നെയ്യലുവ പോലുള്ള മേമ – 8

ഇടയ്ക്കെന്തോ സംശയം വന്നിട്ടെന്ന പോലെ അവരൊന്നു മുഖമുയര്‍ത്തി. എന്റെ മതിമറന്നുള്ള ഇരുത്തം കണ്ടിട്ട് നേര്‍ത്തൊരു ചിരിയുടെ അകമ്പടിയോടെ ‘എന്താ?’’ എന്നൊരു ഭാവത്തോടെ ആ പുരികമൊന്നിളകി.

ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ തോളുകള്‍ കുലുക്കിക്കൊണ്ട്‌ ഞാന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു.

സത്യം പറഞ്ഞാല്‍ എനിക്കിപ്പോ നല്ല ധൈര്യമൊക്കെ തോന്നുന്നുണ്ട്.ആ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ തന്നെയായിരുന്നു അതെനിക്ക് പകര്‍ന്നു തന്നതും. ഇപ്പോഴെങ്ങാനുമായിരുന്നു അവര്‍ കൂടെക്കിടത്തിയിരുന്നതെങ്കില്‍ ഉറപ്പായും ഇന്നലത്തെ പോലെ ഒരു അവസ്ഥ ആവുമായിരുന്നില്ല.
“നാളെ ഇവിടത്തെ പള്ളിയില്‍ പെരുന്നാളാണ്..നമുക്ക് പോണ്ടേ..!”

പാത്രങ്ങള്‍ കഴുകിക്കൊണ്ടിരിക്കെ പൊക്കിള്‍ വിഷയത്തില്‍ നിന്നും എന്റെ ശ്രദ്ധതിരിക്കാനെന്നവണ്ണം അവര്‍ ചോദിച്ചു.

ആ ഉദ്ദേശം മനസ്സിലായെങ്കിലും അതില്‍ തന്നെ പിടിച്ചു തൂങ്ങാന്‍ ഞാനും മിനക്കെട്ടില്ല.

“നോക്കട്ടെ…ചിലപ്പോ..!”

“അതെന്താ…ചിലപ്പോ.? അടിപൊളി പരിപാടിയാ..നീ കണ്ടിട്ടില്ലല്ലോ..!”

എന്നെ പ്രചോദിപ്പിക്കാനായി ആ സ്വരത്തില്‍ ഒരല്പം അതിശയോക്തി കലര്‍ത്തിയിരുന്നു.

“ആരൊക്കെയാ പോകുന്നെ..?”

കൈകഴുകി ടവ്വലില്‍ തുടച്ചു കൊണ്ട് ഞാന്‍ വെറുതെ ചോദിച്ചു.

“നീ വരുമെങ്കില്‍ നമുക്ക് ഒന്നിച്ചു പോകാം..!”

അവരുടെ കണ്ണുകളില്‍ ഒരു പ്രതീക്ഷ നിറഞ്ഞു.

“എനിക്കീ ക്രൌഡ് വലിയ താല്പര്യമില്ല..! പൊടീം തെരക്കും കാതടപ്പിക്കുന്ന ഒച്ചയും ..പോരാത്തതിന് മഞ്ഞും..!”

ഒരു സംശയത്തിനും ഇട കൊടുക്കാതിരിക്കാന്‍ ന്യായമായ കാരണങ്ങള്‍ മാത്രമേ ഞാന്‍ നിരത്തിയുള്ളൂ. എന്റെ പെരുന്നാള്‍ നാളെ ഒരു റബ്ബര്‍ തോട്ടത്തിലെ വീട്ടില്‍ വച്ചാണെന്ന് ശ്വാസ വായുവില്‍ കൂടെ പോലും പുറത്തറിയാന്‍ പാടില്ല.

“പിന്നേ…കോഴിക്കോട് സിറ്റീന്റെ നടുക്ക് ജീവിച്ചവനാ…തിരക്കും ഒച്ചയും പിടിക്കൂലാന്നു പറയുന്നത്..!”

ആ ചുണ്ടുകള്‍ മലര്‍ത്തിക്കൊണ്ട് അനിഷ്ടത്തോടെ മുഖം വെട്ടിച്ചു.

ഞാനൊരു കുസൃതിചിരിയോടെ കണ്ണിറുക്കി.

“വേണോങ്കില്‍ ഇന്നൊന്നു പോയി അവിടൊക്കെ ഒന്ന് കണ്ടേച്ചും പോര്…ഈ നാട്ടില്‍ വന്നിട്ട് ഇവിടത്തെ ഒരു പ്രധാന സ്ഥലം കണ്ടില്ലെന്ന് പറഞ്ഞാ മോശാണ്..!”

എന്നെ എങ്ങനെയെങ്കിലും‍ അതൊന്നു കാണിച്ചേ അടങ്ങൂ എന്ന വാശിയാണ് മേമയ്ക്ക്.

“അത് വേണേല്‍ നോക്കാം..!”

കൂടുതല്‍ ബലം പിടിക്കാതെ ഞാനൊന്ന് മെരുങ്ങിക്കൊടുത്തു.

പിന്നെയും കുറെ നേരം കൂടെ ഞാന്‍ അവരെ പറ്റിക്കൂടി അവിടെയൊക്കെ അങ്ങനെ നിന്നു. നാളത്തെക്കുള്ള പ്ലാനിംഗ് ഇന്നേ തുടങ്ങണം. അതിനു മേമ പോകുന്ന സമയവും തിരികെ വരാന്‍ സാധ്യതയുള്ള സമയവുമൊക്കെ വ്യക്തമായറിയണം.

കുറച്ചു നേരത്തെ കൃത്യമായ നീക്കങ്ങളിലൂടെ ഞാനതെല്ലാം അവരില്‍ നിന്നു
ശരിക്കും മനസ്സിലാക്കി വച്ചു.

പകല്‍ മുഴുവന്‍ തലച്ചോറിനു നല്ല പണിയായിരുന്നു. നാളത്തെ ദിവസം അബദ്ധം പറ്റാന്‍ സാധ്യതയുള്ള എല്ലാ സന്ദര്‍ഭങ്ങളും മനസ്സില്‍ പലകുറി ഇഴകീറി പരിശോധിച്ചു.

ഏതു കാര്യത്തിലും ആദ്യം ചിന്തിക്കേണ്ടത് അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാവണം. അങ്ങനെയെങ്കില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ല.

പരിസരങ്ങളെക്കുറിച്ചുപോലും വലിയ ധാരണയില്ലാത്ത ഒരു സ്ഥലത്തേക്കാണ് പോകുന്നത്.ഒരടിയിലെ പിഴവ് ഒരു ജന്മം കൂടെ വരും.

മായേച്ചിയുടെ പ്ലാന്‍ എന്താണെന്ന് ഒരു പിടിയുമില്ല. ഭര്‍ത്താവിനെയും കൊച്ചിനെയും അപ്പനെയുമൊക്കെ എന്ത് കള്ളം പറഞ്ഞാണോ ഒഴിവാക്കാന്‍ പോകുന്നത്.!

വൈകുന്നേരം സൊസൈറ്റിയില്‍ പോയി തിരികെ വരുമ്പോള്‍ ഞാനവളോട് ആ കാര്യത്തെക്കുറിച്ച് ചോദിച്ചു.

“അതൊന്നും നീ പേടിക്കണ്ട…എല്ലാം എന്റെ മനസ്സിലുണ്ട്..! നീ നിന്റെ ഒലക്കയുമായി ഒന്ന് വന്ന്‍ തന്നാ മാത്രം മതി.!”

കൊതിപിടിച്ചൊരു ചിരിയോടെയാണ്‌ മറുപടി തന്നത്.

“അതല്ല മായേച്ചീ…കൊച്ചിനെ വരെ മാറ്റി നിര്‍ത്തണ്ടെ..!”

ഞാന്‍ എന്റെ ഉത്കണ്ഠ വെളിവാക്കി.

“എന്റെ മുത്ത് ഒന്നും പേടിക്കേണ്ട…!”

ആ ചുണ്ടുകള്‍ എന്റെ കഴുത്തില്‍ ഇക്കിളിയിട്ടു.

“അവളും അപ്പനും കൂടെയാ പോണത്…എന്തായാലും ഒമ്പത് പത്തു മണിയാവാതെ വരില്ല. പിന്നെ കെട്ട്യോന്‍…അങ്ങേര്‍ ഇനി വീട്ടിലേക്ക് തിരിഞ്ഞു നോക്കണേല്‍ ദിവസം രണ്ടു കഴിയണം. ഉത്സവവും പെരുന്നാളുമൊക്കെ പെങ്ങന്മാരുടെ കല്ല്യാണം പോലാ അയാള്‍ക്ക്…പന്തല് വരെ പോളിച്ചിട്ടേ വരൂ..!”

ആ സ്വരത്തില്‍ ഭര്‍ത്താവിനോടുള്ള മുഴുവന്‍ വെറുപ്പും നിറഞ്ഞിരുന്നു.

“അപ്പൊ ചേച്ചി എന്താ പോവാത്തേന്ന് ചോദിക്കില്ലേ..?”

“ഹേയ്..അങ്ങനൊരു കരുതലൊന്നും അങ്ങേര്‍ക്കില്ലഡാ..ഒരു അഴകൊഴമ്പനാ…!”

അവജ്ഞയോടെ പറഞ്ഞിട്ട് അവള്‍ കൈ മുന്നിലേക്കിട്ട് കുണ്ണയുടെ മുഴുപ്പില്‍ വച്ചു.

“ഇനി ഇത് തിന്നുമ്പോഴെങ്ങാന്‍ അയാള്‍ വന്നാലും എനിക്ക് ഒരു ചുക്കുമില്ല. അത്രയ്ക്കങ്ങ് ആര്‍ത്തി പിടിച്ച് നിക്കാണ് മനുഷ്യന്‍..!”

വളകിലുക്കം പോലൊരു ചിരിയോടെ അവളതില്‍ പിടിച്ചു ഞെക്കി.

“തിന്നാനോ…ഈശ്വരാ ഇതിനീം വേണ്ടതാണേ..!!”
സുഖംനിറഞ്ഞ ഒരു ഇക്കിളിച്ചിരിയോടെ ഞാന്‍ ഓര്‍മ്മിപ്പിച്ചു..

“നോക്കിക്കോ മോനെ…നിന്റെ ചോര ഞാനൂറ്റും..കാലത്ത് തോട്ടത്തീന്ന്‍ ആ ജാതി ദ്രോഹമാ നീ എന്നോട് കാണിച്ചത്..!”

“ഞാനെന്തു കാണിച്ചെന്നാ..ചേച്ചി ഒന്ന് മനസ്സ് കാണിച്ചിരുന്നേല്‍ നമുക്കതിനകത്ത് കിടന്ന് അടിച്ചു പൊളിക്കായിരുന്നില്ലേ…! ഉഴിഞ്ഞും പിഴിഞ്ഞും കൊതിപ്പിച്ച ശേഷം പോയി കുലുക്കി അടിക്കാന്‍ പറഞ്ഞതാരാ…!”

ഞാനാ തുടയിലൊന്നു പിച്ചിക്കൊണ്ട് പരിതപിച്ചു.

“വീട്ടില്‍ പോയിട്ട് അടിക്കാനല്ലേ പറഞ്ഞത്..!എന്റെ മുന്നില്‍ തന്നെ കുലപ്പിച്ചു നിന്നടിക്കാന്‍ ഞാന്‍ പറഞ്ഞോ..! അല്ലെങ്കിലേ ഇന്നലെ മുതല്‍ മുള്ളില്‍ നിക്ക്വാ…!”

മദമിളകിയപോലൊരു ചിരിയോടെ അവളെന്റെ തോളില്‍ കടിച്ചു.

“ദേ..ആവശ്യമില്ലാത്ത അടയാളമൊന്നും ഉണ്ടാക്കി വെക്കല്ലേ മായേച്ചീ… മേമയെങ്ങാന്‍ കണ്ടാല്‍ അതോടെ തീരും എല്ലാം..!”

ഞാനൊരു ചെറിയ മുന്നറിയിപ്പ് കൊടുത്തു.

“ന്റയ്യോ..!!”

ഒരു ആന്തല്‍ സ്വരത്തോടെ അവള്‍‍ പെട്ടെന്ന് കടിയേറ്റ ഭാഗം അമര്‍ത്തി മസ്സാജ് ചെയ്തു തന്നു.

അവരെ ജംഗ്ഷനില്‍ ഇറക്കി വീട്ടിലെത്തിയശേഷം ആദ്യം തന്നെ റൂമില്‍ ചെന്ന് ആ കടിയേറ്റ ഭാഗം ശരിക്കും പരിശോധിച്ചു.

കണ്ണാടിയില്‍ കാണാന്‍ പറ്റുന്ന ഭാഗത്തൊന്നും പ്രത്യേകിച്ച് അടയാളമൊന്നും കാണാന്‍ സാധിക്കാതെ‍ വന്നപ്പോഴാണ്‍ ആശ്വാസമായത്.

“ഇതെന്താ ഒരു പരിശോധന..?!”

അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടു ഞാന്‍ ശരിക്കുമൊന്നു ഞെട്ടി.

കോണിയുടെ അവസാനത്തേ പടിയിലെത്തി നില്‍ക്കുകയാണ് മേമ.

ഞാനൊരു ഉള്‍ക്കിടിലത്തോടെ ടീഷര്‍ട്ട് എടുത്തു തോളിലിട്ടു മറച്ചു.

Leave a Reply

Your email address will not be published. Required fields are marked *