അടിയാൻമാർ വാഴുന്നിടം 22അടിപൊളി  

 

ആശാൻ കുട്ടിരാമനെ നോക്കി.. അവൻ അടുത്ത് ചെന്ന് ആശാനെ പിടിച്ച് കട്ടിലിൽ നിന്ന് നിലത്തിറക്കി.. കുമാരൻ ആശാന്റെ പാദങ്ങളിൽ തൊട്ടു..ആശാൻ അവന്റെ തലയിൽകൈ വെച്ച് അനുഗ്രഹിച്ചു.. കുട്ടിരാമൻ നിവരാതെ അവിടെത്തന്നെ നാല് കാലിൽ നിന്നു… ആശാൻ നീലിയേയും, കുട്ടിരാമനേയും ഒന്ന് നോക്കി.. അവർ വേഗം കണ്ണുകളടച്ചു.. ഇനി കുറച്ച് നേരത്തേക്ക് കണ്ണ് തുറക്കാൻ പാടില്ലെന്ന് അവർക്കറിയാം..ആശാൻ ഭക്തിയോടെ ഒരു ഭരണിയെടുത്തു.. അത് തുറന്ന് ഒരു ദ്രാവകം വിരലിൽ തോണ്ടി പ്രാർത്ഥനയോടെ കുമാരന്റെ രണ്ട് ചെവിയുടെ പുറകിലും തേച്ചു.. പിന്നെ അവന്റെ നെറ്റിത്തടത്തിലും..

 

ഒരു കാട്ടുമൃഗത്തിന്റെ ഭയപ്പെടുത്തുന്ന മുരൾച്ച കേട്ട് നീലിയും കുട്ടിരാമനും കണ്ണുകൾ തുറന്നു.. തൊട്ടുമുന്നിൽ ഒരു കൂറ്റൻ പന്നി നിൽക്കുന്നത് കണ്ട് നീലിയൊന്ന് പേടിച്ചു.. പിന്നെ ഒരു ചിരിയോടെ മുന്നോട്ട് വന്ന് ആ പന്നിയെ അരുമയോടെ തലോടി..

 

“കുമാരാ… സൂക്ഷിക്കണം… ചെല്ല്… ചെന്ന് കാര്യസ്ഥന്റെ ജീവനെടുത്തിട്ട് വാ…”..

 

ആ പന്നിയൊന്ന് തലയാട്ടി.. പിന്നെ ഒന്ന് മുരണ്ട് കൊണ്ട് പുറത്തേക്ക് നടന്നു.. അത് മുറ്റത്തേക്കിറങ്ങി തൊടിയിലൂടെ നടന്ന് പോകുന്നത് കുട്ടിരാമനും, നീലിയും നോക്കി നിന്നു..

 

“ഇനി ഞാനൊന്ന് കിടക്കട്ടെ… വല്ലാത്ത ക്ഷീണം… “..

 

അത് പറഞ്ഞ് ആശാൻ കട്ടിലിൽ കയറിക്കിടന്ന് കണ്ണടച്ചു..

 

“ എന്നാ ഞാനും ഇറങ്ങുകയാ ആശാനേ…”..

 

യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയ കുട്ടിരാമനെ നീലി പിടിച്ച് നിർത്തി..എന്താ എന്ന അർത്ഥത്തിൽ കുട്ടിരാമൻ അവളെ നോക്കി.. നീലി നാവ് പുറത്തേക്കിട്ട് ചുണ്ടിലൊന്ന് നക്കിക്കാണിച്ചു..പിന്നെ കുട്ടിരാമന്റെ കയ്യിൽ പിടിച്ച് കണ്ണടച്ച് കിടക്കുന്ന ആശാന്റെ മുന്നിലൂടെത്തന്നെ അകത്തേക്ക് നടന്നു.. മുറിയിലെത്തിയ നീലി , കുട്ടിരാമനോട് നിലത്ത് കിടക്കാൻ പതിയെ പറഞ്ഞു.. അവൻ പായയിലേക്ക് മലർന്ന് കിടന്നു.. അരയിൽ ചുറ്റിയ തുണിയഴിച്ച് നിലത്തേക്കിട്ട നീലി, കുട്ടിരാമനെ ഞെട്ടിച്ച് കൊണ്ട് അവന്റെ മുഖത്തേക്കാണിരുന്നത്.. ഒലിക്കുന്ന പൂറ് അവനെ കൊണ്ട് തീറ്റിച്ച് നീലി ആർത്ത് വിളിച്ചു..

 

✍️… വിജനമായ മൺപാതയിലൂടെ നടക്കുകയാണ് ഒടിവിദ്യയിലൂടെ പന്നിയുടെ രൂപം സ്വീകരിച്ച കുമാരൻ.. അവന്റെയുള്ളിൽ പ്രതികാര ദാഹം ആളിക്കത്തുകയാണ്.. ശരിക്കും കാര്യസ്ഥനെ നേരിട്ട് കൊല്ലാനാണ് അവനാഗ്രഹം… അയാൾ ചെയ്തതിന് എണ്ണിയെണ്ണി പകരം ചോദിച്ച് ഇഞ്ചിഞ്ചായി കൊല്ലണം..പക്ഷേ തൽക്കാലമതിന് നിവൃത്തിയില്ല.. ഇത് ചെയ്തത് ഒരു മനുഷ്യനാണെന്ന് ആരുമറിയാൻ പാടില്ല..എന്നാലും ഈ രൂപത്തിൽ താൻ കാര്യസ്ഥനെ വേദനിപ്പിച്ചേ കൊല്ലൂ.. പുലരും വരെ അയാളെ കൊല്ലാതെ വേദനിപ്പിക്കും..

 

രാവ് രണ്ടാം യാമത്തിലേക്ക് കടക്കുകയാണ്.. കുമാരൻ പാടത്തെത്തി.. വിശാലമായിക്കിടക്കുന്ന പാടത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരു പ്രകാശം കാണാം..അത് കാര്യസ്ഥൻ ചൂട്ടും മിന്നിച്ച് വരികയാണ്..ഏതോ അടിയാത്തിപ്പെണ്ണിനെ നശിപ്പിക്കാൻ പോയ തമ്പ്രാന് കൂട്ട് പോയതാണ് കൈമൾ..തമ്പ്രാനെ കോലോത്താക്കി അയാളുടെ വീട്ടിലേക്ക് നടക്കുകയാണ്..

ഈ പാടം മുറിച്ച് കടന്ന് വേണം കൈമൾക്ക് വീട്ടിലെത്താൻ..

 

തന്റെ അവസാന യാത്രയാണിതെന്നറിയാതെ ഒരു മൂളിപ്പാട്ടൊക്കെ പാടി നടക്കുകയാണ് കൈമൾ.. അയാൾക്ക് രാത്രിയും പകലും ഒരുപോലെയാണ്.. യാതൊന്നിനേയും പേടിയില്ല.. ഈ ദേശത്തെ അടിയാന്മാർ മാത്രമല്ല, ഒരു ജീവജാലവും തനിക്കെതിൽ വരില്ലെന്ന് കൈമൾക്കറിയാം..ആരേലും വന്നാൽ അവൻ ജീവനോടെ പോവുകയുമില്ല..

 

ഇരയെ കണ്ട വന്യമൃഗത്തിന്റെ മുരൾച്ച പോലെ ഒരു ശബ്ദം കേട്ട് കൈമളൊന്ന് നിന്നു..എങ്കിലും അയാൾക്ക് പേടിയൊന്നും തോന്നിയില്ല… അയാൾ കയ്യിലിരുന്ന് ചൂട്ട് മിന്നിച്ച് മുന്നിലേക്ക് നോക്കി.. കുറച്ച് ദൂരെ എന്തോ തിളങ്ങുന്നത് പോലെ അയാൾക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *