ആന്റോയും നാൽപത്തിയൊന്നു പൂറുകളും – 1 7

ജോയൽ: എവിടേക്കാ?

പാർവതി: വാഗമൺ. ഇവിടുന്നു ഒരു നാൽപതു കിലോമീറ്റർ ഉണ്ടാവും. നിങ്ങൾക്കു പഠിക്കാനുണ്ടെങ്കിൽ വേണ്ട. കുഴപ്പമില്ല.

പാർവതിയെ സൗഹൃദത്തിലാക്കാനും അവളോട് അടുത്തിടപഴകാനും കിട്ടിയ സുവർണാവസരം പാഴാക്കാൻ മാത്രം മണ്ടന്മാരായിരുന്നില്ല അവർ രണ്ടു പേരും.

പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെടാൻ തീരുമാനിച്ചാണ് അന്നു രാത്രി അവർ പിരിഞ്ഞത്.

രാവിലെ ഏഴുമണിയോടെ അവർ വാഗമണ്ണിലേക്ക് പുറപ്പെട്ടു. ഒരു ഇറുകിയ നീല ജീൻസും വെള്ള ടീ ഷർട്ടുമായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ ആരു കണ്ടാലും അവളെ ഒന്നുകൂടെ നോക്കിപ്പോവും.

പോകുമ്പോൾ ആന്റോയാണ് കാർ ഓടിച്ചത്.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലേക്കുളള യാത്ര വളരെ ആസ്വദിക്കേണ്ടതായിരുന്നു. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും.

ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിലുടെ ഒരുപാടു ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക. അവിടെ വളരെ തണുത്ത കാലാവസ്ഥയായിരുന്നു.

അന്നു തന്നെ രാമക്കൽമേടും ആമപ്പാറയും സന്ദർശിച്ച ശേഷം രാത്രിയോടെ തിരിച്ച് പാലയിൽ എത്തി. ഒരു യാത്രകൊണ്ട് സമ പ്രായക്കാരായ അവർക്കിടൽ നല്ല സൗഹൃദം ഉടലെടുത്തിരുന്നു.

അവർ പാല നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നു രാത്രി ഭക്ഷണം കഴിച്ചു. തിരിച്ച് വീട്ടിൽ പോകാനൊരുങ്ങിയപ്പോൾ പാർവതിക്ക് ഒരു ആഗ്രഹം . സ്വൽപം മദ്യപിക്കണം.

അത്രയും ആസ്വദിച്ച ദിവസം ഒന്നുകൂടെ മനോഹരമാക്കാൻ വേറെ എന്തുണ്ട് വഴി. ആഗ്രഹം അറിയിച്ചപ്പോൾ വഴിയിൽ വണ്ടി നിർത്തി ജോയൽ ബാറിൽ കേറി മൂന്നു ബിയറും കൊറിക്കാനുള്ളതും വാങ്ങി.

രാത്രി ഒൻപത് മണിയോടെയാണ് ആണ് അവർ തിരികെ എത്തിയത്. ശേഷം പെട്ടന്നു തന്നെ കാറ് പോർച്ചിൽ പാർക്ക് ചെയ്ത ശേഷം റൂമിൽ പോയി ഡ്രസ് മാറ്റിയ ശേഷം അവർ പാർവതിയുടെ വീട്ടിലേക്ക് പോയി. ഉടനെ തന്നെ ഒരു പാത്രത്തിൽ മിക്ചറും കടലയും നിറച്ച് അവർ ഡൈനിങ് ഹാളിലെ നിലത്ത് വട്ടത്തിലിരുന്ന് ബിയറടിക്കാൻ ആരംഭിച്ചു.

ഉടുത്തിരുന്ന ഡ്രസ് മാറ്റി ഒരു അയഞ്ഞ ടി ഷർട്ടും പാവാടയും ഇട്ടാണ് പാർവതി അവിടെ വന്നിരുന്നത്. അവളുടെ വിയർപ്പിൻ്റെ ഗന്ധം പോലും അവരെ മത്തു പിടിപ്പിച്ചു. തുടർന്ന് അവിടെ സംഭവിക്കാൻ പോകുന്നു എന്നു മനസിലാക്കിയതു കൊണ്ടാവും മൂന്നു പേരും കുറച്ചു നേരം മൗനമായിപോയത്.
ആ നിശബ്ദതയ്ക്ക് ആദ്യം ഭംഗം വരുത്തിയത് പാർവതിയാണ്.

“So guys, thank you for the day. Cheers.”

“ഇന്നത്തെ ദിവസം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. I enjoyed a lot. Thank you.”

“നമുക്ക് അവസരം കിട്ടുമ്പോൾ ഇതുപോലെ വീണ്ടും പോവണം. I love you both.”

“അതെയതെ” ആന്റോയും ജോയലും അതിനോട് യോജിച്ചു.

“ആന്റോ നിനക്ക് കാമുകിയുണ്ടോ?”പാർവതിയുടെ ചോദ്യത്തിന് “ഇല്ല” എന്നൊരു വാക്കിൽ മറുപടി ഒതുക്കിയെങ്കിലും പാർവതിക്കും ജോയലിനും അത് പോരായിരുന്നു.

നിർബന്ധത്തിനൊടുവിൽ ആന്റോ തൻ്റെ കീർത്തനയുമായുള്ള ബന്ധത്തിൻ്റെ കഥ ചുരുക്കത്തിൽ പറഞ്ഞവസാനിപ്പിച്ചു.

തുടർന്ന് ജോയലും തൻ്റെ വൺ സൈഡ് ലവിൻ്റെ കഥ പറഞ്ഞു. പ്ലസ് ടു വരെ കൂടെ പഠിച്ച അലൈഡ എന്ന സുന്ദരിയെ പ്രൊപോസ് ചെയ്തതും അവൾ തന്നെ തിരിഞ്ഞു പോലും നോക്കാതെ നിഷ്കരുണം നിരസിച്ചതുമായ കദനകഥയാണ് ജോയലിനു പറയാൻ ഉണ്ടായിരുന്നത്.

തുടർന്ന് പാർവതിയുടെ അവസരമായി. അവൾക്കു പറയാനുണ്ടായിരുന്നത് ഒരു റാഗിങ്ങിൻ്റെ കഥയായിരുന്നു.

കോളേജിൽ ജോയിൻ ചെയ്ത ദിവസം തന്നെ സീനിയർ പെൺകുട്ടികളുടെ സഹായത്തോടെ ഗേൾസ് ഹോസ്റ്റലിൽ കയറിപ്പറ്റിയ ആൺകുട്ടികളായ സീനിയേർസ് പാർവതിയടക്കമുള്ള പെൺകുട്ടികളെ നഗ്നരാക്കി നിർത്തി വിർജിനിറ്റി ടെസ്റ്റ് നടത്തിയ കഥ.

“എന്താണ് വിർജിനിറ്റി ടെസ്റ്റ്?” ആന്റോയും ജോയലും ഒരേ സ്വരത്തിൽ ചോദിച്ചു.

“അയ്യടാ കൊതിയന്മാരേ, എന്തൊക്കെ അറിയണം,” ഇത്തിരി നാണത്തോടെ പാർവതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *