അനിവാര്യം

ഇങ്ങനെയുള്ളൊരു വസ്ത്രവും ധരിച്ചു സലീമിക്കയുടെ മുന്നിലേക്ക് പോകണോ വേണ്ടയോ എന്നു സംശയിച്ചു നിക്കുമ്പോയേക്കും മുറിക്ക് പുറത്തു നിന്നും സലീമിക്കയുടെ നീട്ടിയുള്ള വിളി കേട്ടു,,

ഇന്ന് ഇറങ്ങുവോ അതോ ആള് ഇവിടെ പട്ടിണി കിടന്നു ചാവേണ്ടി വരുമോ ?

ഓഹ്,, പുള്ളിയുടെ ആ കലിപ്പോടുള്ള വിളികേട്ടതും ഞാൻ പിഞ്ഞെ മറ്റൊന്നും ചിന്തിക്കാതെ വേഗം റൂമിനു വെളിയിലേക്കിറങ്ങി!!

ഞാൻ മുറിയുടെ പുറത്തേക്കു വരുമ്പോൾ, സലീമിക്ക അവിടെയുള്ള സോഫയിൽ ഇരുന്നു മൊബൈലിൽ ആരോടോ ചാറ്റ് ചെയ്യുകയായിരുന്നു, എഞ്ഞെ ഈ വേഷത്തിൽ കണ്ടതും അയാൾ പെട്ടെന്ന് സ്തബ്ധനായത് പോലെ എനിക്ക് തോന്നി.

എഞ്ഞെ ആപാദചൂഡം നോക്കുന്ന അയാളുടെ കണ്ണുകളിൽ കാമവും എന്റെ ശരീരത്തോടുള്ള ആർത്തിയും വളരെ വ്യക്തമായിരുന്നു, പലവുരു എഞ്ഞെ അടിമുടി നോക്കിയ അയാളുടെ കണ്ണുകൾ ഒടുക്കം എൻ്റെ അരയുടെ ഭാഗത്തായി നിലയുറപ്പിച്ചു, അയാൾ ഇപ്പോൾ തുറിച്ചു നോക്കുന്നത് എൻ്റെ സംഗമസ്ഥാനത്താണെന്നു തിരിച്ചറിഞ്ഞതും എനിക്കെന്റെ ശരീരം വിറയ്ക്കുന്നു പോലെ തോന്നി!

ഞാൻ ചിന്തിച്ചുപോയി, ഇയാൾ എന്തൊരു നാണംകെട്ട മനുഷ്യനാണ്? ഒരു വിവാഹിതയെ അതും അയാളുടെ കൂട്ടുകാരൻറെ ഭാര്യയെ അവൾക്കു മനസ്സിലാകുന്ന തരത്തിൽ തഞ്ഞെ കണ്ണുകൾ കൊണ്ട് ഭോഗിക്കുന്നു, എന്തൊരു തൊലിക്കട്ടിയാണ് ഇയാൾക്ക്!!

അയാളുടെ ആ കാമവെറിയോടുള്ള നോട്ടം നേരിടാനാവാതെ ഞാൻ ഡൈനിങ്ങ് ചെയറിലേക്കു ഇരിക്കാൻ തുനിഞ്ഞു, പക്ഷെ അപ്പോഴാണ് എനിക്കുള്ള പ്ലേറ്റ് അടുക്കളയിൽ ചെന്നെടുക്കണം എന്നോർത്തത്.

അടുക്കളയിലേക്കു തിരിഞ്ഞു നടക്കുമ്പോൾ സലീമിക്കയുടെ നോട്ടം മുഴുവനും ഇപ്പോൾ എൻ്റെ ഇളകിയാടുന്ന ചന്തികളിലേക്കു ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തിരിഞ്ഞു നോക്കാതെ തഞ്ഞെ അയാളുടെ നോട്ടത്തിന്റെ തീഷ്ണത എൻ്റെ ചന്തികളിൽ അറിയുന്നുണ്ടായിരുന്നു!!

ഛെ,,, വേണ്ടിയിരുന്നില്ല,, ഇയാളുടെ മുമ്പിൽ ഇങ്ങനത്തെ വസ്ത്രം ധരിച്ചു വന്നത് വലിയ അബദ്ധമായിപ്പോയെന്നു എനിക്ക് ശരിക്കും ബോധ്യമായി,, ചിലപ്പോൾ ഞാൻ അയാളെ വശീകരിക്കാൻ വേണ്ടിയാണു ഇങ്ങനത്തെ വസ്ത്രം ധരിച്ചതെന്നു പോലും അയാൾ ചിന്തിച്ചു കാണും,, എന്തായാലും ഇനി ഒരിക്കലും അയാളുടെ മുമ്പിൽ ഇങ്ങനെയുള്ള കോലത്തിൽ നിൽക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു!!

ഭക്ഷണം കഴിക്കുന്ന നേരത്തു ഞാനും സലീമിക്കയും ഇടയ്ക്കിടെ ഒളികണ്ണിട്ടു പരസ്പരം നോക്കി എന്നല്ലാതെ ഒന്നും തഞ്ഞെ സംസാരിച്ചിരുന്നില്ല, അയാളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ദ്വയാർത്ഥ പ്രയോഗങ്ങളോ മറ്റു ചെറിയ കുരുത്തക്കേടുകളോ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഭാഗ്യവശാൽ അങ്ങനെയൊന്നും ഉണ്ടായില്ല.

സലീമിക്ക ചോറും കറിയും വീണ്ടും വീണ്ടും വിളമ്പി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ, അയാൾക്കെൻറ്റെ പാചകം ഇഷ്ടപ്പെട്ടു എന്ന് ഞാൻ മനസ്സിലാക്കി, അതിലെനിക്ക് സന്തോഷവും തോന്നി!

ഭക്ഷണം കഴിഞ്ഞു അടുക്കളയും, തീൻമേശയും വൃത്തിയാക്കിയതിനു ശേഷം ഞാൻ ഒരു ഉച്ചമയക്കത്തിനായി മുറിയിലേക്കു നടക്കവേ പിറകിൽ നിന്നും സലീമിക്ക വിളിച്ചു ചോദിച്ചു

അല്ല ആമീ,, നീ വരുമ്പോൾ എനിക്കായി കുറച്ചു ഷഡി വാങ്ങിക്കാൻ പറഞ്ഞിരുന്നു,,, (ഇപ്പോൾ അയാളുടെ സംസാരത്തിൽ നല്ല മയം വന്നിട്ടുണ്ട്)

“ആ കൊണ്ടുവന്നിട്ടുണ്ട്,,” എന്നും പറഞ്ഞു ഞാൻ വേഗം മുറിയിൽ ചെന്നു എന്റെ ബാഗിൽ നിന്നും അയാൾക്കുള്ള കവർ അയാളെ ഏല്പിച്ചു.

സലീമിക്ക എന്റെ മുമ്പിൽ വെച്ചു തഞ്ഞെ ആ കവർ തുറന്നു ഓരോ ഷഡിയും ഉയർത്തിപ്പിടിച്ചു അത് തിരിച്ചും മറിച്ചും നോക്കി അതിന്റെ നിറവും ഭംഗിയും പരിശോദിച്ചു ശേഷം സ്വയം അരഭാഗത്തു വെച്ചു അതിൻ്റെ അളവും കൃത്യമാണോന്ന് ഉറപ്പുവരുത്തി.

എനിക്കെന്തോ അയാളുടെ ആ കാട്ടിക്കൂട്ടലുകളെല്ലാം കണ്ടപ്പോൾ ഒരേ സമയം നാണവും,ചിരിയും വന്നു.

ഇതൊക്കെ ആമിയുടെ സെലക്ഷൻ ആണോ? എന്ന ചോദ്യത്തിന് ഞാൻ “അതെ” എന്ന് മടിച്ചു മടിച്ചു മറുപടി കൊടുത്തു.

എല്ലാം നന്നായിട്ടുണ്ട്, താങ്ക്യൂ ആമി,, എന്ന് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു അയാൾ മുറിയിൽ കയറി കതകടച്ചു.

ഹ്മ്മ് എന്തായാലും സലീമിക്കകു എഞ്ഞോടുള്ള പിണക്കം മാറിയല്ലോ,, അത്രയും ആശ്വാസം (ഞാൻ മനസ്സിൽ കരുതി)

ഉച്ചമയക്കം കഴിഞ്ഞു ഞാൻ എഴുന്നേക്കുമ്പോയേക്കും 5 മണി കഴിഞ്ഞിരുന്നു, വേഗം ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി, ഇട്ടിരുന്ന ലെഗ്ഗിൻസും ടി ഷർട്ടും മാറ്റി പകരം ഒരു ചുരിദാർ അണിഞ്ഞു. സലീമിക്കാക് ചായ വല്ലതും വേണോന്നു അറിയാൻ ഞാൻ അയാളുടെ മുറിയിലേക്കു ചെന്നു നോക്കി പക്ഷെ, അയാളെ അവിടെയൊന്നും കണ്ടില്ല, ചിലപ്പോൾ വീണ്ടും ജോലിസ്ഥലത്തേക്ക് പോയിക്കാണും.

വീണ്ടും ഏകാന്തതയുടെ നിമിഷങ്ങൾ,,,, വെറുതെ ഇരുന്നും നടന്നും സമയം തള്ളി നീക്കി, ഏകദേശം 8 മണിയോടടുപ്പിച്ചു ലാൻഡ്‌ലൈനിൽ വീണ്ടും സലീമിക്കയുടെ കോൾ വന്നു.

എനിക്കിവിടെ കുഴപ്പമൊന്നുമില്ലല്ലോ,,? പിഞ്ഞേ രാത്രി വരുമ്പോൾ എനിക്കായോ, അല്ലെങ്കിൽ വീട്ടിലെകായോ എന്തേലും വാങ്ങിക്കേണ്ട ആവശ്യമുണ്ടോ? ഇതൊക്കെ ആയിരുന്നു ആ ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കം,,

ഞാൻ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞപ്പോൾ എന്നാൽ വന്നിട്ട് കാണാം എന്നു പറഞ്ഞു ഫോൺ വെച്ചു.

ഏകദേശം 10 മണിയോടടുപ്പിച്ചു സലീമിക്ക വീട്ടിലെത്തി, അയാൾക്കു അഭിമുഖമായുള്ള സോഫയിൽ തഞ്ഞെ ഞാനും ഇരുന്നു, ആദ്യമൊക്കെ എഞ്ഞെ തീരെ മൈൻഡ് ചെയ്യാതെ ഫോണിൽ മാത്രം കളിച്ചു കൊണ്ടിരുന്ന സലീമിക്ക പതുക്കെ എഞ്ഞോട് സംസാരിച്ചു തുടങ്ങി.

പൊതുവെയുള്ള നാട്ടുകാര്യങ്ങളും, അറബി നാട്ടിൽ കിട്ടുന്ന ജീവിത സൗകര്യങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങിയ സലീമിക്ക പിഞ്ഞെ സ്വന്തം ജീവിതാനുഭവങ്ങളും പങ്കുവെച്ചു തുടങ്ങി.അയാൾ ആദ്യം ഗൾഫിലേക്കു വന്നപ്പോഴുണ്ടായ തിക്താനുഭവങ്ങളെ കുറിച്ചും, സ്വന്തമായ ബിസിനസ് തുടങ്ങാൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും പിഞ്ഞീട് ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും മറികടന്നു സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തിയപ്പോൾ കിട്ടിയ സന്തോഷ നിമിഷങ്ങളെ കുറിച്ചും സലീമിക്ക വാചാലനായപ്പോൾ ഞാൻ ഒരു നല്ല കേള്വിക്കാരിയായി അയാളുടെ മുഞ്ഞിൽ ഇരുന്നു കൊടുത്തു.

സംസാരത്തിൽ ഉടനീളം അയാൾ അല്പം തഞപ്പൊക്കിയാണെന്നു തോന്നിയെങ്കിലും അയാളുടെ അവതരണ ശൈലി എനിക്കിഷ്ടപ്പെട്ടു, അതുകൊണ്ടു തന്നെയാവാം അയാളും കൂട്ടുകാർക്കുമിടയിൽ നടന്ന ചില തമാശ കഥകൾ കേട്ടപ്പോൾ എനിക്ക് മനസ്സ് തുറന്നു പൊട്ടിച്ചിരിക്കാൻ സാധിച്ചതും.

സലീമിക്കയെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ഇയാളുടെ ചിലപ്പോഴുള്ള അശ്‌ളീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളും, കണ്ണ് കൊണ്ട് തുണിയിരുന്ന പോലത്തെ നോട്ടവും ഒഴിവാക്കിയാൽ മറ്റെല്ലാം കൊണ്ടും നല്ലൊരു സുഹൃത്തായി പരിഗണിക്കാൻ പറ്റിയ വ്യക്തി തഞ്ഞെയാണ് സലീമിക്ക എന്നത്.

Leave a Reply

Your email address will not be published. Required fields are marked *