ദമയന്തിപ്പൂട്ട് – 2 1അടിപൊളി  

സത്യമാണോ എന്നുറപ്പിക്കാനാവും.

ഇറയത്ത് പണിക്കാർക്ക് കഞ്ഞി വിളമ്പികൊടുക്കുകയായിരുന്ന ദമയന്തി അവന്റെ വരവ് കണ്ടതും അനങ്ങാതെ നിന്നു പോയി…. ഈ മനുഷ്യൻ ഇന്നലെ കാണിച്ച പരാക്രമമോർത്തപ്പോൾ അവളുടെ മുഖം ചുവന്നു പോയി…

അവളുടെ ആ നോട്ടം അവന്റെയുള്ളിലും ഒരു കുളിരു കോരിയിട്ടു. അവന്റെ കണ്ണുകൾ മെല്ലെ അവളുടെ അരക്കെട്ടിലേക്ക് നീങ്ങി.

ഉണ്ട്.. ഏലസ്സ് കെട്ടിയ ചരട് അവിടെ തന്നെയുണ്ട്. രാത്രിയിലെ അലസ്യത്തിനിടയിലും ആ ചരട് കെട്ടാൻ മറന്നിരുന്നില്ല…. അവനൊരു നെടുവീർപ്പിട്ടു…പേടിക്കാനൊന്നുമില്ല…

അതേ സമയം നിലത്തിരുന്നുണ്ണുന്ന പണിക്കാർ ഓർത്തത് അവരെ ശകാരിക്കാൻ വന്നതാണ് തമ്പുരാൻ എന്നാണ്…

“ഞങ്ങളിപ്പോ ഇറങ്ങും തമ്പ്രാ….”

അവർ വിനയത്തോടെ ഉണർത്തിച്ചു.

അവരുടെ ശബ്ദം കേട്ടതും അവൻ യഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു.

“ഹാ.. മെല്ലെ.. മെല്ലെ മതി.”

അവരോടു പറഞ്ഞിട്ട് അവൻ വെപ്രാളപ്പെട്ട് തിരിച്ചു നടന്നു….

ദമയന്തി അതു കണ്ട് ചിരി കടിച്ചമർത്തി. തിരിഞ്ഞു നടക്കുമ്പോൾ അവന്റെ പുറത്ത് തലേന്ന് അവളുടെ നഖങ്ങൾ നൽകിയ സമ്മാനങ്ങൾ ചുവന്നു കിടന്നു…….

↔️↔️↔️↔️↔️↔️↔️↔️

ആ സംഭവത്തോടെ ശങ്കുണ്ണിയുടെയും ദമയന്തിയുടെയും കുപ്പുസ്വാമിയുടെയും ജീവിതം വല്ലാതെ മാറി.

പിന്നീടുള്ള രാവുകൾ വിശ്രമമില്ലാത്തതായി മാറി ദമയന്തിക്ക്. ശങ്കുണ്ണി അവളുടെ തുളകളൊന്നും വിടാതെ പണ്ണി. തേങ്ങാപൊതിക്കലും കുഴലൂതലുമെല്ലാമായി അവർ രാത്രികളിൽ മേളിച്ചു. കൃത്യം പത്ത് മാസം കൊണ്ട് അവളൊരു ആൺകുഞ്ഞിന് ജന്മം നൽകി.

രണ്ടു വർഷത്തിനുള്ളിൽ ഒരു പെൺകുഞ്ഞും അതു കഴിഞ്ഞൊരു ആൺകുഞ്ഞും.

ശിവശങ്കരൻ, ശാരദ, വിശ്വനാഥൻ… അങ്ങനെയായിരുന്നു കുപ്പു സ്വാമി അവർക്ക് പേരിട്ടത്.

തനിക്ക് ദമയന്തിയെ കിട്ടിയതോടെ അച്ഛന്റെ കഴിവുകളിൽ വിശ്വാസം വന്ന ശങ്കുണ്ണി അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ചു. അച്ഛനെ പോലെ മികച്ചൊരു താന്ത്രികനായി

മാറി.

ഇതു കണ്ട് ആശ്വാസം തോന്നിയ സ്വാമി പൂജകളിൽ നിന്നും തന്റെ ശ്രദ്ധ പേരക്കുട്ടികളിലേക്ക് തിരിച്ചു. മൂവരെയും കൗമാരം വരെ വളർത്തി വലുതാക്കിയത് കുപ്പു സ്വാമി തന്നെയായിരുന്നു.

പക്ഷേ, അവരെ മന്ത്രതന്ത്രാദികൾ പഠിപ്പിക്കാനുള്ള പ്രായമെത്തുന്നതിന് മുന്നേ തന്നെ സ്വാമി ഇഹലോകവാസം വെടിഞ്ഞു.

ഒരു കണക്കിനത് നന്നായി. കൗമാരത്തിലേക്ക് കടന്നതോടെ കുട്ടികളെല്ലാവരും അച്ഛനും മുത്തശ്ശനും ചെയ്യുന്ന ദുർമന്ത്രവാദത്തിന് എതിരായി മാറിയിരുന്നു. അവരെക്കൊണ്ട് പാരമ്പര്യം തുടർന്നു കൊണ്ടുപോകാനാവില്ല എന്നവർ തുറന്നു പറഞ്ഞു.

ദുർമന്ത്രവാദം കാരണം കുടുംബത്തിനുള്ള ചീത്തപ്പേര് തന്നെ കാരണം.

ശങ്കുണ്ണിയും ദമയന്തിയും ഇക്കാരണം കൊണ്ട് കണക്കറ്റ് ദുഃഖിച്ചെങ്കിലും മക്കളെ നിർബന്ധിച്ചു തങ്ങളുടെ വഴിക്ക് കൊണ്ടു വരാൻ ശ്രമിച്ചതേയില്ല..

അതിന് അച്ഛനോടും അമ്മയോടും അവർക്ക് കടപ്പാടുണ്ടായിരുന്നു താനും.

അതു കൊണ്ട് തന്നെയാണ് ഡോക്ടർമാർ ആയി മാറിയ ശിവശങ്കരനും ശാരദയും കോളേജ് അധ്യാപകനും സ്ഥാപകനുമായ വിശ്വനാഥനും അച്ഛന്റെ നിർദേശമനുസരിച്ച് ഇരുപത്തിയൊന്നു കൊല്ലം കൂടുമ്പോൾ മുത്തശ്ശന്റെ ജന്മസ്ഥലമായ തിരുക്കുടിയിൽ പോയി കുടുംബദേവതക്ക് മുന്നിൽ വിളക്ക് പ്രാർത്ഥിക്കുന്നത്.

↔️↔️↔️↔️↔️↔️↔️↔️↔️

30-03-2019 – kerala.

“നോക്ക്യേ, തിരുക്കുടിയിൽ പോണ്ടത് അടുത്ത വർഷം ആണത്രേ…. ശാരദേച്ചി പറഞ്ഞപ്പഴാ ഞാനറിഞ്ഞേ…”

സരസ്വതി ടീച്ചർ അല്പം അധിയോടെ പറഞ്ഞപ്പോഴും വിശ്വനാഥൻ സാറിന് കുലുക്കമൊന്നുമുണ്ടായില്ല.

“ആ..അടുത്ത കൊല്ലം അല്ലേ.. പോയിട്ട് വരാം.. അതിനെന്താ?”

“ഹെന്റെ പൊന്നു മനുഷ്യാ… നിങ്ങടെ കുടുംബത്തിലെ ആചാരം കൂടി ഞാനോർത്തു വെച്ചു ചെയ്യണം എന്ന് പറഞ്ഞാൽ അതിച്ചിരി കൂടുതൽ ആണേ… ചുമ്മാ അങ്ങ് പോയാ പോര. പുതുപ്പെണ്ണും വേണം. ”

“എന്തോന്ന് പുതുപ്പെണ്ണ്?? രേഷ്മയെ കൊണ്ടോകാം…. കഴിഞ്ഞ വട്ടം പോയപ്പോ അവളെയല്ലേ കൊണ്ട് പോയത്… അതിനിത്ര പേടിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *