അരളിപ്പൂന്തേൻ – 5 1

: ഒന്നുമില്ല ബ്രോ… ചുമ്മാ ഒരു രസം. അവളുടെ മുനയൊടിച്ച ബ്രോയല്ലേ നമ്മുടെ ഹീറോ… ആവശ്യക്കാർ പുറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്ത പെണ്ണാ, എന്നിട്ട് ബ്രോയെ നാണംകെടുത്താനായിട്ടല്ലേ അവൾ അന്നങ്ങനെ നാടകം കളിച്ചത്..കാണാൻ ചരക്കാണെന്ന് വച്ച് ഇത്രയും അഹങ്കാരം പാടുണ്ടോ പെണ്ണിന്..

: ഓഹ്… എനിക്ക് ഇത്രയും ഫാൻസ്‌ ഉണ്ടായിരുന്നോ…

: ബ്രോ ഒന്ന് മനസുവച്ചാൽ പലതും നടത്താം.. നമ്മുടെ ക്യാമ്പ് വരാനിരിക്കുവല്ലേ, അവളെയൊന്ന് ശരിക്കും പെരുമറിയാലോ, പിന്നെ ആന്വൽ ഡേയും ആവാറായി, ഒരു ആനിവേഴ്സറി ആഘോഷം ഒക്കെ വേണ്ടേ.. ശരിക്കും ആണിന്റെ കരുത്ത് അവളെയൊന്ന് അറിയിക്കണം.. ഉടച്ചുവാർക്കണം പെണ്ണിനെ..

: ക്യാമ്പിന് നമുക്ക് നിന്റെ പെങ്ങളെ ഇറക്കിയാലോ… അവൾക്കുള്ളതല്ലേ ഇവൾക്കും ഉള്ളു. നിന്റെ പെങ്ങളാവുമ്പോൾ ഇതിനേക്കാൾ മുഴപ്പും കാണും, പോരെങ്കിൽ ഇവന്മാരുടെ ഒക്കെ വീട്ടീന്നും കൊണ്ടുവരാം എന്തേ…

: നായിന്റെ മോനെ പെങ്ങളെ പറയുന്നോടാ….

: ഇരിയെടാ മൈരേ…. പെങ്ങളെ പറഞ്ഞപ്പോ നിനക്ക് നൊന്തു അല്ലെ. എന്തെട കുണ്ണേ നിന്റെ പെങ്ങൾക്ക് ഇല്ലേ മൊലയും പൂറൊന്നും..പെണ്ണ് ദുർബലയാണെന്നും അവളെ നിനക്കൊക്കെ കുത്താൻ മാത്രം ഉണ്ടാക്കിയതാണെന്നുമുള്ള ചിന്തയില്ലേ, അതുംകൊണ്ട് ഇനി ഏതെങ്കിലും പെണ്ണിന്റെ അടുത്ത് പോയാൽ… നീയൊക്കെ കൊയ്ത്തുകഴിഞ്ഞ പാടത്ത് കറ്റ തല്ലുന്ന കണ്ടിട്ടുണ്ടോ… അതുപോലെ കാലേപിടിച്ച് നിലത്തടിക്കും ഞാൻ. കതിര് തെറിക്കുന്ന പോലെ നിന്റെയൊക്കെ തലച്ചോറ് ഞാൻ തെറിപ്പിക്കും.. നീയൊന്നും ഒരു ക്യാമ്പിലും പങ്കെടുക്കണ്ട. മനസിലായല്ലോ..

: ബ്രോ എന്തിനാ ഇങ്ങനെ ചൂടാവുന്നേ.. പെങ്ങളൊന്നും അല്ലല്ലോ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ

: അല്ലട, എന്റെ പെങ്ങളല്ല… എന്നുവച്ച് നിനക്കൊക്കെ വായിൽതോന്നിയത് എന്തും പറയാമെന്നാണോ. നിന്റെ പെങ്ങളെക്കുറിച്ച് പറഞ്ഞപ്പോ നൊന്തില്ലേ. അതുപോലെ ഓരോ സ്ത്രീയും മകളും, പെങ്ങളും, ഭാര്യയും, അമ്മയും ഒക്കെയാണ്. ബഹുമാനിക്കാൻ പഠിക്ക് എന്നിട്ട് സ്നേഹംകൊണ്ട് കീഴ്പ്പെടുത്താൻ നോക്ക് അല്ലാതെ കൈക്കരുതുകൊണ്ടല്ല. എഴീച്ച് പോടാ വാണപ്പാലിലുണ്ടായ നായെ…

ഞാൻ അവരുമായി സംസാരിക്കുന്നതൊക്കെ ബാൽക്കണിയിൽ നിന്നും നോക്കിക്കണ്ട തുഷാരയുടെ കണ്ണുകൾ വിടരുന്നത് എനിക്ക് ഇവിടെനിന്നും കാണാം. സോറി മോളെ, ഇവരെക്കൊണ്ടൊക്കെ ഇങ്ങനെ പറയിപ്പിക്കാൻ കാരണം ഞാനല്ലേ. അത് ഞാൻ തിരുത്തും. കുറച്ച് സമയം കൂടി താ എനിക്ക്….
**********

വരാനിരിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ക്യാമ്പിന്റെ ത്രില്ലിൽ ആയിരുന്നു ഞാൻ. ആന്വൽ ഡേയ്ക്ക് ദിവസങ്ങൾക്ക് മുൻപുള്ള രണ്ടുദിവസത്തെ ക്യാമ്പ് നടക്കാൻ പോകുന്നത് എന്റെ പുരയിടത്തിൽ ആണ്. വൈവിധ്യങ്ങളുടെ പറുദീസയായ എന്റെ ഏദൻതോട്ടം ക്യാമ്പിനായി തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷത്തിലാണ് ഞാൻ.പക്ഷെ എന്നേക്കാൾ സന്തോഷം തോന്നിയത് മറ്റൊരാൾക്കാണ്, ആരാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഇരുപതുപേരടങ്ങുന്ന സംഘത്തിൽ പത്തുപേർ പെൺകുട്ടികളാണ്. എല്ലാവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച കാര്യം എന്താണെന്നാൽ രാത്രിയിലുള്ള താമസമാണ്. പെൺകുട്ടികളെ ചെറു സംഘങ്ങളാക്കി എന്റെ നാട്ടിലുള്ള ഓരോ വീടുകളിലാണ് രണ്ട് ദിവസം താമസിപ്പിക്കാൻ പോകുന്നത്. ആൺകുട്ടികൾ കോളേജിലും. ആൺകുട്ടികൾക്കും വീടുകളിൽ താമസമൊരുക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾതന്നെയാണ് വേണ്ടെന്നുവച്ചത്. കോളേജിൽ എല്ലാവരുമൊത്ത് കിടക്കുന്നതിന്റെയും രണ്ടെണ്ണം അടിക്കുന്നതിന്റെയും സുഖം ഒന്ന് വേറെത്തന്നെ ആണേ…

എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം കുട്ടികളെ സ്വീകരിക്കാനായി എന്റെ വീടും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. പ്ലസ് ടു പഠനസമയത്ത് NSS ക്യാമ്പിന് പോയ അനുഭവം മനസിലേക് ഓടിയെത്തി.

കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽവച്ച് ക്യാമ്പിന് തിരിതെളിഞ്ഞു. പരിസ്ഥിതി ഗീതം ആലപിക്കുന്ന രണ്ടുപേരിൽ ഒരാൾ നമ്മുടെ കുറുമ്പിയാണ്. അവളുടെ ചുണ്ടിലൂടെ ഒഴുകിയ മധുര സംഗീതം കാതുകളേക്കാൾ മനസിനെ കുളിരണിയിച്ചു. പക്ഷെ എന്തുകൊണ്ടോ തുഷാരയുടെ മുഖത്തേക്ക് ഒരിക്കൽപോലും കണ്ണുകൾ പോയില്ല. ഇടയ്ക്കിടെ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് നോട്ടമെറിയുമ്പോൾ നീതു പതുക്കെ അവളുടെ കൈമുട്ടുകൊണ്ട് എന്നെ തട്ടും. എന്റെ അന്നത്തെ അടിയോടെ നീതുവരെ തുഷാരയുടെ ടീമിൽ അംഗത്വമെടുത്തു. വർഗ്ഗസ്നേഹം, അല്ലാതെന്ത്. ഉദ്‌ഘാടനവും പരിസ്ഥിതി ക്ലാസ്സുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉച്ചയോടുകൂടി എന്റെ വീട്ടിലേക്ക് യാത്രയായി. കോളേജ് ബസ്സിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഞങ്ങൾ മംഗലത്തുവീടിന്റെ പടിപ്പുരയിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടിലുള്ള എല്ലാവരുമുണ്ട്. കണ്ണൻ ഗമയോടെ മുന്നിൽത്തന്നെയുണ്ട്. കിച്ചാപ്പിയും അഭിയുമെല്ലാം നേരത്തേ വീട്ടിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിസ്നേഹം കിച്ചാപ്പിയുടെ ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങി. ഒലക്കേടെ മൂഡ്, തെണ്ടികൾ രണ്ടും വായിനോക്കാൻ വന്നതാണെന്ന് എനിക്കല്ലേ അറിയൂ. വാഴയിലയിൽ തൂശനരി ചോറിലേക്ക് സാമ്പാറും മറ്റ് കറികളും വിളമ്പിയത് കുഴച്ചടിക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്നത് ലെച്ചു അമ്മയെ വിളിച്ചു കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ എന്റെ കണ്ണുകൾ കിച്ചാപ്പിയിലേക്കാണ് പോയത്. അവന്റെ നോട്ടം മുഴുവൻ നീതുവിലേക്കാണ്. പെണ്ണിനെ അവൻ തീറ്റിച്ചു കൊല്ലുമെന്ന് തോനുന്നു. സ്നേഹം ഒഴുകി ഇറങ്ങുവാണല്ലോ, രണ്ട് പപ്പടമല്ലേ പെണ്ണിന് കൊടുത്തത്. ബാക്കിയുള്ളവർ ഒരുഗ്ലാസ് വെള്ളം ചോദിച്ചിട്ട് അവൻ കേൾക്കുന്നത്പോലും ഇല്ല. തെണ്ടി, അവസാനം പെണ്ണിന് വയറ്റിൽ ആവാതിരുന്നാൽ മതിയായിരുന്നു.
ഊണിന് ശേഷം എല്ലാവരെയും കൂട്ടി പറമ്പിലൂടെയുള്ള നടത്തത്തിൽ വഴികട്ടിയായി കണ്ണനുണ്ട്. ഏറ്റവും പുറകിൽ നടക്കുന്ന എന്റെ കൂടെത്തന്നെ ലെച്ചുവും കൂടി. അവളുടെ ഉദ്ദേശം വേറെയാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ ലെച്ചു കാര്യമായി ടൈപ്പ് ചെയ്യുന്നത് കണ്ടാലറിയാം, എനിക്കുള്ള പണിയാണെന്ന്. മീൻകുളത്തിന് മുന്നിൽ എത്തിയ ഞങ്ങൾക്ക് ചന്ദ്രേട്ടന്റെ വക നല്ലൊരു കൃഷിയനുഭവം പങ്കുവച്ചു. കുളത്തിൽ നിന്നും എല്ലാവർക്കും ചൂണ്ടയിടാനുള്ള അവസരമുണ്ട്. പിടിക്കുന്ന മീനിനെ വൈകുന്നേരത്തെ അത്താഴത്തിന്റെ കൂടെ പൊരിച്ചടിക്കാം. എല്ലാവരും മത്സരിച്ച് ചൂണ്ടയിട്ടു. ക്ഷമ പഠിക്കാൻ ഇതിലും നല്ല മാർഗമില്ല. പക്ഷെ മീൻവളർത്തുന്ന കുളത്തിൽ ചൂണ്ടയിട്ടാൽ ക്ഷമയൊന്നും പഠിക്കില്ല കേട്ടോ, അതിന് ആറ്റിലോ പുഴയിലോ തന്നെ പോണം.. എന്നാലും ഒരു മീനെങ്കിലും ചൂണ്ടയിൽ കൊത്തിയാൽ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. ചൂണ്ടയുമായി എന്റെയരികിൽ വന്നുനിന്ന് തുഷാര കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നുപോലും കിട്ടിയില്ല. അപ്പോഴാണ് ലെച്ചുവിന്റെ വക എനിക്കിട്ടൊരു കൊട്ട്…

Leave a Reply

Your email address will not be published. Required fields are marked *