കാമ സുഗന്ധിയല്ലേ ? 1

“സമ്മതിച്ചു…”

ഗ്രേസി പറഞ്ഞു.

“വലിപ്പത്തിന്‍റെ കാര്യത്തി നിന്‍റെ മൊലയേക്കാ വലുതാ എന്‍റെ. പക്ഷെ ഞാന്‍ നിന്നെപ്പോലെ പന്ത് കളിക്കാര് അത് എടുത്ത് പൊക്കിയിളക്കുന്നത് പോലെ അനക്കീം ഉരുട്ടീം ഒന്നും ഞാന്‍ നടക്കുന്നില്ല…”

“ഒന്ന് പോ, അമ്മെ!”

അവള്‍ മുഖം വീര്‍പ്പിച്ചു.

“സ്വന്തം വീട്ടില്‍ ഇഷ്ട്ടത്തോടെ ഓടി നടക്കുന്നത് അല്ലെയുള്ളൂ ഞാന്‍… അത് പോട്ടെ അമ്മയെന്തിനാ ചെറുക്കന്റെ കാര്യം പറഞ്ഞെ? അവനെന്നാ?”

“അത് നീ ഈ കണ്ടമാനം മുഴുപ്പ് ഒള്ള മൊലേം, പാവാട ഒക്കെ പൊക്കിപ്പിടിച്ച് നിന്‍റെ തൊട വണ്ണോം ഒക്കെ കാണിച്ചു നടന്നാ….കാര്യം ആങ്ങളയാ…എന്നാലും ചോരേം നീരും ഒള്ള ഒരു ചെറുപ്പക്കാരനാ അവന്‍!”

ലിസി ഗ്രേസിയെ മിഴിച്ചു നോക്കി.

“നീ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട…”

ഗ്രേസി തുടര്‍ന്നു.

“അത് മാത്രമല്ല…എപ്പഴും ആ വൃത്തികെട്ട മാസിക ഒക്കെ വായിച്ച് അവനെപ്പോഴും ഒരു പരുവമായാ ഇരിക്കുന്നെ! എന്നതാ അതിന്‍റെ പേര്? പയറോ?”

“പയറല്ല…”

ലിസി ചിരിച്ചു.

“ഫയര്‍..ഫയര്‍..എന്നുവെച്ചാല്‍ തീയ്…”

“എന്നാ തീയായാലും കാറ്റായാലും പൊകയായാലും അങ്ങനത്തെ മാസിക ഒക്കെ എന്തിനാ അവന്‍ വായിക്കുന്നേ? അതിന്‍റെ ആദ്യത്തെ പേജ് മൊതല്‍ക്ക് മൊത്തം വൃത്തികേടാ..തുണി ഒന്നും ഉടുക്കാത്ത എല്ലാം കാണിച്ച്…”

“എല്ലാം കാണിച്ച് ഒന്നും അല്ല അമ്മെ..”

അവ്കാല്‍ വീണ്ടും ചിരിച്ചു.

“ബ്രാ ഒക്കെ ഇട്ടാ…പാന്‍റ്റി ഒക്കെ ഉണ്ടാവും…പാന്റി ഒക്കെ ഇടുന്നതും ഇടാത്തതും ഒക്കെ കണക്കാണേലും…”

ഗ്രേസിയുടെ മുഖത്തെ അനിഷ്ടം മാറിയില്ല.

“എന്‍റെ അമ്മെ…”

ലിസി അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ചെറുക്കന്‍ അത് വായിച്ചെന്നും വെച്ചെന്നാ? ഒന്നുവല്ലേലും അവന് വയസ്സ് പത്ത് ഇരുപത്തി ഒന്നായില്ലേ? മാത്രവല്ല ഒളിച്ചും പാത്തും ഒന്നും അല്ലല്ലോ…ആരും , ഒരു പെണ്ണും അവനെ പറ്റി കമ്പ്ലൈയിന്റ്റ് പറഞ്ഞിട്ടില്ല. പടുത്തത്തില്‍ ഒരു ഉഴപ്പും ഇല്ല…വെളീല്‍ അങ്ങനെ ടൈം ഒന്നും കളയുന്നില്ല…അവന്‍റെ പ്രായത്തിലുള്ള പിള്ളേര് അങ്ങനെയാണോ? വല്ലപ്പോഴും സിഗരെറ്റ്‌ വലിയുണ്ട്. അതും പുറത്ത് പോയി വലിക്കില്ല. വീട്ടിന്‍റെ അകത്ത് അല്ലെ ഉള്ളൂ…?”

ഗ്രേസി ഒന്നും പറയാതെ മകളെ നോക്കി.

“സ്വന്തം അങ്ങള എന്‍റെ മൊലേം കുണ്ടീം ഒക്കെ കണ്ട് കമ്പിയാകൂന്ന് ഓര്‍ത്ത് അമ്മ പേടിക്കേണ്ട…”

ലിസി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അവന്‍ അമ്മ വിചാരിക്കുന്ന ടൈപ്പ് ആങ്ങള അല്ല…എന്നതൊക്കെ വലിയ വലിയ വലിയ അവന്‍റെ കൊച്ച് തലമണ്ടയ്ക്കകത്ത് ഒള്ളതെന്നു അമ്മയ്ക്കറിയോ? പണ്ഡിതനാ അവന്‍! അറിയാവോ? പണ്ഡിതന്‍!!”

“പിന്നെ പണ്ഡിതന്‍മാരല്ലേ വൃത്തികെട്ട കഥേം പടോം ഒള്ള മാസിക വായിക്കുന്നേ? നീയവനെ അങ്ങ് വല്ല്യ പുണ്യാളന്‍ ആക്കുവൊന്നും വേണ്ട! നിന്‍റെ കുരുത്തക്കേടിനോക്കെ ചൂട്ടു പിടിക്കുന്നത് അവനാ! അതാ നീ അവനെ സപ്പോര്‍ട്ട് ചെയ്യുന്നേന്നു എനിക്കറിയാം. ഞാന്‍ അത്ര പൊട്ടിയോന്നുവല്ല!”

ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് ലിസിക്ക് തോന്നി. തന്‍റെ സകല ചുറ്റിക്കളികളുടേയും ചരിത്രം മൊത്തം അമ്മ വിളമ്പും. അപ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാതെ മിഴുക്കസ്യാന്നും പറഞ്ഞ് തനിക്ക് ഇരിക്കേണ്ടി വരും.

അല്‍പ്പ നിമിഷത്തേക്ക് ലിസി മൌനം പാലിച്ചു.
ഗ്രേസി ജനാലയിലൂടെ മലനിരകളിലേക്ക് നോക്കി.

“അമ്മ എന്തിനാ എപ്പോഴും അങ്ങോട്ട്‌ നോക്കിയിരിക്കുന്നെ?”

അത് കണ്ട് ലിസി അവളോട്‌ ചോദിച്ചു.

“അവിടുന്ന് എപ്പഴും ഒരു പാട്ട് കേക്കാം ലിസി…”

ഗ്രേസി പറഞ്ഞു.

“പാട്ടോ? എന്നാ പാട്ട്? ഇതുവരേം ഞാന്‍ ഒരു പാട്ടും കേട്ടിട്ടില്ല…”

ഗ്രേസി വീണ്ടും ജനാലയിലൂടെ മലകളിലേക്ക് നോക്കി.

“ഒരു മനുഷ്യരും അവിടെ താമസമില്ല…”

ലിസി തുടര്‍ന്നു.

“ഗവണ്മെന്‍റ്റ് ഫോറെസ്റ്റ് ആണ് അമ്മെ അത്..അവിടുന്ന് ഒരു പാട്ട് കേക്കണമെങ്കി അത് അമ്മേടെ തോന്നല് മാത്രവാ…”

“കേക്കാടി എനിക്ക്…ഒരു കൊച്ചു കുഞ്ഞിന്‍റെ പാട്ട്…”

വിദൂരമായ ഒരോര്‍മ്മയില്‍ നഷ്ട്ടപ്പെട്ട് ഗ്രേസി പറഞ്ഞു,
അപ്പോഴാണ്‌ ലിസിക്ക് അബദ്ധം മനസ്സിലായത്. ലിസിക്കും മുമ്പേ ഗ്രേസിക്ക് ഒരു ആണ്‍കുട്ടി ജനിച്ചിരുന്നു. പതിനഞ്ച് ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ദേഹത്ത് ആദ്യം ചുവന്ന കുരുക്കള്‍ വന്നു. പിന്നെ അത് ചോര ചര്‍ധിച്ചു. പതിനഞ്ചാം ദിവസം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *