ശിൽപ്പേട്ടത്തി – 4 3

ഞാനൊരു പകപ്പോടെ ഏട്ടത്തിയെ തന്നെ കണ്ണുമിഴിച്ചു നോക്കി നിന്നു.ഇത്രയും നേരം എന്നിൽ നിറഞ്ഞുനിന്നിരുന്ന സന്തോഷം എല്ലാം ഒറ്റയടിക്ക് കൊഴിഞ്ഞു വീണു പകരം വീണ്ടും സങ്കടവും നിരാശയും എന്നിലേക്ക് അലതല്ലിയെത്തി.

“”””അവങ്കോഞ്ചാൻ വന്നേക്കുന്നു… നാണമില്ലാത്തവൻ…!..ആ അമ്മയെ…സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അമ്മയെക്കുറിച്ചോർത്ത ഞാനിതുവരെ ഒന്നുമിണ്ടാതെ നിന്റെയൊപ്പം അഭിനയിച്ചത്.നീയെന്താ കരുതിയെ ഞാനെല്ലാം മറന്നെന്നോ…നീ ചെയ്‌തുകൂട്ടിതൊക്കെ ആ പാവം അറിഞ്ഞാസ്സയിക്കില്ല…അത്രക്കും അവരുന്നിന്നെ സ്നേഹിക്കണുണ്ട്. വിശ്വസിക്കണുണ്ട്…!”””””…ഏട്ടത്തി ദേഷ്യത്തോടെ രൂക്ഷമായ നോട്ടത്തോടെ
എന്നെ നോക്കി കലിയോടെ പറഞ്ഞു നിർത്തി.

“”””പിന്നെയൊന്നുക്കൂടി…. ഞാനിന്നോടുപറഞ്ഞിട്ടുണ്ട് എന്റെയനുവാദമില്ലാതെ എന്റെ ദേഹത്ത് തൊടരുതെന്ന്. ഈ പ്രാവിശ്യം ഞാൻ ക്ഷമിച്ചു.. ഇനിയെങ്ങിനെ വല്ലതുമുണ്ടായാൽ…!!!””””….ഏട്ടത്തി കത്തുന്ന മിഴികളോടെ എന്നെ നോക്കി താക്കീത് തന്നു.സ്ഥിരമുള്ളത് പോലെ വീണ്ടും ഒരു പ്രതിമ കണക്കെ അതെല്ലാം കേട്ട് നിൽക്കനെ എനിക്കായുള്ളു.

“”””ഏട്ടത്തി….ശരിയാ ഞാൻ എല്ലാവരെയും കബളിപ്പിക്കുകയാ.. അമ്മയുടെ മുന്നിലും ഏട്ടത്തിയുടെ മുന്നിലും വന്നിങ്ങനെ നിക്കാൻ പോലും എനിക്ക് ഒരു അർഹതയുമില്ല. അത്രത്തോളം തെറ്റ് ചെയ്‌തിട്ടുണ്ട് ഞാൻ.,!..,ഏട്ടത്തിയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് പക്ഷെ ഇനിയെന്നെ കൊന്നാൽ പോലും ഏട്ടത്തിയോട് എനിക്ക് സ്നേഹം മാത്രമുള്ളു…””””…നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു ഏട്ടത്തിയെ നോക്കി പറഞ്ഞുകൊണ്ട് ഞാൻ അവരെ നോക്കി തോറ്റുപോയാവന്റെ ഒരു ചിരി ചിരിച്ചു.

“”””മതി അഭിനയിച്ചത്….എനിക്കിതൊക്കെ കണ്ടിട്ട് നിന്നോടോരുദയയും തോന്നണില്ല.. പിന്നെയീ കള്ളകരച്ചിൽ.. എന്റെയപ്പൂസേ ഇതിലും ഉച്ചത്തിൽ ഞാങ്കരഞ്ഞിട്ടുണ്ട്… നിനക്ക് ഓർമ്മയുണ്ടാകില്ലൊന്നും.. അതുകൊണ്ട് ഇനിയും എന്നെകൊണ്ട് ഓരോന്നുമ്പറയിപ്പിക്കാതെ മോമ്പോകാൻ നോക്ക്….”””””…പുച്ഛത്തോടെ ഏട്ടത്തി എന്നെ തുറിച്ചു നോക്കി പറഞ്ഞു. ശേഷം എന്നെ കടന്നു അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി…

ഏട്ടത്തിക്ക് പിന്നാലെ വിങ്ങുന്ന ഹൃദയത്തോടെ ഇടറുന്ന മനസ്സോടെ നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാനും എന്റെ റൂമിലേക്ക് നടന്നു.

ഇതോടെ ഞാൻ തീർച്ചപ്പെടുത്തി ഇനിയീ ജന്മത്തിൽ എനിക്കെന്റെ പഴയ ഏട്ടത്തിയെ തിരികെ കിട്ടില്ലെന്ന്‌.ആരോടും പരിഭവമില്ല എല്ലാം എന്റെ മാത്രം കുറ്റം.

മുറിയിൽ ചെന്ന് ബെഡിൽ മരവിച്ച മനസ്സോടെ കിടക്കാൻ മാത്രം എനിക്കായുള്ളു.

__________________________________

അഗാധമായ ഉറക്കത്തിലാണ്ടുപ്പോയ ഞാൻ ഉണർന്നത് ഒരു ദുസ്വപ്നം കണ്ടാണ്.

“രാത്രി ഞാനും പാറുവും കടൽ പാലത്തിൽ തോളുരുമി ഇരിക്കുകയാണ്. പൂനിലാവ് പൊഴിക്കുന്ന ചന്ദ്രൻ മാത്രമായിരുന്നു ആ വേളയിൽ ഉറങ്ങാതെ ഞങ്ങൾക്കിടയിൽ. നിലാവെളിച്ചം അവളുടെ സ്വർണമേനിയിൽ പതിക്കുമ്പോൾ അവളുടെ സൗന്ദര്യം നിമിഷങ്ങൾ പിന്നിടുന്തോറും വർദ്ധിച്ചുകൊണ്ടിരുന്നു. അലതല്ലിയെത്തുന്ന തിരമാലകളെ സാക്ഷ്യമാക്കി അവളുടെ വിടർന്ന അധരങ്ങളെ നുകരുന്നതിന്റെ ഇടയിൽ എന്റെ കരങ്ങൾ അവളുടെ താമരമൊട്ട് പോലെയുള്ള മുലകുചങ്ങളെ ഞെരിച്ചമർത്തി. അവളുടെ കരങ്ങൾ ആ നേരം എന്റെ മുടിയിഴകളിലും നടുമ്പുറത്തും തഴുകിയും തലോടിയും രസിച്ചുകൊണ്ടിരുന്നു.

“”””ഡീ…..””””…

ആവേശത്തോടെ പരസ്പരം ചുംബിക്കുന്നതിന്റെ ഇടയിലാണ് ഇടിമുഴക്കം പോലെയൊരു ശബ്ദം ഞങ്ങളുടെ ഇരുവരുടെയും കാതിൽ വന്ന് പതിച്ചത്.

ഞെട്ടി മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടത്., കൈയിൽ ഒരു വാളുമെന്തി കാളിഭാവം സ്വീകരിച്ചു കലിതുള്ളി നിൽക്കുന്ന ഏട്ടത്തിയെ. ചുവന്ന പട്ടിൽ പൊതിഞ്ഞ ഏട്ടത്തിയുടെ ദേഹം മുഴുവൻ രക്തത്തിൽ മുങ്ങിയതായിരുന്നു. അതുപോലെ ആ മിഴികളുടെ നിറവും രക്തചുവപ്പ് ആയിരുന്നു.

ഏട്ടത്തിയെ കണ്ട് ഞെട്ടി ഞങ്ങളിരുവരും ഇരുന്നോടുത്ത് നിന്നും ചാടി എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *