കളിയാട്ടങ്ങൾ – 3 Likeഅടിപൊളി  

(അദ്ധ്യായം 11)

രാത്രി.!

പി.ജിക്ക്‌ അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മൊബൈലിൽ നോക്കി ഉറക്കം വരാതെ കിടക്കുന്ന സംഗീതയുടെ മനസ്സിലേക്ക് ഹരിയുടെ ചിന്തകൾ അനാവശ്യമായി കടന്ന് വന്നു. മൊബൈൽ മാറ്റി വച്ചിട്ട്, മഴപെയ്തൊഴിഞ്ഞ തൊടിയിലെ വാഴയിലയുടെ നനവിലേക്ക്, മേഘപ്പാളികളിൽ നിന്ന് നാണിച്ചു നാണിച്ചു പുറത്തേക്കിറങ്ങിവന്ന നിലാവിന്റെ വെളിച്ചത്തിന്റെ തിളക്കം പാതിചാരിയ ജാലകത്തിലൂടെ നോക്കിക്കൊണ്ട്, കണ്ണുകളിൽ

നക്ഷത്രങ്ങളുമായി സംഗീത നെറ്റിയിൽ കൈത്തണ്ട ചാരി കിടക്കയിൽ മലർന്നു കിടന്നു. എല്ലാ വൈകുന്നേരങ്ങളിലും തന്നെ കാണാൻ ചായക്കടയുടെ അടുത്തുള്ള ആൽമരത്തിനടുത്തു വന്നുനിൽക്കുന്ന ഹരി.

അല്ല, ഹരിയേട്ടൻ.!

തന്നെ കാണാൻവേണ്ടിയാണെന്ന് സമ്മതിക്കാൻ മനസ്സില്ലാതെ, അഞ്ജുവിനെ നോക്കുന്നത് പോലെ നിൽക്കുകയും അമ്മിണി ചേച്ചിയോട് ലോഹ്യം പറയുകയും തന്നെ അവഗണിച്ചു അഞ്ജുവിനോട് മനപ്പൂർവ്വം കിന്നാരം പറഞ്ഞു നാണമില്ലാതെ കൊഞ്ചികുഴയുകയും ചെയ്യുന്ന ഹരിയേട്ടൻ.! കള്ളനാണ്, എങ്ങിനെ പെണ്ണിനെ മയക്കണമെന്ന് നന്നായറിയാം. അവനെ എന്നും കണ്ടു തുടങ്ങിയതോടെ അമ്മിണി ചേച്ചി തന്നെ നോക്കി കള്ളച്ചിരി ചിരിക്കാനും തുടങ്ങിയിരിക്കുന്നു. ഇനി തന്നെക്കുറിച്ച് വല്ലതും ചേച്ചിയോട് ചോദിക്കുകയോ പറയുകയോ ചെയ്തുകാണുമോ? തന്നെക്കുറിച്ച് അന്വേഷിക്കുന്നുണ്ടാവുമോ? കോളേജ് തുടങ്ങാൻ ഇനി അധിക ദിവസങ്ങളില്ല, പിന്നീട് ഹോസ്റ്റലിൽ നന്നായിരിക്കും പഠനം. ഹരിയേട്ടനും തിരിച്ചു ബാംഗ്ലൂരിലേക്ക് മടങ്ങും. ഒന്ന് മിണ്ടിതുടങ്ങാൻ എന്താണൊരു വഴി.? തന്നോട് മിണ്ടുന്നതൊക്കെ ഇച്ചിരി തമാശയാക്കിയും കളിയാക്കിയും ആണല്ലോ. അതല്ലേ താനും മുഖം വീർപ്പിച്ചു നിൽക്കുന്നത്.!

കട്ടിമീശയും കട്ടതാടിയും കറുത്തു വലിയ കണ്ണുകളും തിങ്ങിനിറഞ്ഞ തലമുടിയും മാത്രമല്ല, ആ ചുവന്ന് തടിച്ച ചുണ്ടുകൾ..! കടിച്ചു പറിക്കാൻ തോന്നും.!ഹിഹിഹീ.. അയ്യേ.. എന്റെ താഴെ ന്തുവാ തരിപ്പ് വരുന്നത്. നനയുന്നുണ്ടല്ലോ. ഓഹ്.. ഹരിയേട്ടാ, ചേട്ടനെ കുറിച്ച് ഓർക്കുമ്പോ തന്നെ താൻ ആകെ പൂത്തുലഞ്ഞു പോകുവാണല്ലോ.. സംഗീത നാണം വന്നിട്ട് നെറ്റിയിൽ നിന്ന് കൈമാറ്റി കണ്ണുകൾ പൊത്തി. അവൾക്ക് ചെറുതായി കിതക്കുകയും മുലകൾ ഉയർന്നു താഴുകയും പൂറിന്റെ അല്ലികൾക്കിടയിലേക്ക് നീര് കിനിഞ്ഞു ഉടലിനു തളർച്ച അനുഭവപ്പെടുകയും ചെയ്തു. അതോടെ ഹരിയുടെ ചിന്തകൾ മാഞ്ഞുപോവുകയും, അമ്മിണിയെ ഓർമ്മയിൽ തെളിഞ്ഞു വരികയും ചെയ്തു. ഇന്ന് ഉച്ചമുതൽ അവൾ ആകെ ആർദ്രമായി മാറിയിരുന്നു.

തന്നെക്കുറിച്ച് ഹരി വല്ലതും ചേച്ചിയോട് പറയുകയോ അന്വേഷിക്കുകയോ ചെയ്യുന്നുണ്ടാകുമോ എന്നറിയാൻ വേണ്ടിയായിരുന്നു അവൾ ഉച്ചയ്ക്ക് അമ്മിണിയുടെ വീട്ടിലേക്ക് ചെന്നത്. വീട്ടിൽ നിന്നിറങ്ങി വാഴയും മറ്റു മരങ്ങളുടെയും ഇടയിലൂടെ പറമ്പിലൂടെ നടന്നു. മഴക്കാലമാണ്, ചെറിയ രീതിയിൽ ചാറ്റൽ മഴയുണ്ട്. അവൾ വേഗം പറമ്പിൽ നിന്ന് അമ്മിണിയുടെ പറമ്പിലേക്ക് കടന്ന് ഒതുക്കുകല്ലുകൾ ഇറങ്ങി മുറ്റത്തെത്തി. മുൻവശം വാതിൽ അടച്ചിരിക്കുന്നത് കണ്ടപ്പോൾ ആദ്യം അവരവിടെ ഉണ്ടാവില്ലെന്ന് കരുതി ശങ്കിച്ചു പിൻവശത്തേക്ക് ചെന്നു. അടുക്കള വാതിലും അടച്ചിട്ടുണ്ട്. മഴ കുറച്ച് ശക്തിയാർജ്ജിച്ചു തുടങ്ങി. തിരികെ വീട്ടിലേക്ക് പോകണോ വേണ്ടയോ എന്ന ശങ്കയോടെ കുറച്ച് നേരം അടുക്കളഭാഗത്ത് ഒതുങ്ങി നിന്നിട്ട് ഇറയത്ത് ചുമരിനോട് ചേർന്ന് നനയാതെ വീടിന്റെ പിൻവശം വഴി നടന്നപ്പോൾ അമ്മിണിയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടത് പോലെ അവൾക്ക് തോന്നി.

ആരോടായിരിക്കും ചേച്ചി ഇങ്ങനെ സംസാരിക്കുന്നത്. അച്ചുവേട്ടൻ ഇവിടില്ല, തന്റെ അച്ഛന്റെ കൂടെ ടൗണിൽ പോയിരിക്കുകയാണ്. ഫോണിൽ ആരോടെങ്കിലും സംസാരിക്കുകയായിരിക്കുമോ? ചേച്ചിക്ക് ആരോടെങ്കിലും പ്രണയമുണ്ടാകുമോ? സംസാരരീതി കേൾക്കുമ്പോൾ ആസ്വഭാവികമായ വൈകാരിക ഭാവം വ്യക്തമാകുന്നുണ്ട്. സംഗീതയ്ക്ക് തമാശ തോന്നി. അവൾ അടച്ചിട്ടിരിക്കുന്ന ജാലകത്തിന്റെ അടുത്തേക്ക് നീങ്ങി. ജാലകത്തിന്റെ പോള ചേർത്തടച്ചിട്ടുണ്ടെങ്കിലും കൊളുത്ത് ഇട്ടിരുന്നില്ല. ചെറിയ വിടവ്‌ അവശേഷിക്കുന്നുണ്ടായിരുന്നു. അവൾ ചുമരിനോട് ചേർന്നു നിന്ന് കാത്തുകൂർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *