ആന്റി പറയാറുണ്ട്. പണ്ട് ആഢ്യയായി
നടന്നതുകൊണ്ടാണ് ഇപ്പോഴും സാരി
ഒക്കെ ഉടുത്ത് ഗൗരവത്തിൽ നടക്കുന്നത്.
“നിന്നെ വല്യ പരിചയം ഒന്നും ഇല്ലല്ലോ,
പിന്നെ പഴയ ആളുകളല്ലേ.. അതാ”
ആന്റി പറയും. എന്തായാലും സുമതിയമ്മ
അണിഞ്ഞൊരുങ്ങി പോവുന്നത് കണ്ടാൽ
ഒരു നാല്പത്തഞ്ച് വയസ് പോലും കണ്ടാൽ
തോന്നില്ല. അവർക്കങ്ങന്നെ കൊച്ചുമോൻ
ഒക്കെ ആകാൻ മാത്രം പ്രായമുണ്ടോ
എന്നൊക്കെ ഞാൻ സംശയിച്ചു….പിന്നെ
പഴയ കാലമല്ലെ പതിനഞ്ച് പതിനാറ് വയസിലൊക്കെ കല്യാണം നടക്കുമല്ലോ.
സാധാരണ ദിവസങ്ങളിൽ ഒരുങ്ങാതെ മുറ്റത്ത് കൂടി നടക്കുമ്പോൾ, അവരുടെ
തലയിലെ രണ്ട് നരച്ച വെള്ളി രോമങ്ങൾ
കാണുമ്പോഴാണ് ഒരമ്പത് വയസെങ്കിലും
തോന്നിക്കുന്നത്. അടുത്ത് കൂടി നടന്ന്
പോവുമ്പോൾ ബാഹുബലി രമ്യാ കൃഷ്ണ
നോട്ടവുമായി പോകുന്ന അവരോട്
വല്ലാത്ത ബഹുമാനം കാട്ടി ഞാൻ
ഒഴിഞ്ഞു നിന്നു.. അവരും ഒന്ന് നോക്കി
ചിരിക്കാതെ ഗൗരവത്തിലാണ് പോവാറ്.
പക്ഷെ അടുത്തു കൂടി പോവുമ്പോൾ
സാരിയിൽ പൊതിഞ്ഞ നിധികുംഭങ്ങൾ
പോലെയുള്ള അവരുടെ നടപ്പും ചന്തിയും മുലയുമൊക്കെ എന്തൊരു ആഢ്യത്ത
ഭംഗിയാണെന്ന് ചിന്തിക്കും.. മാത്രമല്ല
എന്തോ വശീകരിക്കുന്ന മണമാണ്
സുമതിയമ്മ കടന്നുപോവുമ്പോൾ …..!
“ചേട്ടാ…വാ.. അവിടെന്ന് കളിക്കാം..”
പതിവ് പോലെ പിള്ളേര് നിർബന്ധം
തുടങ്ങി.. ഇന്ന് ആന്റി ഇല്ലാത്തത് കൊണ്ട്
പരമാവധി കളിച്ച് തിമിർക്കണമെന്നാണ്
പിള്ളേർക്ക് .
“ഏയ്.. അങ്ങോട്ട് ഞാനില്ല.” ഞാൻ പതിവ്
പോലെ എന്റെ അകൽച്ച പറഞ്ഞു..
“ചേട്ടാ.. ഇന്ന് അമ്മയില്ലാത്തത് കൊണ്ട്
വൈകിട്ട് വരെ കളിക്കാം… അവരെല്ലാം
ഉണ്ട് ..” നാലഞ്ച് പിള്ളേരുള്ളത് കൊണ്ട്
വിശാലമായി കളിക്കാൻ അവിടെത്തന്നെ
പോവണം..പിള്ളേർക്ക് നല്ല വാശിയാണ്.
ഞാനില്ലെങ്കിലും എന്തായാലും പോകും.!
അത് എനിക്ക് പണിയാവും. ഞാനിവിടെ
ബോറടിച്ച് ചാവും …..ഒരു നമ്പറിടാം…..;
“നമുക്ക് ഉച്ച കഴിഞ്ഞ് പോവാം .. വെയില്
കുറയട്ടെ..”
“അതുവരെ എന്നാ ചെയ്യും ….” പിള്ളേര്
പരസ്പരം നോക്കി.
“നമുക്ക് കാട്ടിൽ പോയാലോ” ഞാൻ
പറഞ്ഞു…
“ഹാ…. പോവ്വാം…” പിള്ളേരെല്ലാം ഒറ്റ
ശ്വാസത്തിൽ ആവേശത്തോടെ പറഞ്ഞു.
“ശരി കൊണ്ടോവാം… പക്ഷെ വീട്ടിൽ
പറയരുത്. പറഞ്ഞാ പിന്നെ വിടില്ല.”
വീട്ടിലാളില്ലാത്തപ്പോൾ കാട്ടിൽ പോയാൽ
ആന്റി ചിലപ്പോൾ വഴക്ക് പറയും……..
പോരാത്തതിന് സാഹചര്യവും നിലവിൽ അങ്ങനെ ആണല്ലോ..!
പറഞ്ഞതെല്ലാം സമ്മതിച്ച് കാട്ടിൽ പോയി
കളിച്ച് ഉച്ചയ്ക്ക് തിരിച്ചു വന്ന് ചോറുണ്ട്
മയങ്ങി. രണ്ടരയായപ്പോൾ പിള്ളേര്
കുത്തിയെഴുനേൽപിച്ചു “ബാ..കളിക്കാൻ
പോവാം…. ചേട്ടാ .. നിലവിളി തുടങ്ങി..
“ങ്ങാ..ശരി പോവ്വാം..” പിള്ളേരുടെ
നിർബന്ധം കൊണ്ട് മനസില്ലാമനസോടെ
ഞാനും തറവാട്ട് മുറ്റത്തേക്ക് നടന്നു.
അവിടെ ക്രിക്കറ്റ് സ്റ്റമ്പായി ഒരു പഴയ
ഉരൽ വെച്ച് കളി തുടങ്ങി.. സുമതിയമ്മ
ഒന്ന് രണ്ട് തവണ കോലായിലൂടെ നടന്ന്
പോയി… എനിക്കാണേ ചെറിയ ചമ്മലും പേടിയും ഒക്കെ ഉണ്ട്..സുമതിയമ്മ ഒരു
വട്ടം നോക്കിയപ്പോൾ ചിരിച്ചോ എന്ന്
സംശയം.! ആഢ്യത്തത്തോടെ നിവർന്ന്
നിന്ന് നോക്കുന്നത് കൊണ്ട് ചിരിച്ചത്
ആണോന്ന് മനസിലായില്ല.! എങ്കിലും
പിള്ളേരുടെ കളിചിരി ബഹളത്തിനിടയിൽ
ഒരു നേരം പോക്കായി ഞാനുമങ്ങനെ
മുഴുകിപ്പോയി..
പിള്ളേർക്ക് ബോൾ എറിഞ്ഞ് കൊടുക്കൽ
മാത്രമാണ് എന്റെ പണി. പിന്നെ ഫീൽഡ്
ചെയ്യും. കാന്താരികൾ എല്ലാം ബാറ്റിങ്ങിന് അടി കൂടുകയാണ്. അവൻമാരുടെ അടി
കൊണ്ട പന്ത് കൂടുതലും കോലായിലേക്ക് കയറുന്ന മുറ്റത്തിന്റെ ഭാഗത്താണ് വന്ന് വീഴുന്നത്….. ഞാനവിടെ ഫീൽഡ് ചെയ്തു.
ഒരു മാവിന്റെ തണലും ഉള്ളത് കൊണ്ട്
ഞാൻ കരുതികൂട്ടി നിന്നതാണ്. പിള്ളര്
മണ്ണിൽ കളിച്ച് മറിയട്ടെ.. നമ്മള് ബോൾ
എറിഞ്ഞിട്ട് ഇങ്ങോട്ട് മാറി നിൽക്കാം!
“തല്ല് കൂടിയാൽ ഞാൻ പോവുമേ”
വെറുതെ പിള്ളേരെ ഒതുക്കി നിർത്താൻ
പറഞ്ഞ് ഞാനാ മാവിൻ ചുവട്ടിൽ നിന്നു.
അപ്പോൾ സുമതിയമ്മ കയ്യിലൊരു
ചീപ്പും ഒരു കുപ്പിയും പിടിച്ച് കോലായിൽ
ഞാൻ നിൽക്കുന്ന ഭാഗത്ത് വന്ന് നിന്നു ..
