ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 2 35അടിപൊളി 

ഞാൻ ബോധംകെട്ടു വീണു കിടന്നത് ചേച്ചി ജന്നലിൽ കൂടെ കണ്ടിട്ട് ഞാനെന്തോ തെമ്മാടിത്തരം കാണിക്കാൻ പോയിട്ട് വന്നു കിടക്കുകയാണെന്ന് കരുതി ഒരു പണി തരാൻ പുറത്തിട്ടു പൂട്ടിയതാണ്

കാര്യങ്ങൾക്കു ചെറിയൊരു വ്യക്തത വന്നത് കൊണ്ട് തലേന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളിൽ ചിലതെങ്കിലും ചേച്ചിയോട് പറയേണ്ടത് ആവശ്യമാണ്‌ എന്നെനിക്ക് തോന്നി

 

 

 

“ചേച്ചി ഞാൻ പറയുന്നത് ഒന്ന് കേൾക്കു

ഞാൻ മഴയത് കിടന്ന് സ്വപനം കാണുവൊന്നും അല്ലായിരുന്നു

ഞാൻ ബോധം കെട്ട് വീണതാണ്

എന്ത് കാഴ്ച കണ്ടിട്ടാണ് ഞാൻ ബോധം കെട്ടത് എന്ന് പറഞ്ഞാൽ ചേച്ചി ഞെട്ടി പോകും” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു കൊണ്ട് തുടർന്നു

“നമ്മുടെ പാലച്ചുവട്ടിൽ

 

 

“ആ

 

പാലച്ചുവട്ടിൽ പാതിരയ്ക്കു പൊട്ടൻ പൂരാടം കണ്ട് പരവശനായി പിടഞ്ഞുവീണു എന്നു ഒരു തലക്കെട്ടോടെ നീ കൊണ്ടുപോയി പത്രത്തിൽ കൊടുക്ക്

ഒന്ന് പോയെടാ ചെറുക്കാ

നീ കോളേജിൽ പോകാൻ നോക്കുന്നെങ്കിൽ പോകാൻ നോക്ക് “ എന്നു പൊട്ടിച്ചിരിച്ചു കൊണ്ട് ഇടയ്ക് കയറി പറഞ്ഞിട്ട് എന്റെ അരയിലെ പിടി വിട്ടിട്ട് ചേച്ചി തിരിഞ്ഞു നടന്നു

ചേച്ചി പിടി വിട്ടപ്പോൾ ഞാൻ കൂട്ടിപ്പിടിച്ചില്ലായിരുന്നു എങ്കിൽ എന്റെ മുണ്ട് അന്നേരം അഴിഞ്ഞു താഴെ വീഴുമായിരുന്നു

നിമിഷ നേരം കൊണ്ട് ചേച്ചിയുടെ ഭാവം വീണ്ടും മാറിയത് എന്നെ ഒന്നുകൂടെ കുഴക്കി

ഞാൻ പാതിരയ്ക്കു പുറത്ത് എന്തോ തെമ്മാടിത്തരം കാണിക്കാൻ പോയതാണെന്ന് തെറ്റിദ്ധരിച്ചതാണ് എങ്കിൽ ചേച്ചിയുടെ ദേഷ്യം പെട്ടെന്ന് എങ്ങനെ മാഞ്ഞു? പൂണുനൂലിന്റെ കാര്യം വീണ്ടും ചോദിച്ചതുകൂടി ഇല്ല

ഇനി തെറ്റിദ്ധാരണ മാറിയെങ്കിൽ നടന്നത് എന്താണെന്ന് കേൾക്കാൻ കൂട്ടാക്കാഞ്ഞത് എന്തായിരിക്കും? അടുക്കളയിൽ വച്ചു എന്റെ കാൽപെരുമാറ്റം കേട്ടിട്ടും അനങ്ങാതെ നിന്നയാൾ കുളപ്പുരയിൽ വന്നു തട്ടിക്കയറുന്നു എന്നിട്ട് പൊടുന്നനെ ഇടയ്ക് വെച്ചു ശാന്തമായി എല്ലാം ചിരിച്ചു തള്ളുന്നു

നിമിഷ നേരം കൊണ്ട് ഇങ്ങനെയൊക്കെ സ്വഭാവത്തിൽ മാറ്റം വരിക എന്നൊക്കെ പറഞ്ഞാൽ അതു ശെരിക്കും പേഴ്സണാലിറ്റി ഡിസോഡർ തന്നെയാവില്ലേ? നിന്ന നിൽപ്പിൽ ചോദ്യങ്ങളുടെ ഗംഗാപ്രവാഹം തലയിൽ തുടങ്ങി

തലേന്ന് രാത്രിയിലെ അനുഭവവും ഇപ്പോൾ ഉണ്ടായ അനുഭവവും എല്ലാം കൂടെ ചേർത്തു വെക്കുമ്പോൾ പെട്ടെന്ന് എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നത് പോലെ

ഇതൊരു സ്വപ്നമായിരിക്കുമോ? ഇനി അതല്ല എങ്കിൽ ഇതൊക്കെ എന്താണ്! ഇനിയും ആലോചിച്ചാൽ ഭ്രാന്ത് പിടിക്കും

ഉത്തരം അറിയാൻ സാധ്യത ഉള്ള ഒരാൾ അടുത്തു തന്നെയുണ്ടല്ലോ

മൂപ്പൻ

ഇന്ന് വൈകിട്ട് മൂപ്പന്റെ കുടിയിൽ പോയി എല്ലാത്തിന്റെയും വിശദീകരണം തേടണം

കൂടാതെ സൈക്കോളജി ഡിപ്പാർട്ടുമെന്റിലെ ജോർജ് സാറിനോടും അധികം വെളിപ്പെടുത്താതെ ഒന്ന് ചർച്ച ചെയ്യണം – മനസിലുറപ്പിച്ചു കൊണ്ട് ഞാൻ അകത്തളത്തിൽ കയറി തിണ്ണയിലൂടെ നടന്നു കോണിപ്പടി കയറി മുറിയിലേക്ക് വെച്ചു പിടിച്ചു

കര്ര്ര്, ക്യോ, ക്രർ, കിയോ, കര്ര്ര് എന്ന് പടികൾ കരഞ്ഞു കൊണ്ട് അകമ്പടി സേവിച്ചു

 

 

 

മുറിയിലെത്തി കതകു ചാരിയ ഞാൻ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു കട്ടിലിന്റെ ക്രാസിയിൽ ഇട്ടു

ചുരിക തിരികെ മെത്തയുടെ അടിയിൽ ഭദ്രമായി വെച്ചു

ജനാല അപ്പോളും തുറന്നു കിടക്കുന്നുണ്ട്

കൊളുത്തു പിടിപ്പിക്കാൻ ആരെയെങ്കിലും ഏൽപ്പിക്കണം

വീണ്ടും അവിടെയ്ക്കു പോയി പാലമരത്തിന്റെ ഭാഗത്തേക്ക്‌ നോക്കാനും എല്ലാം വീണ്ടും ഓർത്തെടുക്കാനും മനസ് സമ്മതിച്ചില്ല

ഒരു ഷഡ്ഢി എടുത്തിടാൻ ഭിത്തിയിലെ തടിയളമാരിയുടെ കതകു തുറന്നു

ഒരു നീല ഷഡ്ഢി എടുത്തു കുടഞ്ഞിട്ടു വലിച്ചു കയറ്റി

കുണ്ണയിൽ വല്ലാത്തൊരു വേദന പോലെ

തലേന്നത്തെ പരാക്രമം ഒക്കെയും ശെരിക്കും സംഭവിച്ചത് തന്നെയെന്ന് ഒന്നുകൂടെ ഉറപ്പായി

ഇടാനുള്ള ഷർട്ടും പാന്റും ഇസ്തിരി ഇടാനായി എടുത്തിട്ട് കതകടച്ചു തിരഞ്ഞപ്പോളാണ് കട്ടിലിൽ എന്റെ അലക്കിതേച്ച ഒരു ജോഡി ഷർട്ടും പാന്റും പിന്നെയൊരു ഷഡ്ഢിയും മടക്കി തയ്യാറാക്കി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *