരുന്നോ?”
“നീയിന്നലെ എപ്പോ വന്നു ?”
“പുലരാറായി. ഗാനമേള ഗംഭീരമായിരുന്നു.”
“എനിക്ക് കാണണം എന്നൊക്കെയുണ്ടായിരുന്നു. ഇവൾ സമ്മതിക്കണ്ടേ …” രാധിക നമ്രമുഖിയായി നില്കുമ്പോ അജയൻ മനസിലൂറി ചിരിച്ചു.
“ഏട്ടനെന്തുണ്ടാക്കിയാലും നല്ല രുചിയാണ്, നിനക്കയറാമോ രാധികേ, പണ്ടമ്മ ഉണ്ടായിരിക്കുമ്പോ, ഏട്ടൻ അമ്മയുടെ കൂടെ ഇതുപോലെ സഹായിക്കാൻ എപ്പോഴും അടുക്കളയിൽ തന്നെ കാണും.”
“ആണല്ലേ …” ചിരിച്ചുകൊണ്ട് രാധിക, വിശ്വേട്ടൻ തന്നെ തൊട്ടും തലോടിയും മാംസളമായ ഇടുപ്പിൽ പിടിച്ചും, ഇടക്കൊക്കെ ചുണ്ടുകളെ കടിച്ചുറിഞ്ഞിയും രസിപ്പിക്കുന്നത് അവളുടെ മനസിലേക്ക് വന്നു.
“അജയാ, ഞാനിന്നു തഞ്ചാവൂർക്ക് പോവുകയാണ്, നാളെയെ വരൂ. ചാക്കോ മുതലാളിയുടെ കൂടെ അയാളുടെ ടെക്സ്റ്റൈൽ ഫാക്ടറിയിലേക്ക്.”
“ചാക്കോ മുതലാളിയുടെ കയ്യിലേ ഇപ്പൊ കാശുളളു ഏട്ടാ…പക്ഷെ ഡ്രൈവർ എന്ന് പറഞ്ഞ പോരാ, ഗുണ്ടാപ്പണി പോലെയല്ലേ ഏട്ടാ….അതുകൊണ്ടിതു വേണോ?”
“ജയിലിൽ കിടന്നവന് ഇതെങ്കിലും കിട്ടിയത് തന്നെ വലിയ കാര്യം!!”
“എന്റെയെട്ടാ ഇനിയും ഇത് പറയല്ലേ…ഏട്ടന്റെയിഷ്ടം..പോലെ” രാധിക അടുത്തുകെട്ട് ഒന്നും പറയാനാവാതെ വിശ്വേട്ടനെ നോക്കിനിന്നു.
“ഹാ നീയിറങ്ങിക്കോ…” വാച്ചിലെ സമയം നോക്കിയപ്പോൾ അജയൻ ഒരല്പം വൈകിയത് കണ്ടു. അവൻ RX100 ഇല് വേഗം പോസ്റ്റോഫിസിലേക്ക് തിരിച്ചു. അവന്റെ മനസ്സിൽ രാധികയും വിശ്വേട്ടനുമായിരുന്നു. ഏട്ടൻ ഇത്രയും നാളും ജയിൽ കിടന്നിട്ടൊരുപാട് നൊന്തു കാണും. സ്നേഹിച്ച പെണ്ണും വിട്ടു പോയി. രാധികയ്ക്ക് മാത്രമേ ആ വിടവ് നികത്താനാകൂ, മറ്റൊരു പെണ്ണിനും ഏട്ടനെ ഇത്രയും മനസിലാക്കാനും സ്നേഹിക്കാനുമാകില്ലെന്നോർത്തു.
“രാധൂട്ടി, നിനക്കെന്താ മോളെ വാങ്ങിയിട്ട് വരണ്ടേ…?!”
“ഏട്ടന്റെയിഷ്ടം…!!” നാണിച്ചു ചിരിക്കുമ്പോ രാധികയുടെ കരിമിഴികൾ പ്രകൃതിയിലെ മാണിക്യമായി. വിശ്വൻ ഒരുകൈകൊണ്ടവളുടെ നെയ്കുണ്ടിയിൽ അമർത്തിപ്പിഴിഞ്ഞുകൊണ്ട് പറഞ്ഞു.
“അരഞ്ഞാണം വാങ്ങിക്കട്ടെ…”
“ങ്‌ഹും.. അതെന്തിനാ…”
“അതുമാത്രം ഇട്ടിട്ട് എന്റെ മോള്.. അകത്തളത്തിൽ നടക്കുന്നത് ആലോചിച്ചേ…”
“ഛീ…”
“ശെരി എന്റെ പൊന്നുമോളിന്നു അജയന് എല്ലാം പറഞ്ഞു കൊടുക്കാനുള്ള ആവേശത്തിലാണ് ല്ലേ?!”
“അതെങ്ങനെ അറിയാം…?!”
“നിന്നെയെനിക്കറിഞ്ഞൂടെടി കാന്താരി..”
“ഉം.. പറയണം…”
“ശെരി നാളെ രാത്രിയാകുമ്പോ തിരിച്ചെത്താം ട്ടാ..”
വിശ്വൻ മുണ്ടു മടക്കി മുറ്റത്തേക്കിറങ്ങി, രാധിക വാതിൽക്കൽ ചാരി നിന്നുകൊണ്ടവനോട് യാത്ര പറഞ്ഞു. ചുണ്ടിലൊരു മൂളിപ്പാട്ടും കൊണ്ട് അവൾ തിരികെ അടുക്കളയിലേക്ക് ചെന്നു. പകൽ മുഴുവനും ഓരോ ജോലി ചെയ്യുമ്പോഴും അജയന്റേയും വിശ്വന്റെയും മുഖം മാറി മാറി രാധികയുടെ മനസിലേക്ക് വന്നു. രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കപെടുന്ന പുണ്യം അവളുടെ മനസിലേക്ക് നിറഞ്ഞു.
വൈകീട്ടൊന്നു മയങ്ങുന്ന നേരത്താണ്, അജയൻ ബൈക്കിൽ എത്തുന്നത്, ഉച്ചയ്ക്ക് ഉണ്ണാൻ വരില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. അവൾ വേഗം ഉമ്മറത്തേക്ക് വരുമ്പോൾ അജയൻ ഉപ്പിലിടാനുള്ള കണ്ണിമാങ്ങയും അവൻ വാങ്ങിച്ചിരുന്നു.
“ഇതെന്താ …”
“ഏട്ടന് കണ്ണിമാങ്ങാ ഉപ്പിലിട്ട മാങ്ങയും പഴം ചോറും വല്യ ഇഷ്ടമാണ്…”
“ഉം….അതേയ് ഏട്ടനോട് ഇപ്പൊ ഇഷ്ടം കൂടുന്നുണ്ട് ട്ടോ..”
“ആർക്ക് നിനക്കോ ..?”
“അയ്യോ എനിക്കല്ല, ഈ പുന്നാര അനിയന്….”
“അച്ഛന്റെ സ്‌ഥാനമല്ലേ രാധികേ…”
“ഏട്ടനിപ്പോ കോയമ്പത്തൂര് കഴിഞ്ഞു കാണും ല്ലേ….”
“ഉം…നമുക്കൊന്നമ്പലത്തിൽ പോയാലോ രാധികേ…”
“പോവാല്ലോ….”
അജയൻ പുത്തൻ സ്വർണ്ണ കരയുള്ള മുണ്ടും ചന്ദന നിറമുള്ള ഷർട്ടുമിട്ടു. രാധിക കസവു സാരിയും. അവളെ നോക്കുമ്പോ ലക്ഷ്മി കടാക്ഷം മുഖത്ത് അലതല്ലി.
ശിവന്റെ അമ്പലത്തിൽ, ഇരുവരും തൊഴുതിറങ്ങുമ്പോ അമ്പലത്തിലെ ലക്ഷ്മി വാരസ്യാര് കണ്ടു അവളെ അടുത്തേക്ക് വിളിച്ചു.
“എന്താ രാധികേ കണ്ടിട്ട് കുറേയായല്ലോ….”
“ആ ലക്ഷ്മിയേച്ചി. വൈകീട്ട് ഇപ്പൊ അധികം തൊഴാൻ വരാറില്ല”
അജയനെ വാരസ്യാർ നോക്കുമ്പോ ഭസ്മ കുറി നെറ്റിയിൽ ഇട്ടുകൊണ്ട് മുണ്ടും മടക്കി പിടിച്ചു രാധികയുടെ അടുത്തേക്ക് വന്നു.
