“ഹേയ്. അവൻ കള്ളുകുടിക്കയൊന്നും ഇല്ല. നമ്മടെ തെരുവത്തെ സരോജിനി ടീച്ചറുടെ മകനാ. ബാംഗ്ലൂരിൽ എഞ്ചിനീയർ ആണ്. ഒരു വർഷം കഴിഞ്ഞിട്ട് ഇന്നാ ഞാൻ കാണുന്നത്.”
അമ്മിണി പറഞ്ഞു. സംഗീത അവളുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരുന്നു. തെരുവത്ത് വീട് കുറച്ച് ദൂരെയാണ്, അതുകൊണ്ട് സംഗീതയ്ക്ക് ഹരിയെ അത്ര പരിചയം ഇല്ലായിരുന്നു. അഞ്ജു പക്ഷേ അതത്ര കാര്യമാക്കിയില്ല. അവർ അമ്പലത്തിലേക്ക് പ്രവേശിച്ചു തൊഴുതു പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി മടങ്ങി. തിരിച്ചു വരുമ്പോൾ അഞ്ജു പലചരക്ക് കടയിൽ കയറി ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങി. അമ്മിണിയും സംഗീതയും റോഡിൽ നിന്നതേയുള്ളൂ.
“അമ്മിണിയേടത്തീ, എന്തൊക്കെയുണ്ട് വിശേഷം.?”
ഹരി അമ്മിണിയോട് ലോഹ്യം പറഞ്ഞു. ചായക്കടയിൽ നിന്ന് പുറത്തേക്കിറങ്ങി നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.
“നല്ല വിശേഷം മോനെ.
നീ എപ്പോഴാ വന്നത്.?”
“രണ്ടീസായി. കുറേയായില്ലേ എല്ലാരേയും കണ്ടിട്ട്. ഒന്ന് പുറത്തേക്കിറങ്ങാമെന്നു കരുതി.”
“അത് നന്നായി. നാടും കൂടും അങ്ങിനങ്ങു വേണ്ടന്ന് വെക്കാൻ പാടില്ലല്ലോ.”
“ചേച്ചീ, സംഗീതയ്ക്ക് നമ്മളെയൊന്നും അത്ര പിടിച്ചില്ലെന്നു തോന്നുന്നല്ലോ. മുഖത്തോട്ട് പോലും നോക്കുന്നില്ല,കണ്ടില്ലേ.”
അവൻ സംഗീതയെ നോക്കി ചെറുചിരിയോടെ പറഞ്ഞു. സംഗീത അത് കേട്ടപ്പോൾ ഒന്ന് ഞെട്ടി. അഞ്ജു ഒന്ന് തിരിഞ്ഞു നോക്കി.
“അവളെ നല്ല കൊച്ചാ. അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങടെ വേണ്ടാത്തടം നോക്കിയിരിക്കുന്ന ചെക്കന്മാരെയൊന്നും അവൾക്ക് ഇഷ്ടല്ല.”
“അയ്യേ..ചേച്ചീ..ഞാൻ ചുമ്മാ ഒന്ന് വന്നെന്നേയുള്ളൂ. ഞാൻ അതൊന്നും ഉദ്ദേശിച്ചു വന്നതല്ല.”
“എങ്കിൽ മോൻ സംഗീതയെ നോട്ടംവച്ചാൽ നടക്കും, അല്ലെങ്കിൽ നീ വായും പൊളിച്ചു നോക്കി ഇരിക്കത്തേയുള്ളൂ.”
അമ്മിണി കുടുകുടാ ചിരിച്ചുകൊണ്ട് പറഞ്ഞു. സംഗീത നാണം കൊണ്ട് ചൂളി അമ്മിണിയുടെ കൈത്തണ്ടയിൽ നുള്ളി. എങ്കിലും അവന് തന്റെ പേര് അറിയാമെന്ന ചിന്ത അവളുടെ മനസ്സിൽ ചെറിയൊരു കുളിരു കോരിയിട്ടു. കടയിൽ നിന്നിറങ്ങിയ അഞ്ജു അവനെ ഒന്ന് നോക്കിയിട്ട് അവരോടൊപ്പം നടന്ന് നീങ്ങി. റോഡിൽ നിന്നിറങ്ങി വയലിലേക്ക് പ്രവേശിച്ചപ്പോൾ സന്ധ്യയുടെ കുളിരുമായി നേർത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അകലെ, വൃക്ഷങ്ങൾക്ക് മുകളിൽ ആകാശം സംഗീതയുടെ കവിൾത്തടം പോലെ ചുവന്നു തുടുക്കുകയും ചെമ്മുകിലുകളുടെ അരികുകൾ അവളുടെ മിഴികൾ പോലെ തിളങ്ങുകയും ചെയ്തു. നടവരമ്പിന്റെ നേർരേഖയിലൂടെ ഒന്നിനു പിറകെ ഒന്നായി അവർ നടന്നു നീങ്ങുകയും തന്റെ പിന്നിൽ അല്പം ദൂരെയായി നടന്നു വരുന്ന ഹരിയുടെ സാന്നിധ്യം മറ്റു രണ്ടുപേരെയും അറിയിക്കാതെ സംഗീത മനസ്സിൽ ഒതുക്കി നിർത്തുകയും ചെയ്തു.
അമ്മിണിയും സംഗീതയും വീട്ടിലേക്കുള്ള വഴിയിലേക്ക് മാറി നടന്നപ്പോൾ, സംഗീത തന്റെ പിന്നിൽ വന്നുകൊണ്ടിരുന്ന ഹരിയെ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി. അവരുടെ മിഴികൾ ഉണ്ടാക്കുകയും ഹരി സൗഹൃദത്തിൽ പുഞ്ചിരിക്കുകയും ചെയ്തു. പക്ഷെ അജ്ഞാതമായൊരു ഉൾപ്പിടച്ചിൽ കാരണം അവൾ വേഗം അവിടെ നിന്ന് നടന്നു നീങ്ങി. അവരോട് യാത്രപറഞ്ഞു അഞ്ജു അവളുടെ വീട്ടിലേക്ക് നടന്നു നീങ്ങുകയും, വയൽപ്പറമ്പ് താണ്ടി അഞ്ജുവിന്റെ കുറച്ച് പിന്നിലായി നടന്നു നീങ്ങുന്ന ഹരി ഇടവഴിയിലേക്ക് കയറി സംഗീതയുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു.
രാത്രി ഏറെ വൈകിയിരിക്കുന്നു. കുറച്ച് ദൂരെയുള്ള ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം. നനവ് മാറിയിട്ടില്ലാതെ പൂർച്ചാലിൽ പാതിതളർന്ന തന്റെകുണ്ണയിലേക്ക് അമർത്തി ഉരച്ചുകൊണ്ട് കിടന്ന് തന്റെ ഭൂതകാലത്തിലേക്ക് ഓർമ്മകളെ പരാതിവിട്ട സംഗീതയുടെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ട് വാഹിദ് കിടന്നു. ഇളം തണുപ്പ് തളം കെട്ടിനിൽക്കുന്ന മുറിയിലെ നിശബ്ദതയിൽ അവളുടെ ശരീരത്തിന്റെ ചൂടിൽ ചേർന്നു കിടക്കാൻ വല്ലാത്തൊരു സുഖം തോന്നി. അവന്റെ ഭാരിച്ച ശരീരം ചുറ്റിപ്പിടിച്ചു ചേർന്ന് കിടന്ന് സംഗീത വീണ്ടും തന്റെ ജീവിതത്തിലേക്ക് ഓർമ്മകളെ വലിച്ചിഴച്ചു.
