അതുകേട്ട എൻ്റെ കുണ്ണ കൊടിമരംപോലെ മേലേക്കുപോങ്ങാൻ വെമ്പൽകൊണ്ടു…..
“ആഹ്ഹ എട്ടുമണിയാവുന്നല്ലോടി കവി….
നീ പോയി കഴിക്കാൻ എടുത്തോ..” സുധി അതും പറഞ്ഞുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു മുണ്ടൂരിയൊന്നുടുത്തു.
“കഴിക്കാനൊക്കെ എടുത്തോളാം…
ഏട്ടൻ ഈ വെപ്രാളവും കാണിച്ചുകൊണ്ട് എങ്ങോട്ടാ!” കഴിക്കുന്നതിനു മുൻപൊന്നു അടിക്കാനാണ് മനസിലായ കവിത ചോദിച്ചു.
“ഒരെണ്ണം അടിക്കട്ടെ പെണ്ണെ…..”
“ഹ്മ്മ്മ്…… മുന്നിലിരിക്കുന്ന അച്ഛൻ്റെ കൈയ്യിൽ നിന്ന് അടികിട്ടാതെ നോക്കിക്കോ.”
“ഓ… ഞാൻ സാധനവും എടുത്തു അടുക്കള വാതിക്കലേക്കു വന്നേക്കാം. നീ രണ്ടുഗ്ലാസ്സും വെള്ളവുമെടുത്തു പുറത്തോട്ടുവെച്ചോ.”
“അയ്യോ സുധി.
എനിക്ക് ഇപ്പൊ വേണ്ടാ. ഞാൻ കഴിച്ചിട്ടേ അടിക്കുന്നുള്ളു.”” ഞാൻ അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റു കവിത സുധി കാണാതെ വശ്യമായൊന്നു ചിരിച്ചുകൊണ്ട് കുണ്ടിയും കുലുക്കി അടുക്കളയിലേക്കു നടന്നു. ഞാൻ പുറത്തു വണ്ടിയിൽ പോയി ഒരു കുപ്പി എടുത്തു സുധിയുടെ കയ്യിൽ കൊടുത്തു. സുധി പിന്നാമ്പുറത്ത് വന്ന് രണ്ടെണ്ണം മടമടാന്ന് അടിച്ചു…
പിന്നീട് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
“ശ്രീഹരി താൻ ഇവളുടെ അപ്പമൊന്നു കഴിച്ചു നോക്ക്.
എന്നിട്ടു പറ അഭിപ്രായം.”
“അങ്ങനെ അങ്ങോടു പറഞ്ഞുകൊടുക്ക് സുധിയേട്ടാ……”” കവിത എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു സുധിയോട് പറഞ്ഞു.
“എങ്കിൽ ഇന്ന് കവിതയുടെ അപ്പം തിന്നിട്ടെ ബാക്കികാര്യമുള്ളു.”
“വയറുനിറച്ചു തിന്നാൽ മതി.
പിന്നെ ആരുടേയും പരാതികേൾക്കാൻ വയ്യായെ.”
“അതൊക്കെ ശ്രീഹരി തിന്നോളും…..
നിന്റെ അപ്പത്തിന്റെ രുചികിട്ടിയാൽ ചിലപ്പോൾ ഉണ്ടാക്കിയതുപോലും തികയാതെ വരും.”
സുധി ഒന്നുമറിയാതെ കലപില സംസാരിക്കുമ്പോൾ അതിന്റെയൊക്കെ അർത്ഥത്തിൽ ശരിക്കും ദാഹിച്ചു വലഞ്ഞത് ഞാനും കവിതയും ആയിരുന്നു……
ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ കവിതയുടെ അച്ഛനും അമ്മയും ഒപ്പം ചേർന്നു വീട്ടിലുള്ള എല്ലാവരോടും സംസാരിച്ചും സന്തോഷം പങ്കുവെച്ചുമെല്ലാം ആഹാരം ആസ്വദിച്ചു
കഴിക്കുമ്പോൾ സുധി പറഞ്ഞപോലെ കവിതയുടെ അപ്പത്തിന് അസാധ്യ രുചിതന്നെ ആയിരുന്നു……
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഒന്പതുമണിയാകുന്നു………………
സുധി പറഞ്ഞത് പ്രകാരം ഞാൻ അഡ്വാൻസ് സുധിയുടെ അമ്മായി അച്ഛൻ്റെ കയ്യിൽ കൊടുത്തു…. അവർ വീട് വാങ്ങുന്ന ആളെ കാണാൻ ആയി വന്നത് ആണ്, അവർ കവിതയുടെ ഏട്ടൻ്റെ കൂടെ ആണ് താമസം എന്ന് സുധി പറഞ്ഞിരുന്നു.
അച്ഛനും അമ്മക്കും കിടക്കയൊക്കെ വിരിച്ചുകൊടുത്തിട്ടു കവിത കുണ്ടിയും തള്ളി പുറത്തേക്കിറങ്ങി വന്നതും സുധിയുടെയും എൻ്റെയും കണ്ണുകൾ ഒരുപോലെ അവളിലേക്ക് പതിഞ്ഞു.
ഒരാൾ കുടിക്കാനുള്ള വെപ്രാളവും ഒരാൾ കാമിക്കാനുള്ള വെപ്രാളവും കാണിക്കുമ്പോൾ കവിത നോക്കിയത് എന്നെ മാത്രം ആയിരുന്നു.
“നമ്മുക്ക് പുറത്തോട്ടിറങ്ങിയാലോ കവി….??” കസേരയിൽ ഇരുന്ന സുധി എഴുന്നേറ്റ് നിന്നുകൊണ്ട് അഴിഞ്ഞുപോകാറായ കൈലി അഴിച്ചുടുത്തുകൊണ്ട് ചോദിച്ചു.
“ഹ്മ്മ്മ്……… എന്തിനാ..??
കുടിച്ചു ബോധമില്ലാതെ കിടന്നുറങ്ങാനല്ലേ…”
“നീ പേടിക്കണ്ട…
ശ്രീഹരി അല്ലെ കൂടെയുള്ളത്…”
“ആഹ്ഹ അതുകൊണ്ടാ ഞാൻ വരുന്നതുതന്നെ.”
“മതി മതി……… ഇനി രണ്ടുപേരുംകൂടി വഴക്കുകൂടണ്ടാ….
സുധി ആവശ്യംപോലെ കഴിച്ചോ. ഞാൻ നോക്കിക്കൊള്ളാം കവിതയെ പോരെ.”
“കണ്ടോടി ശ്രീഹരിയുടെ സ്നേഹം….”
“ശ്രീഹരിക്ക് സ്നേഹമുണ്ടെന്നു എനിക്കറിയാം….
അതറിഞ്ഞുകൊണ്ടല്ലേ ഞാനും ഇറങ്ങിയത്.”
“എങ്കിൽ നീ ആ റൂമിലിരിക്കുന്ന ലാമ്പും ടോർച്ചുമൊക്കെയെടുത്തുകൊണ്ടു വാതിലടച്ചോ…..”
“ഹ്മ്മ്മ്മ്……………” കവിത കുണുങ്ങിക്കൊണ്ടു വീണ്ടും അകത്തേക്ക് കയറി. അഞ്ചുമിനിറ്റിനുള്ളിൽ എല്ലാ സജ്ജീകരണങ്ങളുമായി സുധിയും കവിതയും പുറത്തേക്കിറങ്ങിവന്നു വാതിൽ അടയ്ക്കുമ്പോൾ ശരിക്കും കുളിരുകോരിയിരുന്നു എനിക്ക്…..
ഒരു സഞ്ചിയിൽ കുപ്പിയുംഗ്ലാസും വെള്ളവും ടീച്ചിങ്‌സും എല്ലാമായി മുന്നിൽ ടോർച്ചും തെളിച്ചു സുധി താഴ്ചയിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെ തന്നെ ഉണ്ടായിരുന്നു ഞാനും കവിതയും..
