ആന്റോയും നാൽപത്തിയൊന്നു പൂറുകളും – 1

ജസ്‌നക്ക് യുകെയിലെ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആയതോടെ അവളും അങ്ങോട്ട് പറന്നു. അതോടെ ആന്റോ ആഗ്രഹിച്ച പോലെ മൂവർ സംഘം പിരിഞ്ഞു.

ആ വർഷം ജൂൺ മാസത്തിൽ ആന്റോ പൂനെ നഗരത്തിലേക്ക് ട്രെയിൻ കയറി.

പുതിയ നഗരം, പുതിയ ആളുകൾ, പുതിയ പ്രതീക്ഷകൾ, പുതിയ സ്വപ്നങ്ങൾ, പുതിയ കഥകൾ.
ഇന്നത്തെ ദിനം..
വർഷം 2022

ആന്റോയുടെ ഓഫീസിലെ ഒരു സാധാരണ ദിവസം ആയിരുന്നു. ഓഫീസിൽ നിന്ന് ആന്റോ നേരത്തേ ഇറങ്ങി. ഇന്ന് ഗീതുവിനെ കാണേണ്ട ദിവസം ആണ്. സിറ്റിയിലെ അറിയപ്പെടുന്ന ഒരു സൈക്കോളജിസ്റ് ആണ് ഗീതു. ആന്റോയും ഗീതുവും സ്കൂളിൽ ഒരുമിച്ച് പഠിച്ചതാണ്.

കാർ സ്റ്റാർട്ട് ചെയും മുൻപേ ഫോണിൽ ഗീതുവിൻ്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ് ചെയ്തെങ്കിലും അവൾ ഫോൺ എടുത്തില്ല. ഇന്നു കൺസൾട്ടിംഗ് ദിവസമാണ്. രണ്ടു വർഷമായി വിഷാദ രോഗത്തിന്റെ ചികിത്സ ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നു.

പല ഡോക്ടർമാരെയും സൈക്കോളജിസ്സിനെയും കാണിച്ചെങ്കിലും വലിയ മെച്ചമൊന്നും ഉണ്ടാവാതെ ആയപ്പോഴാണ് പഴയ ക്ലാസ്മേറ്റും സുഹൃത്തുമായ ഡോക്ടർ ഗീതുവിന്റെ ചികിത്സ തേടിയത്. ഗീതുവിന്റെ കൗൺസിലിങ്ങും ട്രീറ്റ്മെന്റിനും ശേഷമാണ് ആന്റോയ്ക്ക് കാര്യമായ മാറ്റം ഉണ്ടായത്.

രണ്ടു മൂന്നു തവണ വിളിച്ചിട്ടും ഗീതു ഫോൺ എടുത്തില്ല. അവൻ വാട്ട്സപ്പിൽ ഗീതുവിനു മേസേജ് ഇട്ടു. മേസേജ് ഡെലിവർ ആയില്ല. മറ്റൊരു മേസേജ് ജോയലിന് അയച്ചു.

“Going to meet Geethu. Might get late.”

“കോണ്ടം എടുത്തിട്ട് പോണേ അളിയാ,” എന്ന് ഉടനെ മറുപടി കിട്ടി. ഇവൻ ഇരുപത്തിനാലു മണിക്കൂറും ഓൺലൈൻ ആണല്ലോയെന്ന് ആന്റോ മനസിലോർത്തു.

ആന്റോ കാറെടുത്ത് ഗീതുവിന്റെ വൈറ്റിലയിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. ഇൻഫോ പാർക്കിൽ നിന്നും പതിനഞ്ചു മിനിട്ടു ഡ്രൈവ് ചെയ്താൽ ഗീതുവിന്റെ ഫ്ലാറ്റിലെത്താം.

കാക്കനാട് മുതൽ വൈറ്റില വരെ ഡ്രൈവ് ചെയ്യുമ്പോഴും അവൻ്റെ മനസിൽ കോളജ് ലൈഫിലെ പഴയ പല കാര്യങ്ങളും തികട്ടി തികട്ടി വന്നു കൊണ്ടിരുന്നു. എല്ലാം കൊണ്ടും അടിച്ചു പൊളിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്ന കോളജ് ലൈഫിലെ സന്തോഷം എല്ലാം ആ ഒരു ഒറ്റ ദിവസം കൊണ്ടു സഡൻ ബ്രെയ്ക് ഇട്ട് നിന്നു പോയി. പിന്നീട് അങ്ങോട്ട് ഒരു ദിവസം പോലും മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഗീതുവിൻ്റെ അടുത്ത് ചികിത്സ ആരംഭിക്കും വരെ.

സ്കൂൾ കാലഘട്ടം മുതലേ ആന്റോയ്ക്ക് ഗീതുവിനെ അറിയാം ആ പരിചയവും ചികിത്സയിൽ ഒരു പരിധിവരെ സഹായകരമായിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി ഗീതുവാണ് ആന്റോയെ ചികിത്സിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗീതു അധികം സംസാരിക്കാത്ത കുട്ടി ആയതിനാൽ അവർ തമ്മിൽ അത്ര സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഫേസ്ബുക്കും വാട്ട്സ്ആപ്പും ഒക്കെ വന്നതിനു ശേഷമാണ് അവർ തമ്മിൽ സൗഹൃദം ഉണ്ടായത്.

കാർ പാർക്ക് ചെയ്ത് ലിഫ്റ്റ് വഴി പന്ത്രണ്ടാം നിലയിലെ ഗീതുവിന്റെ ഫ്ലാറ്റിനു മുന്നിലെത്തി കാളിങ്ങ് ബെല്ലടിച്ചു. കുറച്ച് നേരം കാത്തു നിന്നെങ്കിലും ഗീതു വാതിൽ തുറന്നു.

“ആഹാ, നീ നേരത്തേ എത്തിയോ. ഞാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു.”

“ഒന്നും പറയണ്ട ഓഫിസിൽ ഇത്തിരി തിരക്ക് ആയിരുന്നു.” ആൻ്റോ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

“ശ്ശോ, നിക്കെടാ. ആ വാതിൽ എങ്കിലും അടക്ക്. ആരേലും കണ്ടാൽ എനിക്കാ നാണക്കേട്.”

ആൻ്റോ അവളുടെ ചുണ്ടുകൾ വായിലാക്കി നുണയുന്നതിനിടെ കാലുകൊണ്ട് വാതിൽ ചവിട്ടിയടച്ചു.

“എന്ത് ഡിപ്രഷൻ ആണെന്ന് പറഞ്ഞാലും നിൻ്റെ ആക്രാന്തത്തിന് മാത്രം ഒരു കുറവും ഇല്ലല്ലോ.”

“അതിപ്പോ നിന്നെ എപ്പോ കണ്ടാലും കടിച്ചു തിന്നാൻ തോന്നും. ഇരുപത്തി ഒമ്പതാം വയസ്സിലും ഇരുപത്കാരിയുടെ മൊഞ്ച് അല്ലേ നിനക്ക്.”

ശരിയാണ് പ്രായം മുപ്പതുകളിലെക്ക് അടുത്ത് തുടങ്ങിയിട്ടും അവളുടെ സൗന്ദര്യവും പ്രസരിപ്പും ഇരുപതുകളിൽ തന്നെയാണ് ഇപ്പോഴും. അവളെ അമർത്തി ഉമ്മ വെക്കുന്നതിന് ഇടയിൽ അവളുടെ മുലകളെ കൈകൾ കൊണ്ടു ഉടച്ചു.

രണ്ടു വർഷം മുന്നേ ഗീതുവിൻ്റെ കല്യാണം കഴിഞ്ഞതായിരുന്നു. പക്ഷേ വിവാഹ ശേഷമാണ് അയാൾ ഒരു ഗേ ആണെന്ന് തിരിച്ചറിഞ്ഞത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം വന്നതാണ് അയാൾക്കും. ആരെയും കുറ്റപ്പെടുത്താൻ നിൽക്കാതെ ഗീതു ബന്ധം ഒഴിഞ്ഞു. ഇപ്പൊൾ ഒറ്റയ്ക്ക് താമസിക്കുന്നു. കുട്ടികൾ ഇല്ല.

ആൻ്റോ അവളുടെ നൈററിയുടെ അറ്റം പിടിച്ച് ഉയർത്താൻ ശ്രമിച്ചു. ഗീതു അവനെ തട്ടി മാറ്റി.

“മതിയെടാ, നീ ട്രീറ്റ്മെൻ്റിനു വന്നതല്ലേ? വല്ല വിചാരവും ഉണ്ടോ. അങ്ങോട്ട് മാറ്.”

“നിൻ്റെ ഈ ട്രീറ്റ്മെൻ്റ് ആണ് കൂടുതൽ ഇഷ്ടം,” ആൻ്റോ അവളുടെ ചന്തിയിൽ ഒന്നു പിടിച്ച് അമർത്തി.

“മതി മതി. ഇനി ഞാൻ ഡോക്ടർ, നീയെൻ്റെ രോഗി. എൻ്റെ ഓഫീസ് റൂമിലേക്ക് വാ,” ഗീതു തികച്ചും പ്രൊഫഷണൽ ഡോക്ടർ ആയി മാറി.

“ഇപ്പൊ എങ്ങനെയുണ്ട് ? രാത്രി ഉറക്കം ഒക്കെ കിട്ടുന്നുണ്ടോ?”

“ഉറക്കം ഉണ്ട്, പക്ഷെ എന്നും പഴയ സ്വപ്നങ്ങൾ ആണ്. എത്ര ആയിട്ടും കഴിഞ്ഞതൊന്നും മനസിൽ നിന്ന് മായുന്നില്ല.”

“നീ എന്നും പറയുന്ന കഥകൾ ഞാൻ ഇന്നും കേൾക്കണം അല്ലേ. സാരമില്ല, നീ പറഞ്ഞോ. അതിനാണല്ലോ ഞാൻ ഇവിടെ ഇരിക്കുന്നത്. എന്താണ് നിനക്ക് സംഭവിച്ചത്?”

“പറഞ്ഞു തുടങ്ങിയാൽ ഒരുപാട് പറയണം. ഞാൻ പുനെയിൽ എൻജിനീയറിങ് കോളജിൽ ജോയിൻ ചെയ്തപ്പോൾ മുതലുള്ള കഥ.”

“ശ്ശേടാ, നീ വീണ്ടും തുടക്കം മുതൽ പറയാൻ പോവാണോ? നിൻ്റെ നാൽപതിയൊന്ന് കഥയും പറയാൻ പോവാണോ? ശരി, പറ. ഡോക്ടർ ആയിപോയില്ലെ, വേറെ വഴിയില്ല.”

ആൻ്റോയുടെ ആദ്യത്തെ കളി മുതൽ ഉള്ള സകല കഥകളും ഗീതു പല തവണ കേട്ടതാണ്. എന്നാലും വീണ്ടും വീണ്ടും കേട്ടിരിക്കാൻ അവൾക്ക് ഇഷ്ടമാണ്. ഒറ്റപ്പെട്ട ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകിയതും ജീവിതത്തിൽ ആദ്യമായി സെക്സ് എന്ന സുഖം ഗീതുവിന് സമ്മാനിച്ചതും ആൻ്റോ തന്നെയാണ്. ആ ഒരു നന്ദി ഇപ്പഴും അവനോട് ഗീതുവിനു ഉണ്ട്.

“നീ പറയെടാ..ഷെയര് ചെയ്യുമ്പോ മനസ്സ് ഒന്നു ലൈറ്റ് ആവും. നല്ല ആശ്വാസം കിട്ടും,” ഗീതു കൂടുതൽ ഉത്സാഹിച്ചു.

“പറയാം. എൻ്റെ കോളജ് ജീവിതം അടിപൊളി ആയിരുന്നു. ഞാൻ നല്ല എൻജോയ് ചെയ്തു മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ ആ ഒരു ദിവസം കൊണ്ട്, ഒരു കറുത്ത രാത്രി കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു. പിന്നീടൊരിക്കലും അത് നേരെ ആയിട്ടില്ല. ഈ നിമിഷം വരെ.”

(ഇനിയങ്ങോട്ട് ഈ കഥ ആൻറോയുടെ വീക്ഷണത്തിൽ ആയിരിക്കും പറയുന്നത്.)

***

രാവോ പകലോ എന്നിലാതെ പൂനെ നഗരം മഴയിൽ കുളിച്ചു നിൽക്കുന്ന ഒരു രാത്രിയായിരുന്നു ഞാൻ പൂനെയിൽ എത്തിയത്. ഒറ്റ ദിവസം കൊണ്ടു തന്നെ അഡ്മിഷൻ ശരിയായി. കോളേജ് കാമ്പസിന്റെ ഉള്ളിൽ തന്നെ ഹോസ്റ്റലും അലോട്ട് ചെയ്തു കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *