ഭക്ഷണമൊക്കെ കഴിച്ച്, ഞാനും രാമചന്ദ്രൻ ചേട്ടനും ഓഫീസിലേക്ക് ഇറങ്ങാൻ വേണ്ടി റെഡിയായി.
ഞങ്ങൾ ഓഫീസിലേക്ക് പോകാൻ വാതിലിനടുത്തേക്ക് ഇറങ്ങുമ്പോൾ, ടോപ്പും ഷോർട്ട് സ്കേർട്ടും ഇട്ട് വീടിനുള്ളിൽ നിൽക്കുന്ന അൻസിബയുടെ കോലത്തിൽ നിന്ന് രാമേന്ദ്രൻ ചേട്ടന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
പുള്ളി അവളെയും എന്നെയും മാറിമാറി നോക്കിക്കൊണ്ട് വാതിൽക്കൽ നിന്നു.
ഞാൻ ബാഗൊക്കെ
എടുത്തുതോളത്തിട്ടുകൊണ്ട് പുള്ളിയോട് പറഞ്ഞു:
“എന്താ ചേട്ടാ നോക്കുന്നത്? ഇറങ്ങാമെന്നേ… ഓഫീസിലെ ടൈം ആകുന്നു!”ഇവളെ നോക്കി നിന്നാല് ജോലിക്ക് പോക്ക് നടക്കില്ല…
അതുകേട്ട് പുള്ളി ഞെട്ടലോടെയും അതേസമയം ഉള്ളിൽ കണ്ട് കൊതിതീരാത്ത ഒരു വികാരത്തോടും കൂടി എന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങാൻ ഒപ്പം നടന്നു.
അക്കൗണ്ട്സിലെ തിരക്കുകൾക്കിടയിൽ ഞാൻ ശരിക്കും പെട്ടുപോയി. അവധി ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച ഓഫീസിൽ കയറുമ്പോൾ ഉള്ള സാധാരണ തിരക്കുകൾ എന്നെ വരിഞ്ഞുമുറുക്കി.
സ്വാഭാവികമായും ജോലി തീർക്കാൻ വൈകിയതുകൊണ്ട് എനിക്ക് ഇറങ്ങാൻ
ലേറ്റായി.
ഞാൻ വൈകി ഫ്ലാറ്റിലെത്തി ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ, രാമേന്ദ്രൻ ചേട്ടൻ എനിക്ക്
മുമ്പേ അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ, ആ ദിവസത്തെ പിരിമുറുക്കങ്ങളെല്ലാം മറന്ന് അൻസിബയും രാമേന്ദ്രൻ ചേട്ടനും സ്വീകരണമുറിയിലെ സോഫയിൽ ഒന്നിച്ച് തൊട്ടുചേർന്നിരിക്കുന്നു.
അവർ എന്തോ പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പരസ്പരം അടുത്തിടപഴകുന്ന കാഴ്ചയാണ് എന്റെ കണ്ണിൽ പെട്ടത്.
രാവിലെ ഇട്ട വേഷത്തില് ആണ് ഹൻസിബ ഇരിക്കുന്നത് എങ്കിലും അന്നേദിവസം ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. രാമചന്ദ്രൻ ചേട്ടൻ പതിവുപോലെ മുണ്ടല്ല ധരിച്ചിരുന്നത്, പകരം കാഷ്വലായ ഒരു ട്രൗസർ പോലത്തെ വേഷമായിരുന്നു ഇട്ടിരുന്നത്. ആ ട്രൗസറിന് അത്യാവശ്യം മുട്ടുവരെ ഇറക്കമുണ്ടായിരുന്നു.
അങ്ങനെ സോഫയിൽ ഇരുവരും തൊട്ടിരുന്നു സംസാരിക്കുന്നതിനിടയിൽ, അൻസിബയുടെ ഷോർട്ട് വേഷത്തിൽ പുറത്തുനിൽക്കുന്ന നഗ്നമായ തുടകളിലും കാലുകളിലും രാമചന്ദ്രൻ ചേട്ടന്റെ ട്രൗസർ അണിഞ്ഞ കാലുകൾ കൃത്യമായി ഉരസുന്നുണ്ടായിരുന്നു.
ആ ചെറിയ സ്പർശനം സൃഷ്ടിക്കുന്ന ആത്മബന്ധത്തിന്റെയും കാട്ടുതീയുടെയും ചൂട് മുറിയിൽ ആകമാനം പടർന്നുപിടിച്ചിരുന്നു.
ആ സ്പർശനത്തിന്റെ ആഘാതത്തിൽ രാമേന്ദ്രൻ ചേട്ടന്റെ മുഖം ചെറുതായി ഒന്ന് മുറുകി. പുറമെ എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടെങ്കിലും, ആ തുടകളിൽ ഉരസുന്ന നിമിഷങ്ങള് തൊലിപ്പുറത്തെ ചൂടിന്റെ യാഥാർത്ഥ്യം പുള്ളിയെ നന്നായി അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന ശബ്ദം കേട്ടതും, അൻസിബ
ചെറുതായി ഒന്ന് തിരിഞ്ഞു നോക്കി. ആ മുഖത്ത് തെളിഞ്ഞ കള്ളച്ചിരിയിൽ എല്ലാമുണ്ടായിരുന്നു—ഞാൻ വൈകിയെത്തുമെന്നും, അവർക്ക് തനിയെ സംസാരിക്കാൻ ഈ സമയം കിട്ടുമെന്നും അവൾ നേരത്തെ തന്നെ കൂട്ടിവെച്ചിരുന്നതുപോലെ.
പുള്ളി പെട്ടെന്ന് തന്നെ ഒരല്പം ഇളകിയിരുന്ന് ഗൗരവം നടിക്കാൻ നോക്കിയെങ്കിലും, ആ ട്രൗസറും അവളുടെ ഷോർട്ട് സ്കേർട്ടും തമ്മിലുള്ള ഉരസൽ സൃഷ്ടിച്ച കറന്റ് മുറിയിൽ ബാക്കിയുണ്ടായിരുന്നു.
ഞാൻ ബാഗ് ടേബിളിൽ വെച്ചുകൊണ്ട്
അവരെ നോക്കി ഒരുകിറുക്കൻ ചിരിയോടെ ചോദിച്ചു:
“എന്താ… ഓഫീസ് കഴിഞ്ഞ് വന്ന് ഇവിടെ നല്ല ഉഷാറാണല്ലോ! ഞാൻ വരുന്നത് അറിഞ്ഞതേ ഇല്ലേ?”
അതുകേട്ട് അൻസിബ പെട്ടെന്ന് മുഖത്തൊരു നിഷ്കളങ്ക ഭാവം വരുത്തി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അയ്യോ, ഇക്ക ഞങ്ങൾ വെറുതെ ഓഫീസിലെ വിശേഷങ്ങളും കാര്യങ്ങളുമൊക്കെ സംസാരിച്ചിരിക്കുകയായിരുന്നു.ചേട്ടന് ഇക്ക വൈകുമെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നതാ… പോയി ഫ്രഷ് ആയിട്ട് വാ, ഞാൻ ചായ എടുക്കാം.”
രാമേന്ദ്രൻ ചേട്ടൻ അല്പം പരുങ്ങിപ്പിടിച്ച് സോഫയിൽ നിന്ന് നോക്കിക്കൊണ്ട് പറഞ്ഞു:
