ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 3 6അടിപൊളി 

 

“വിഷമം ആയിട്ട് അല്ലടാ ഒരു തരം നൊമ്പരം ആണു. അതുപോലെ അവളോടൊപ്പം പണ്ട് പാറയിടുക്കിൽ ചിലവിട്ട നിമിഷങ്ങൾ. അതിന്റെ അർത്ഥതലങ്ങൾക്കു ഇന്ന് വേറെ പരിവേഷമാണ്. ഏഴു നിറങ്ങളാണ്. അതു പുറത്തേക്ക് അണ പൊട്ടി ഒഴുകാൻ വെമ്പുന്നു” എന്നു ഞാൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും മനസ്സിലാവാതെ ശേഖരൻ വായും പൊളിച്ചു എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. എന്റെ സാഹിത്യഭാഷ കേട്ട് മിഴിച്ചു നിന്ന അവനെ കണ്ടപ്പോൾ അറിയാതെ എനിക്ക് ചിരിപൊട്ടി. ഞാനൊന്ന് ചിരിച്ചു കൊണ്ട് കൂട്ടിച്ചേർത്തു.

 

“നീ അന്തം വിടണ്ട. പറഞ്ഞതിന്റെ അർത്ഥം എനിക്ക് അവളെ ഓർത്തിട്ട് കഴയ്ക്കുന്നു എന്നെ ഒള്ളു”

 

അത് കേട്ടപ്പോൾ ശേഖരനും പൊട്ടിച്ചിരിച്ചു.

 

“ഹഹഹ.. ഇത്‌ ഇങ്ങനെ നാടകത്തിലും സിനിമായിലും ഒക്കെ പറയുന്നത് പോലെ പറഞ്ഞാൽ എനിക്ക് എങ്ങനെ മനസ്സിലാകാനാണ് തമ്പ്രാ.. ഇനിയിപ്പോ കൊച്ചമ്പ്രാട്ടി നാട്ടിൽ ഇല്ലെങ്കിലും ഇതിനു പരിഹാരം വേറെയും ഉണ്ടല്ലോ!”

 

അവന്റെ മറുപടിയിൽ ഒരല്പം ശൃംഗാരം കലർന്നിരുന്നു.

 

“വേറെ പരിഹാരമോ?” ഞാൻ അതിശയോക്തി പ്രകടിപ്പിച്ചു. അപ്പോൾ അവൻ ഒന്നുകൂടെ അടുത്തേക്ക് കുന്തക്കാലിൽ നീങ്ങി ഇരുന്നിട്ട് വേറാരും കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് പറയും പോലെ ശബ്ദം അല്പം താഴ്ത്തി കൊണ്ട് പറഞ്ഞു:

 

“കൊച്ചമ്പ്രാന് താരേച്ചിയെ അറിയില്ലേ? മന്ത്രവാദിനി എന്ന് വിളിക്കുന്ന താര?”

 

അവളുടെ പേർ കേട്ടപ്പോൾ എന്റെ നെഞ്ചിൽ കൂടെ ഒരു വെള്ളിടി പാഞ്ഞു.

 

“ഹാര്.. ആ ഒരുമ്പെട്ടവളോ?” ഞാനൊന്ന് ഞെട്ടി കൊണ്ട് ശേഖരനെ നോക്കി.

 

താരയെ പറ്റി അറിയാവുന്നതു ആയിട്ട് രണ്ടു കാര്യങ്ങൾ മാത്രമേയുള്ളു – നാട്ടിലെ സവർണ്ണർ ആയ ആണുങ്ങളെ എല്ലാവരെയും വശീകരിച്ചു വീട്ടിൽ എത്തിച്ചു കാമം തീർത്ത ശേഷം അവരുടെ ലിംഗങ്ങൾ മുറിച്ചെടുത്തു സൂക്ഷിച്ചിട്ട് അതു കൊണ്ട് മന്ത്രവാദം ചെയ്തു നാട് മുടിക്കാൻ കച്ച കെട്ടി ഇറങ്ങിയവൾ – പച്ച ചാണകത്തിനു പോലും തീ പിടിപ്പിക്കാൻ പോന്ന വിധമുള്ള കാമാഗ്നി ഉള്ളിലും അതിനു പോന്ന ഒരു ശരീരവും ഉള്ളവൾ ആയത് കൊണ്ട് അവളുടെ സാമീപ്യം പോലും ബ്രഹ്മചര്യം നഷ്ടപ്പെടാൻ ധാരാളമാണ്. ഏഴു വാര ദൂരത്തു മാറി നടന്നു കൊള്ളണം.

 

നാട്ടിലെ സവർണ്ണ കുലത്തിലുള്ള പുരുഷ പ്രജകളെ ഹരിശ്രീ ഗണപതായേ നമഃ എന്ന് എഴുതിക്കുന്ന കൂട്ടത്തിൽ പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് “ദുർമരണത്തിന്റെയും രതിയുടെയും വക്താവായ മന്ത്രവാദിനി താരയിൽ നിന്നും എത്രത്തോളം ദൂരം പാലിക്കാമോ അത്രത്തോളം ദൂരം പാലിക്കുക” എന്നുള്ളത്. അത്രത്തോളം താരയെ സവർണ്ണ കുലത്തിലുള്ളവർ വെറുപ്പോടെ ഭയന്നിരുന്നു. പക്ഷെ അതിന്റെ കാര്യവും കാരണവും ആർക്കുമറിയില്ല. ചോദിക്കാനും പാടില്ല. അവളുടെ പേര് ഉച്ചരിക്കുന്നത് പോലും കൊടിയ അപരാധമായി കണക്കാക്കിയിരുന്നു.

 

ശേഖരൻ ഒന്ന് ഊറി ചിരിച്ചു.

 

“കൊച്ചമ്പ്രാന് വല്ല നൊസ്സും ഉണ്ടോ നാട്ടിൽ ഉള്ളവർ പറഞ്ഞു നടക്കുന്ന ഓരോ കഥയ്ക്ക് കൂടെ തുള്ളാൻ! താരേച്ചി ഭയപ്പെടേണ്ട ആളൊന്നുമല്ല. പിന്നെ ഇവരൊക്കെ ഓരോ കഥ പറയുന്നതിന് വേറെ കാര്യമുണ്ട്”

 

ശേഖരന്റെ ചിരിച്ചു കൊണ്ടുള്ള വർത്തമാനം കേട്ടപ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് താരയെ പറ്റി ഒരു കൗതുകം ഉളവായി. കഥകളിലെ താര അല്ല യഥാർത്ഥ താര എങ്കിൽ താര ശെരിക്കും ആരാണ്? എന്തിനാണ് അവളെ ഇത്രത്തോളം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നത്? എന്റെ മനസ്സിൽ ചോദ്യശരങ്ങൾ ഉയർന്നു.

 

“അവളെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളത് ഒന്നും നീ പറയുന്നത് വേറൊന്നും. എനിക്കൊന്നും മനസ്സിലാവുന്നില്ല” ഞാൻ കല്ലിൽ നിന്നും എഴുനേറ്റു മൂട്ടിലെ പൊടി തട്ടി കൊണ്ട് പറഞ്ഞു.

 

“പറഞ്ഞു വരുമ്പോൾ…” ശേഖരൻ അത്രയും പറഞ്ഞു കൊണ്ട് എഴുനേറ്റു. ശബ്ദത്തിൽ എഴുനേൽക്കുന്നതിന്റെ പ്രയാസം നിഴലിച്ചു. “എനിക്കും കാര്യമായിട്ട് ഒന്നും അറിയില്ല. താരയെ പറ്റി ആളുകൾ പറയുന്നത് കേട്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും മറ്റു ചില കാരണങ്ങൾ കൊണ്ട് ആളുകൾ അവളെ വേട്ടയാടുന്നതാണെന്നും എന്നോട് ഒരിക്കൽ മൂപ്പൻ പറഞ്ഞത് ഞാനിപ്പോ അതുപോലെ പറഞ്ഞെന്നെ ഒള്ളു.. അത് തന്നെയല്ല..” ഒന്ന് നിർത്തിയിട്ട് അവൻ തുടർന്നു

Leave a Reply

Your email address will not be published. Required fields are marked *