സുനിത 3അടിപൊളി  

സുധാകരന്‍ ആലോചിച്ചു. പ്രശാന്ത് പറയുന്നത് ശരിയാണ് എന്ന് അയാള്‍ക്ക് തോന്നി. ഒന്ന് രണ്ട് ദിവസത്തേക്ക് പ്രശാന്ത് സുനിതയേയൊ അവള്‍ മകനെയോ അഭിമുഖീകരിച്ചില്ല. ഭക്ഷണം അവള്‍ മേശപ്പുറത്ത് എടുത്ത് വെക്കും. അപ്പോള്‍ അച്ഛനും മകനും കഴിക്കും. അയാള്‍ ഓഫീസില്‍ പോകും. അവന്‍ കോളേജിലും. അങ്ങനെ മൂന്നാമത്തെ ദിവസമായി. അന്ന് വൈകുന്നേരം കോളേജില്‍ നിന്നും പ്രശാന്ത് സൈക്കിളില്‍ വരികയായിരുന്നു. വഴിയുടെ പകുതി വഴിയെത്തിയപ്പോള്‍ സുനിത കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുന്നത് അവന്‍ കണ്ടു. മണിയടിച്ചപ്പോള്‍ സുനിത തിരിഞ്ഞു നോക്കി. അവനെ കണ്ടു പെട്ടെന്ന് നിന്നെങ്കിലും പെട്ടെന്ന് മുഖം തിരിച്ച് മുമ്പോട്ട്‌ നടന്നു. അവന്‍ അവളുടെ അടുത്ത് എത്തി സൈക്കിള്‍ നിര്‍ത്തി.

“അമ്മെ…”

അവന്‍ വിളിച്ചു.

അവന്‍ അത് കേള്‍ക്കാതെ മുമ്പോട്ട്‌ നടന്നു.

“അമ്മെ,”

അവന്‍ വീണ്ടും വിളിച്ചു. മുമ്പോട്ട്‌ ചെന്നു അവളുടെ കൈക്ക് പിടിച്ച് നിര്‍ത്തി.

“ഞാന്‍ ഒന്നും ചെയ്തില്ല…”

അവന്‍ പറഞ്ഞു.

“തെറ്റൊന്നും ചെയ്തില്ല ഞാന്‍. പക്ഷെ ശിക്ഷ മുഴുവന്‍ എനിക്ക്! അല്ലെ?”

അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ അവള്‍ അവനെ ദയനീയമായി നോക്കി.

“എന്താ അമ്മെ ഇങ്ങനെ? എത്ര ദിവസമായി? അമ്മയ്ക്ക് എങ്ങനെ എന്നോട് ഇങ്ങനെ കഴിയുന്നു! ഞാന്‍ അത്രെയ്ക്കും കൊള്ളില്ലേ അമ്മക്ക്?”

അവന്‍ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് അവനെ കെട്ടിപ്പിടിച്ചു. പിന്നെ കരഞ്ഞു. അവനും അവളെ ആശ്ലേഷിച്ചു.

“ഇത്രയ്ക്കൊക്കെ വെഷമിക്കാന്‍ എന്താ അമ്മെ ഉണ്ടായത്?”

കൈ ഉയര്‍ത്തി അവളുടെ മിഴിനീര്‍ തുടച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“ഞാന്‍ വെഷമിക്കുക നിങ്ങള് രണ്ടാളും വഴക്കടിക്കുന്നത് കാണുമ്പോള്‍ ആണ്. സ്നേഹിക്കുന്നത് കാണുമ്പോള്‍ അല്ല…”

അവന്‍ പുഞ്ചിരിച്ചു.

“നിങ്ങള് രണ്ടു പേരും എന്നെ ഇതുവരേം വിഷമിപ്പിച്ചിട്ടില്ല…വഴക്കടിച്ച്…അതുകൊണ്ട് അമ്മ ഇപ്പം എന്ത് ഓര്‍ത്താണോ വെഷമിക്കുന്നെ, അതങ്ങ് മറന്നു കള… എന്നിട്ട് ഒന്ന് ചിരിച്ചേ…” കണ്ണുനീരിനിടയില്‍ അവളുടെ മുഖത്ത് അനുപമ ഭംഗിയുള്ള പുഞ്ചിരി വിടര്‍ന്നു.

“ഇപ്പഴാ അമ്മ എന്‍റെ പുന്നാര അമ്മ ആയത്…”

അവന്‍ അവളുടെ കവിളില്‍ അമര്‍ത്തി ഉമ്മ വെച്ചു.

“ഇനി വാ…”

അവന്‍ സൈക്കിളിന്‍റെ പിന്‍ഭാഗം കാണിച്ചുകൊണ്ട് പറഞ്ഞു. കൈയ്യിലെ സഞ്ചി ഹാന്‍ഡിലില്‍ വെച്ച് അവള്‍ അവന്‍റെ പിമ്പില്‍ സൈക്കിളില്‍ ഇരുന്നു.

സുധാകരന്‍ അന്ന് വൈകിയേ വരൂ എന്ന് പോരഞ്ഞിരുന്നു. ഓഫീസില്‍ പണി ഏറെയാണ്‌. നാളെയോ മറ്റന്നാളോ ഓഡിറ്റിങ്ങുണ്ടാവും. അതൊക്കെ ഒരു വിധം ഒതുക്കി കഴിയുമ്പോള്‍ വൈകും. അങ്ങനെ പറഞ്ഞാണ് അയാള്‍ രാവിലെ പോയത്. അതുകൊണ്ട് തന്നെ സുനിത അയാളെ പ്രതീക്ഷിച്ചില്ല സന്ധ്യക്ക്.

പ്രശാന്ത് ഡെന്നീസിന്‍റെ വീട്ടില്‍ പോയതാണ്. എന്തോ പ്രോജെക്ടോ റെക്കോഡ് എഴുതാനോ ഒക്കെ ഉണ്ടെന്നാണ് പറഞ്ഞത്.

അതുകൊണ്ട് തന്നെ അവള്‍ പണിയൊക്കെ ഒതുങ്ങിയതിനാല്‍ ടിവിയുടെ മുമ്പില്‍ ഇരുന്നു. പഴയ ഒരു സിനിമയാണ്. പടയോട്ടം. എന്നാലും ബോറടിക്കുന്ന ടൈപ്പ് അല്ലാത്തത് കൊണ്ട് അത് കാണാന്‍ അവള്‍ തീരുമാനിച്ചു.

അപ്പോള്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഗേറ്റ്‌ തുറന്ന് മാധവേട്ടന്‍ വരുന്നത് അവള്‍ കണ്ടു. അവള്‍ക്ക് അല്‍പ്പം ഭയം തൊന്നി. സുധിയേട്ടനില്ല. പ്രശാന്തോ ഡെന്നീസോ അടുത്തില്ല. ഈശ്വരാ!

അവള്‍ എഴുന്നേറ്റു.

“ആ മോളെ…”

സുധാകരന്‍ അവളെ നോക്കി ചിരിച്ചു. മദ്യത്തിന്‍റെ മണമുണ്ട് ചിരിയില്‍.അധികം കുടിച്ചിട്ടില്ല എന്ന് തോന്നുന്നു. അവളും ചിരിച്ചെന്നു വരുത്തി.

“അവന്‍ വന്നില്ല അല്ലെ?”

അകത്തേക്ക് കയറി അയാള്‍ അവളെ നോക്കി.

“കള്ളിപ്പെണ്ണ്‍ സിനിമേം കണ്ട് ഒറ്റക്ക് സുഖിക്ക്യാ അല്ലെ?”

അടുത്ത് കസേരയില്‍ ഇരുന്നുകൊണ്ട് അയാള്‍ അവളെ അടിമുടി നോക്കി. മുഖത്ത്, മാറില്‍, വയറില്‍, തുടകളില്‍, പിമ്പില്‍… സുനിതയ്ക്ക് തൊലി പൊളിയുന്നത് പോലെ തൊന്നി.

“ഓപ്പോള്‍ക്ക് എങ്ങനെ ഉണ്ട് മാധവേട്ടാ?”

Leave a Reply

Your email address will not be published. Required fields are marked *