ഒടുവിൽ ഞങ്ങൾ മൂന്നുപ്പേരും വാതലും അടച്ചു അമ്പലത്തിലേക്കുള്ള വഴിയേ നടന്നു. ഏറ്റവുമുന്നിൽ അമ്മയും അമ്മക്ക് പുറകെ ഞാനും എനിക്ക് പിന്നിൽ ഏട്ടത്തിയുമായാണ് ഞങ്ങൾ നടക്കുന്നത്.
പ്രധാന വഴി കഴിഞ്ഞു അത്യാവശ്യം വീതിയും ഒഴുക്കുമുള്ള തോടിന്റെ ഓരം ചേർന്നുവേണം ഇനി കുറച്ചു നേരമുള്ള യാത്ര.
“””മോളെ… അപ്പൂന്റെ കൈയിൽ പിടിച്ചു നടന്നോട്ടോ… ഇവിടെ വഴുക്കലുണ്ട്…!.. അപ്പു മോളെ ശ്രദ്ധിക്കണേ….!”””””…..അമ്മ മുൻകരുതലേന്നോണം ഞങ്ങളൊരുവരോടും പറഞ്ഞു.
അമ്മ പറഞ്ഞതനുസരിച്ചു ഏട്ടത്തിയുടെ സമ്മതമ്പോലും ചോദിക്കാതെ ഞാനവരുടെ കൈയിൽ കയറി പിടിച്ചു ശേഷം എന്നോട് ചേർത്ത് പിടിച്ചു ശ്രദ്ധയോടെ മുന്നോട്ട് നടന്നു.
തോടിനപ്പുറം നീണ്ടുകിടക്കുന്ന വയൽ ആണ്. അതുകൊണ്ട് മനസ്സിനെയും ശരീരത്തിനെയും കുളിരയിക്കുന്ന ഇളം കാറ്റ് ഞങ്ങളുടെ മൂവരുടെയും ദേഹത്തെ പുൽകി കടന്നുപ്പോയി. ആ നിമിഷം ഏട്ടത്തിയിൽ നിന്നും ക്യൂട്ടുകൂറ പൗഡറിന്റെ വാസന എന്റെ മൂക്കിൻ കവാടം കടന്നുള്ളിലേക്ക് തുളഞ്ഞുകയറി.
ഈ നിമിഷം ഏട്ടത്തിയുടെ സാമിപ്യം എനിക്കൊരുപാട് സന്തോഷം നൽകുന്നുണ്ട്. ഒപ്പം സമാധാനവും. പക്ഷെ ഏതൊരു നിമിഷവും അതാവസാനിക്കാം എന്നൊരു ബോധം എനിക്കുണ്ട്.
തോടിന്റെ അരിക് പിടിച്ചുള്ള യാത്ര കഴിഞ്ഞു… ഇനി കുറച്ചു നേരം ഇരുട്ടിലൂടെ വേണം നടക്കാൻ. അമ്പലത്തിലേക്ക് പോകുന്ന പ്രധാന വഴിയിലൊക്കെ ലൈറ്റ് വെച്ചിട്ടുണ്ട്. പക്ഷെ അതിലെ പോകുന്നതിലും എളുപ്പമാണ് ഈ വഴി.
ഇരുട്ട് നിറഞ്ഞ വഴിയിലേക്ക് കയറിയതും ഏട്ടത്തിയെ പിടിച്ചു മുന്നിൽ നടത്തി കൈയിലെ ടോർച് ഓൺ ചെയ്‌തുകൊണ്ട് ഞാനവർക്ക് പിന്നാലെ നടന്നു.
ടോർച്ചിന്റെ വെളിച്ചത്തിൽ ആണ് ഞാനാ മനോഹരദൃശ്യം കാണാനിടയായത്. സാരികൊണ്ട് പൊതിഞ്ഞ ഏട്ടത്തിയുടെ പിന്നാമ്പുറത്തിന്റെ താളത്തിലുള്ള ചലനം.
ഓരോ ചുവട് മുന്നിലേക്ക് വെക്കുന്തോറും അവറ്റകൾ തുള്ളി തുളുമ്പുകയാണ്. കണ്ണിനും താഴെയുള്ള കുഞ്ഞപ്പുവിനും കുളിർമ നൽകുന്ന കാഴ്ച ആയിരുന്നു അത്.
ഏട്ടത്തിയുമായുള്ള ആ രാത്രിയിൽ എപ്പോഴെക്കെയോ എന്റെ കരങ്ങൾ പഞ്ഞിപ്പോലത്തെ ഏട്ടത്തിയുടെ ഉരുണ്ട നിതംബത്തിൽ അമർന്നിരുന്നു. പഞ്ഞിപോലെയുള്ള അവറ്റകളെ പലപ്രവിശ്യം ഞാൻ ഞാൻ എന്റെ കരങ്ങൾ
ഉപയോഗിച്ച് ഞെരിച്ചമർത്തിയിരുന്നു. അവറ്റകളുടെ മൃദുത്വം ഇപ്പോഴും എന്റെ കൈയിൽ എനിക്കാനുഭവപ്പെടുന്നുണ്ട്.വെണ്ണ തുളുമ്പും പോലെയാണ് ഏടത്തിയുടെ ഓരോ ചുവടിലും കുണ്ടിപ്പന്തുകളുടെ ചലനം.
അങ്ങിനെ ഏട്ടത്തിയുടെ നിതംബങ്ങളുടെ തുളുമ്പൽ ആസ്വദിച്ചു ഞങ്ങൾ ക്ഷേത്രത്തിൽ എത്തി ചേർന്നു.
അമ്പലമുറ്റമാകെ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ മൂലകളിലായി പലതരത്തിരുള്ള ലൈറ്റുകളും മറ്റും തൂക്കിയിട്ടുണ്ട്.
“”””വാ മക്കളെ തൊഴാം… “”””…അമ്മ ഞങ്ങളിരുവരെയും നോക്കി പറഞ്ഞുകൊണ്ട് നടയിലേക്ക് നടന്നു. അമ്മയെ അനുഗമിച്ചു ഞാനും ഏട്ടത്തിയും.
തൊഴുന്നതിന്റെ ഇടയിൽ പലപ്രവിശ്യം ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞൊഴുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും ദീപങ്ങളുടെ പ്രഭയാൽ ഏട്ടത്തിയുടെ മുഖത്തിന്റെ ഐശ്വര്യം വർദ്ധിച്ചു കൊണ്ടിരുന്നു. തിക്കും തിരക്കും കൊണ്ട് ഏട്ടത്തി നന്നായി വിയർക്കുന്നുണ്ട്. മേൽചുണ്ടിന് മുകിളിൽ വിയർപ്പ് തുള്ളികൾ ആവരണം തീർത്തിട്ടുണ്ട്. എന്തോ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ എനിക്ക് സാധിക്കുന്നില്ല. ഓരോ നിമിഷം കഴിയുന്തോറും ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞുകൊണ്ടിരുന്നു.
ഒടുവിൽ ഏട്ടത്തി മിഴികൾ തുറക്കുന്നത് കണ്ടതും ഞാൻ വേഗം കണ്ണുകളടച്ചു പ്രാർത്ഥിച്ചു.
“”””എന്റെ ദേവീ… ഇപ്പൊ ഏട്ടത്തിയെന്താ പ്രാർത്ഥിച്ചത് എന്നുവെച്ചാൽ അതങ്ങ് സാധിച്ചു കൊടുക്കണേ… അത് നടത്തി കൊടുത്താൽ ദേവിക്ക് മുന്നിൽ ഞാനൊരു നൂറ് ശയനപ്രദക്ഷിണം നടത്തിയേക്കാമേ..!”””””…ആത്മാർഥമായി ദേവിയോട് പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നതും കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടത്തിയെ.
ഞാനും ഏട്ടത്തിയെ ഇമചിമ്മാതെ നോക്കി നിന്നു. ഞങ്ങളിരുവരുടെയും മിഴികൾ കോർത്തു. അറിയാതെ തന്നെ എന്റെ കാലുകൾ ഏട്ടത്തിയുടെ അരികിലേക്ക് ചുവട് വെച്ചു. ഏട്ടത്തിയും മെല്ലെ എന്റെ നേരെ നടക്കുകയാണ്.
