പ്രതീക്ഷിച്ചത് പോലെ..ഇന്ന് തന്നെ തിരികെ പോകുമെന്ന് പറഞ്ഞതും അവളുടെ വക ഓട്ടംതുള്ളല്‍ ആരംഭിച്ചു. എത്ര പറഞ്ഞിട്ടും അടുക്കുന്നതേയില്ല. അര മണിക്കൂറോളം അവളുടെ കാലില്‍ വീണു എന്ന് തന്നെ പറയാം. ഒടുക്കം രണ്ടായിരത്തഞ്ഞൂറു രൂപയുടെ ഹെഡ്സെറ്റിന്റെ ഓഫറില്‍ അവള്‍ വീണു.
അവള്‍ക്ക് വല്ലതും മേടിച്ചു കൊടുക്കെന്നും പറഞ്ഞു മേമയാണ് കാശ് തന്നെതെന്ന സത്യം ഞാനങ്ങു വിഴുങ്ങി. അത് പറഞ്ഞാ പണി പാളും.. ഇല്ലാത്ത കാശിന് ഏട്ടന്‍ വാങ്ങിത്തരുന്ന സ്നേഹസമ്മാനമാവുമ്പോള്‍ അതിനു മാറ്റ് കൂടും.
തട്ടിപ്പാണ്..മോശമാണ്..എന്നാലും വേറെ വഴിയില്ല..!
അമസോണില്‍ സാധനം ഓര്‍ഡര്‍ ചെയ്ത്..വാങ്ങാനുള്ള കാശ് കയ്യിലും കൊടുത്തപ്പോള്‍ അവള്‍ പാട്ടിലായി.
ഇടയ്ക്ക് ഭക്ഷണം എടുത്തു തരാന്‍ വന്നപ്പോള്‍ അമ്മയോടും കാര്യം അവതരിപ്പിച്ചു. സൊസൈറ്റിയില്‍ പോകുന്ന കാര്യം പറഞ്ഞാണ് പ്രതിരോധിച്ചു പിടിച്ചത്. സമരമാണെന്ന കാര്യമൊന്നും അമ്മയ്ക്കറിയില്ലല്ലോ.
എനിക്ക് അത്യാവശ്യം കാര്യപ്രാപ്തിയൊക്കെ ആയെന്ന സന്തോഷത്തിലാവണം..,അമ്മയും..അമ്മയിലൂടെ അച്ഛനും സമ്മതിച്ചു.
അങ്കിളിനെ അധോലോകത്തിലേക്ക് പറഞ്ഞു വിട്ടപ്പോഴേക്കും സമയം ആറുമണി കഴിഞ്ഞു. എങ്കിലും ഒരു ഉപചാരത്തിനെങ്കിലും കുറച്ചു നേരം മരണവീട്ടില്‍ തന്നെ ഇരിക്കാന്‍ അമ്മ നിര്‍ബന്ധം പിടിച്ചു.
ആന്‍മേരിയുമായുള്ള ഫ്രണ്ട്ഷിപ്പ് അമ്മയ്ക്കറിയാം. ഇതുപോലൊരവസ്ഥയില്‍ ഇരിക്കുമ്പോള്‍ അവള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് കരുതിയാവാം അങ്ങനെ പറഞ്ഞത്. ഒഴിഞ്ഞു മാറാന്‍ ശമിച്ചെങ്കിലും വേറെ വഴിയില്ലാതിരുന്നതിനാല്‍ സമ്മതിക്കേണ്ടി വന്നു.
അങ്ങനെ എല്ലാം കഴിഞ്ഞ് ഏഴരയോടെയാണ് ഇറങ്ങിയത്. Ksrtc സ്റ്റാന്റില്‍ എത്തിയപ്പോഴാണ് അമ്മച്ചന്റെ ‘വര്‍ത്തായി’ക്കാര്യം ഓര്‍മ്മ വന്നത്. അപ്പോത്തന്നെ ഓട്ടോ പിടിച്ച് പാരഗണിന്റെ അടുത്തുള്ള ‘കുമാരി’യില്‍ പോയി ഫ്രഷ് സാധനം തന്നെ മേടിച്ചു. കൂടെ പഴം വറുത്തതും കുറെ പലഹാരങ്ങളുമൊക്കെ വാങ്ങിക്കഴിഞ്ഞപ്പോഴേക്കും ഒരു വലിയ കവറിലേക്കുള്ളതുണ്ടായിരുന്നു.
തിരികെ എത്തുമ്പോള്‍ ബത്തേരിയ്ക്കുള്ള സൂപ്പര്‍ഫാസ്റ്റ് വന്നു കിടപ്പുണ്ട്. കഷ്ടകാലം…സീറ്റില്ല..! കൊറോണ കാലമായിട്ടും ആളുകള്‍ ഇതെങ്ങോട്ടാ ഈ പായുന്നതെന്ന ഈര്‍ഷ്യയോടെ ബസ്സിനകത്തേക്ക് കയറി.
ആ സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്.
മേമ..!!!!
ഈശ്വരാ…സംഗതി അറിഞ്ഞിട്ടു വിളിക്കുന്നതാണോ…?! ഒരു സര്‍പ്രൈസ് കൊടുത്ത് ഞെട്ടിക്കാമെന്നു വിചാരിച്ചതായിരുന്നു.
ഞാന്‍ വേഗം അറ്റന്റ് ചെയ്തു.
“ചേച്ചിയ്ക്ക് ഒന്ന് കൊടുക്ക് കണ്ണാ..വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ..!”
എനിക്ക് ആശ്വാസമായി. അപ്പൊ സംഗതി അറിഞ്ഞിട്ടില്ല.
“അമ്മ ആന്റീടെ അടുത്താവും മേമേ..അതാ ഫോണ്‍ എടുക്കാത്തത്..!”
“നീ പുറത്താണോ..?”
“ങ്ഹാ…ഫ്രെണ്ട്സിന്റെ അടുത്താ..!”
വാഹനങ്ങളുടെ ശബ്ദം കേട്ടതുകൊണ്ടാവും മേമ ചോദിച്ചതെന്ന് തോന്നിയിരുന്നു.അതാണ് ഒരു മുട്ടന്‍ നുണയില്‍ കാര്യമൊതുക്കിയത്.
അവരത് വിശ്വസിച്ചപോലെ ഒന്ന് മൂളി.
“എന്നാ വച്ചോ…! പിന്നെ..മറ്റന്നാള്‍ തന്നെ ഇങ്ങു പോന്നേക്കണം.. കേട്ടല്ലോ..!”
ഒരു മധുരമൂറുന്ന ചിരി എന്റെ കാതുകളില്‍ കുളിമഴയായി വന്നു പതിച്ചു. വാത്സല്യമോ സ്നേഹമോ അതിനുമപ്പുറമെന്തോ ഒരു വികാരം ആ സ്വരത്തില്‍ തെളിഞ്ഞു നിന്നിരുന്നു.
“നോക്കട്ടെ…ചിലപ്പോ വൈകിയേക്കും..!”
ഒരിത്തിരി ഗൗരവത്തിലാണ് ഞാനത് പറഞ്ഞത്. ഉള്ളില്‍ നുരഞ്ഞു പതയുകയാണ് സന്തോഷം. ഒരു ദിവസം പോലും മാറി നിക്കാന്‍ കഴിയാതെ തിരികെ ഓടി വരികയാണെന്ന് പറയണമെന്നുണ്ട്..പക്ഷെ അപ്രതീക്ഷിതമായി മുന്നില്‍ കാണുമ്പോള്‍ ആ മുഖത്ത് വിരിയുന്ന അമ്പരപ്പ് നേരില്‍ കാണണം…അതൊരു ഒന്നൊന്നര സംഭവമായിരിക്കും.
“അതെന്തിനാ വൈകുന്നേ…മര്യാദയ്ക്ക് മറ്റന്നാള്‍ ഇങ്ങു പോന്നോണം… അല്ലേല്‍ ഈ വഴി വരികയെ വേണ്ട..!”
മേമയുടെ വാക്കുകളില്‍ ഒരു കലിപ്പ് ഫീല്‍ ചെയ്യുന്നുണ്ട്.
“ഹാവൂ..സമാധാനം..ഞാന്‍ രക്ഷപ്പെട്ടു..!”
പൊട്ടിവന്ന ചിരി കടിച്ചമര്‍ത്തിക്കൊണ്ട് ഞാന്‍ വീണ്ടും ചൂട് പിടിപ്പിച്ചു.
“എന്നാ ഞാന്‍ ചേച്ചിയെ വിളിച്ചോളാം…അപ്പൊ നിനക്ക് ശരിക്കും രക്ഷപ്പെടാം..!”
എന്റെ ഉള്ളൊന്നു കാളി. ഇന്നത്തെ ദിവസം സത്യം എന്ന ഒരു സംഗതി ഞാനമ്മയോട് പറഞ്ഞിട്ടില്ല. മേമയുടെ അടുത്തു ഓടിയെത്താനുള്ള ആക്രാന്തം കാരണം കള്ളങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അമ്മയുടെ മുന്നില്‍ അരങ്ങേറിയത്.
“അയ്യോ ചതിക്കല്ലേ…തമാശ പറഞ്ഞതാ..! മറ്റന്നാള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ വന്നിരിക്കും ..!”
ഞാന്‍ പെട്ടെന്ന് സാഷ്ടാംഗം വീണു.
“അങ്ങനെ വാ മോനെ വഴിയ്ക്ക്..!”
വിജയം കൈവരിച്ചപോലെ ഒരു ചിരി കേട്ടു..പിന്നാലെ കോള്‍ കട്ടായി.
കൃത്യം എട്ടു മണിയ്ക്ക് ബസ്സ് എടുത്തു.
എന്റെ മനസ്സില്‍ അപ്പോള്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദപ്പെരുമഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.
നിനച്ചിരിക്കാത്ത നേരത്ത് കണ്മുന്നില്‍ പൊട്ടി വീഴുമ്പോള്‍ മേമ അന്തംവിടും..അത് മാറുന്നതിനു മുന്നേ ആ മാംസള ശരീരം കൈകള്‍ക്കുള്ളിലാക്കി വരിഞ്ഞു മുറുക്കണം.. ആ തുടുത്ത കവിളുകളും നെറ്റിയും കഴുത്തുമൊക്കെ ഉമ്മ വച്ച് തളര്‍ത്തി…ആ പൊന്നോമന മുലകള്‍ നെഞ്ചിലിട്ടു കുത്തിയുടച്ച്….ഹ്ഹോ..!!!!! ഓര്‍ക്കുമ്പോഴേ മേലാകെ ഉടുമ്പിച്ച് കയറുകയാണ്.!
ഓര്‍മ്മകള്‍ താലോലിച്ച് താലോലിച്ച് സമയം പോയതേ അറിഞ്ഞില്ല. ബസ്സ് അടിവാരം എത്തിയിരുന്നു. ഭാഗ്യത്തിന് കണ്ടക്ടറുടെ അടുത്തിരുന്ന ആള്‍ അവിടെ ഇറങ്ങാനുള്ളതായിരുന്നു. നിന്ന് യാത്ര ചെയ്യുന്നവര്‍ വേറെയും ഉണ്ടായിരുന്നെങ്കിലും തക്ക സമയത്ത് കണ്ടത് കൊണ്ട് എനിക്കവിടെ ഇരിക്കാനായി.
ചുരം ആരംഭിച്ചതും കോടമഞ്ഞ് അടിച്ചു കയറാന്‍ തുടങ്ങി. തണുപ്പ് എല്ല് തുളയ്ക്കുന്നതായിരുന്നിട്ടും ഞാന്‍ വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയതേയില്ല.
കട്ടപിടിച്ചു നില്‍ക്കുന്ന ഇരുട്ടിന്റെ വക്കില്‍ കിഴക്കാം തൂക്കായ അഗാധമായ കൊക്കയാണ് എന്ന ചിന്തയിലും ഇന്നാദ്യമായി എനിക്ക് ആ ചുരത്തില്‍ ഭയമില്ലാതെ യാത്ര ചെയ്യാനായി.
ബത്തേരിയിലിറങ്ങി ഇരുളത്തേക്കുള്ള ബസ്സില്‍ മാറിക്കയറുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ബസ്സങ്ങനെ നിരങ്ങി നിരങ്ങി ജംഗ്ഷനിലെത്താന്‍ നേരമായപ്പോഴേക്കും മൊബൈല്‍ വീണ്ടും റിംഗ് ചെയ്യാന്‍ തുടങ്ങി.
മേമ എന്ന് കണ്ടതും പെരുവിരല്‍ മുതല്‍ ഒരു സുഖം അരിച്ചു കയറി.
“മേമേ..പറ..!”
ആ സന്തോഷം എന്റെ സ്വരത്തിലും പ്രകടമായി.
“എവിടെ എത്തി..ബത്തേരീലോ മീനങ്ങാടീലോ..?”
മേമയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാന്‍ അന്ധാളിച്ചു. അപ്പൊ വിവരമഞ്ഞിരിക്കുന്നു..!