“വിശ്വേട്ടാ ….അഹ് ….മതി …എനിക്ക്…അഹ് ആഹ്ഹ ….”
പക്ഷെ അവൾക്ക് മതിയായെങ്കിലും വിശ്വൻ വീണ്ടും വീണ്ടും രാധികയിൽ അലിഞ്ഞലിഞ്ഞലിഞ്ഞുകൊണ്ട് അവളുടെ രതിമൂര്ഛകൾക്കൊപ്പം തന്റെ ബീജം അവളുടെ പൂറിലേക്ക് ഒഴുകിക്കൊണ്ടിരുന്നു …..
💜💜💜💜💜💜💜💜💜💜💜💜
അഞ്ചു വർഷത്തിനു ശേഷം…..ഒരു വിഷുക്കാലം
“അച്ഛാ വല്യച്ഛനെപ്പോഴാ വരിക…”
“വൈകീട്ട് തഞ്ചാവൂരിൽ നിന്നുമെത്തും കണ്ണാ…”
“എനിക്കിന്ന് മത്താപ്പു കൊണ്ടുവരുമോ”
“വരും കണ്ണാ”
“രാധികേ… ഉണ്ണിമായ ഉറങ്ങിയോ?”
“ഇത്ര നേരം കരച്ചിലായിരുന്നു പാലുകൊടുത്തിട്ടിപ്പോ ഉറങ്ങിയെ ഉള്ളു, ഇവനെന്താ ചോദിക്കുന്നെ ഏട്ടാ..”
“വിശ്വേട്ടൻ ഇവനോട് മത്താപ്പു വാങ്ങിയിട്ട് വരാമെന്നു പറഞ്ഞത്രേ….”
“അച്ഛൻ വാങ്ങിയിട്ട് വരമാണെന്നു പറ്റിച്ചതല്ലേ….ഞാൻ കൂട്ടില്ല.”
“കണ്ണാ, വന്നു കഴിക്ക്, കിടക്കും മുന്നേ വല്യച്ഛൻ വരും….” രാധിക മുടിവാരിക്കെട്ടി കൊണ്ട് കണ്ണനെ തഴുകി.
“ഇല്ല വല്യച്ഛൻ വന്നിട്ടേ കഴിക്കൂ…”
“അജയേട്ടനോ…?! വിശ്വേട്ടൻ വന്നിട്ട് മതിയോ…”
“ഉം…”
കണ്ണൻ നോക്കിനില്കുമ്പോതന്നെ അജയന്റെ കവിളിൽ പതിയെ ഒരു കടികൊടുത്തുകൊണ്ട് രാധിക മുറിയിലേക്ക് ചെന്നു. ഉണ്ണിമായ തൊട്ടിലിൽ സുഖമായിട്ടുറങ്ങുന്നു. ബെഡിൽ കിടന്ന തുണികൾ രാധിക മടക്കി അലമാരയിലേക്ക് വെക്കുമ്പോ പുറത്തു, മുറ്റത്തേക്ക് വിശ്വൻ കാറിൽ വന്നിറങ്ങി.
“ദേ വല്യച്ഛൻ വന്നു…” കണ്ണൻ വേഗം അജയന്റെ മടിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയോടി. വിശ്വൻ രാധികയ്ക്കും അജയനും അവരുടെ എല്ലാം എല്ലാമായ രണ്ടു മക്കൾക്കും വിഷുക്കോടിയും മത്താപ്പൂവും കമ്പിത്തിരിയും കൊണ്ട് കാറിൽ നിന്നിറങ്ങി.
“രാധിക എവിടെ അജയാ..”
“അകത്തുണ്ട് ഏട്ടാ.. ഇവനിത്ര നേരം ഏട്ടന് വേണ്ടി കാത്തിരിപ്പാണ്, ഇല്ലെങ്കിൽ 8 മണിക്ക് കിടക്കുന്ന ആളാണ്, ഇന്ന് കണ്ടില്ലേ..”
“അച്ഛന്റെ മോൻ വാ ഇങ്ങോട്ടു…” കണ്ണനെ വാരിയെടുക്കുമ്പോ കയ്യിലെ ബാഗും സാധനങ്ങളും അജയൻ വാങ്ങിച്ചു.
“അനിയത്തികുട്ടി ഉറങ്ങിയോ കണ്ണാ…”
“ഉറങ്ങി വല്യച്ചാ.. പച്ച നിറത്തിലെ മത്താപ്പു വാങ്ങീട്ടുണ്ടോ…”
“എല്ലാനിറത്തിലും വാങ്ങീട്ടുണ്ട് എന്റെ കണ്ണാ…”
രാധിക സെറ്റ് സാരിയും തലയിൽ മുല്ലപ്പൂവും ചൂടി അകത്തളത്തിലേക്ക് വന്നു. മൂവരും വിഷു ആഘോഷിക്കാൻ വേണ്ടി തയാറെടുത്തു….
💜💜💜💜💜💜💜💜💜💜💜💜
എന്റെ മനസിൽ ഒരുപാടു നാളായിട്ടുള്ള ഒരു കഥയാണിത്, നാലുകെട്ടും അകത്തളവുമൊക്കെയുള്ള ഒരു സ്‌ഥലത്തെ കക്കോൽഡ് സ്റ്റോറി. എനിക്കിതു പൂർത്തിയാക്കാൻ കഴിയുമെന്ന് ഒട്ടും കരുതിയതല്ല. ദൈവകൃപയാൽ അത് നടന്നു, പിന്നെ ഈ കഥ ഞാൻ കുറച്ചുപേർക്കായി സമർപ്പിക്കുന്നു. സേതുരാമൻ, ഫ്ളോകി കട്ടെക്കാട്, ഷിബിന, ചാക്കോച്ചി, അക്കിലിസ്.
ഒരുപടൊരുപാട് നന്ദി – മിഥുൻ
