ആന്റോയും നാൽപത്തിയൊന്നു പൂറുകളും – 1 7

ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികമാണ്.

This story is part of the ആന്റോയും നാൽപത്തിയൊന്നു പൂറുകളും series

 

ആന്റോ ഗ്രിഗറി എന്ന 28 വയസുകാരൻ തൻ്റെ B.Tech, M.Tech കാലഘട്ടങ്ങളിൽ കടന്നു പോയ പെൺകുട്ടികളും അവൻ്റെ ജീവിതവുമാണ് ഈ കഥയ്ക്ക് ആധാരം.

ആദ്യമേ സൂചിപ്പിക്കട്ടെ, നടന്ന കഥയാണെങ്കിലും. ഇതിലെ കഥാപാത്രങ്ങളുടെ പേരുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ ഈ വെബ്സൈറ്റിലെ എൻ്റെ ആദ്യത്തെ ശ്രമമാണ്. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ മെയിൽ ആയിട്ട് അറിയിക്കുക.

ആന്റോ ഗ്രിഗറി, ആന്റോ ഗ്രിഗറി പരുത്തിക്കാടൻ. പേരു സൂചിപ്പിക്കുന്ന പോലെ പരുത്തിയും കാടും ഒന്നുമില്ലെങ്കിലും ഏക്കറു കണക്കിനു റബ്ബർത്തോട്ടവും മൂന്നാറിൽ എസ്റ്റേറ്റുകളുമുള്ള പാലാക്കാരൻ അച്ചായൻ ജോസ് പരുത്തിക്കാടൻ്റെയും ഭാര്യ ലിസിയുടെയും നാലു മക്കളിൽ മൂന്നാമൻ. ആദ്യത്തെ രണ്ട് ആൺ കുട്ടികൾ, റിനോയും സിജോയും. ഇളയവൾ ജെസ്സ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.

ആന്റോ പൂനെ MIT ൽ എന്ജിനീയറിങ്ങ് പാസ്സായി കുസാറ്റിൽ നിന്നു MTech എടുത്ത് ഇപ്പോൾ കൊച്ചിയിലെ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു. സുന്ദരനാണ്, ജിമ്മനാണ്. നാട്ടിൽ അത്യാവശ്യം നിലയും വിലയും ഉണ്ടാവാൻ അതു മതിയല്ലോ. അവൻ്റെ 6’1 ഉയരവും അതിനൊത്ത ബോഡിയും ട്രിം ചെയ്ത കുറ്റിത്താടിയും ഒറ്റ നോട്ടത്തിൽ ഒരു ബോളിവുഡ് താരമാണെന്നു തോന്നിക്കും.

ഇതൊക്കെ ആണെങ്കിലും ഒരുത്തിയുടെയും പിറകെ ആന്റോ പോവാറില്ല. ‘എനിക്കുള്ളത് എൻ്റെ വഴിയെ വരും’, അതാണു ആന്റോയുടെ ലൈൻ. സംഗതി സത്യമാണ്. അവൻ ആഗ്രഹിച്ചതെല്ലാം അവനിലേക്കു വന്നു ചേരാറുണ്ട്.

അപ്പോൾ ആന്റോയുടെ കഥ ഇവിടെ ആരംഭിക്കുയാണ്.

***
“എടാ മൈരേ , ആ അലാറം ഓഫ് ചെയ്തിട്ടു കിടക്ക്.”പുതപ്പിൻ്റെ ഉള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടി ആന്റോ വിളിച്ചു പറഞ്ഞു. റൂം മേറ്റ് ജോയലിൻ്റെ അലാറം അര മണിക്കൂറായി അടിച്ചു കൊണ്ടിരിക്കുകയാണ്.

“ടാ ജോയലേ, അലാറം ഓഫ് ചെയ് മൈരെ.”ആന്റോ വീണ്ടും വിളിച്ചു.

“പുല്ല്. ഒരു ഞായറാഴ്ച വെറുതേ ഉറക്കം കളയാനായിട്ട്.”ആന്റോ കണ്ണു പാതി തുറന്നു എഴുനേറ്റു. ജോയലിൻ്റെ അലാറം ഓഫ് ചെയ്തു. അപ്പോഴാണ് നോക്കിയത്, സമയം 8.10 ആയിട്ടേ ഉള്ളൂ.

“കോപ്പ്. ഉറക്കം പോയി.”

ജോയൽ ഇതൊന്നും അറിഞ്ഞ മട്ടില്ല.

ഡിസംബർ തണുപ്പ് ഉച്ചിയിൽ നിൽക്കുന്ന സമയമാണ്. ജോയലിൻ്റെ ഷെൽഫിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ആന്റോ ബാൽകണിയിലേക്ക് നടന്നു.

സിറ്റിയിൽ തന്നെയാണ് അവൻ്റെ ഫ്ലാറ്റ്. ബാൽകണിയിൽ നിന്നാൽ സിറ്റി കാണാം. ഞായറാഴ്ച ആയിട്ടും കൊച്ചി നഗരം നേരത്തേ ഉണർന്നിട്ടുണ്ട്.

വഴിയോര കച്ചവടക്കാരെയും യാത്രക്കാരെയും കൊണ്ട് നിറഞ്ഞ തിരക്കിലോട്ട് നോക്കി നിൽക്കെ ആന്റോ ഒന്നുകൂടെ പുക വലിച്ചു വിട്ടു. തണുപ്പിനു ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്.

താഴെ ബസ്റ്റോപ്പിൽ നിന്ന ഒന്നു രണ്ടു ചരക്കുകളെ ആന്റോ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു വിട്ടു.

“ഉം…കൊള്ളാം. രാവിലത്തെ കണി മോശമായില്ല.”

ഇൻഫോ പാർക്കിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു മാസം ആയിരിക്കുന്നു. കുസാറ്റിൽ MTech ചെയ്തു തീർത്തിട്ട് മൂന്നു വർഷം കഴിഞ്ഞാണ് ജോലി കിട്ടിയത്.

കഴിഞ്ഞു പോയ മൂന്നു വർഷങ്ങൾക്ക് ഇടയിൽ താനൊരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെയാണ് കടന്നു പോവേണ്ടി വന്നത്. ഒരു ദീർഘ നിശ്വാസത്തോടെ ആന്റോ ഓർത്തു.

എല്ലാം അവസാനിച്ചു എന്നു കരുതിയ സമയത്ത് അവസാന കച്ചിത്തുരുമ്പായി കിട്ടിയ ജോലിയാണ്. ജീവിതം ഇപ്പോൾ വീണ്ടും പ്രതീക്ഷകൾ തന്നു തുടങ്ങിയിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം ഒന്നും ഇല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോവാം. ഇവിടുത്തെ ജോലിക്ക് വേറെയും ചില ഗുണങ്ങളുണ്ട്. ഇൻഫോ പാർക്കിലെ ചരക്കുകൾ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *