ടീച്ചർമാരുടെ കളിത്തോഴൻ – 2അടിപൊളി  

ടീച്ചർമാരുടെ കളിത്തോഴൻ 2

Teacherumaarude Kalithozhan Part 2 | Author : Oliver

[ Previous Part ] [ www.kambi.pw ]


 

അടുത്തമാസം നടക്കുന്ന പാർവ്വതി മിസ്സിന്റെ വിഷയത്തിന്റെ റീടെസ്റ്റിന് വേണ്ടി തല പുകച്ചിരുന്ന് പഠിക്കുകയാണ് കണ്ണൻ. പക്ഷേ ബേസിക്ക് ഗ്രാമർ പോലും തെറ്റിപ്പോകുന്നു. സ്പെഷ്യൽ ട്യൂഷനില്ലാതെ കടന്ന് കൂടുന്ന കാര്യം കഷ്ടിയാണ് ഉറപ്പ്. എങ്കിലും വിട്ടുകൊടുക്കാതെ അക്ഷരങ്ങളുമായി മല്ലിടുകയാണ് അവൻ. അപ്പോഴാണ് രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് മൊബൈൽ ശബ്ദിച്ചത്. അവൻ ടാക്സി ഓടിക്കുന്ന വണ്ടിയുടെ ഓണറാണ്. ജിമ്മിന്റെ ഓണറും അയാൾ തന്നെ. അശോകേട്ടൻ.

“ ഡാ… നാളെയൊരു എയർപ്പോർട്ട് ഓട്ടമുണ്ട്. നാലരയ്ക്കാണ് ഫ്ലൈറ്റ്.” എടുത്ത വായാലെ അയാൾ പറഞ്ഞു.

“ ശരി അശോകേട്ടാ, ആള് പോവുകയാണോ വരുകയാണോ?”

“ വരികയാ… ഒരു സ്ത്രീ. ങാ, പിന്നേ, നീ തന്നെ ചെന്നാൽ മതിയെന്ന് അവർ പ്രത്യേകം പറഞ്ഞു. ഫ്ലൈറ്റിന്റെ ഡീറ്റെയിൽസ് അയച്ചേക്കാം. ഒരു നാല് മണിയാവുമ്പൊ എയർപ്പോർട്ടിൽ ചെന്നാൽ മതി.” അതും പറഞ്ഞ് അയാൾ വെച്ചു.

പിന്നീടുള്ള അവന്റെ ചിന്ത മുഴുവന്‍ ആ സ്ത്രീയെപ്പറ്റിയായിരുന്നു. അവർക്ക് എങ്ങനെയാ തന്നെ പരിചയം? എന്തിനാ താൻ തന്നെ ചെല്ലണമെന്ന് പറഞ്ഞത്? അപ്പോഴേക്കും വരുന്നയാളുടെ ഡീറ്റെയിൽസ് മൊബൈലില്‍ തെളിഞ്ഞിരുന്നു.

അംബിക പ്രഭാകര്‍.

പേര് കണ്ടതും അവന്റെ ഹൃദയം ഇരട്ടിയായി മിടിച്ചു. അംബിക ടീച്ചർ! അല്ല, തന്റെ ടീച്ചമ്മ. ഈയൊരു വരവിനായി എത്രയോ നാളായി കാത്തിരിക്കുന്നു! ചോദ്യങ്ങൾ ഒരുപാട് അവശേഷിപ്പിച്ചിട്ടായിരുന്നല്ലോ അവരന്ന് നടന്നകന്നത്. അതും ഒരു വാക്കുപോലും പറയാതെ. പിന്നെയിപ്പൊ ഒരു മുന്നറിയിപ്പുമില്ലാതെ… ഇപ്പൊ ഇങ്ങനെയൊരു വരവിന് കാരണമെന്താകും? മനസ്സ് വിഷമിപ്പിക്കുന്ന എന്തെങ്കിലും നടന്നുകാണുമോ? അതറിയണം. എത്രയും പെട്ടെന്ന് നാല് മണിയാകാൻ ഉള്ളം വെമ്പി.

മൂന്ന് മണിക്ക് അലാറം വെച്ചെങ്കിലും ഉണരാൻ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അന്ന് രാത്രി പഴയ കാര്യങ്ങളൊക്കെ ചിന്തിച്ചങ്ങനെ കിടന്ന് അവന് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല. പഴയ കാര്യങ്ങൾ. അതൊക്കെ ടീച്ചറുടെ ഓർമ്മയിലും അതുപോലെ കത്തിനിൽക്കുന്നുണ്ടാവുമോ? അതോ ഭർത്താവിന്റെയും മകളുടെയും ഒപ്പം കഴിഞ്ഞ ഒരുവർഷക്കാലം എല്ലാം ഓർമ്മയുടെ അടിത്തട്ടിൽ ഒളിപ്പിച്ചുകാണുമോ? ഏയ്, ഇല്ല. മറന്നെങ്കിൽ തന്നോട് ചെല്ലാൻ പറയില്ലായിരുന്നല്ലോ.

അതിരാവിലെ കുളിയൊക്കെ കഴിഞ്ഞ് നാലുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തി. വണ്ടി പാർക്ക് ചെയ്ത് അറൈവൽ ഗേറ്റിൽ എത്തിയതും ബഹറിനിൽ നിന്നുള്ള ഫ്ലൈറ്റ് വന്നതായി അവിടെ സ്ക്രീനിൽ എഴുതി കണ്ടു. ചെക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങിവരുന്ന യാത്രക്കാരെ നോക്കി അവൻ അക്ഷമയോടെ നിന്നു.

അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ കണ്ടു, അറൈവൽ കവാടത്തിലൂടെ ഇറങ്ങിവരുന്ന അംബിക ടീച്ചറിനെ, അവന്റെ ടീച്ചറമ്മയെ.

ഇപ്പോഴവർക്ക് 49 വയസ്സുണ്ടാകും. പ്രായം അവരെ ഒട്ടും തളർത്തിയിട്ടില്ല. അത് പണ്ടേ അങ്ങനെയായിരുന്നല്ലോ. അവനെ പഠിപ്പിച്ചിരുന്ന കാലത്തേ ഒരു രതിശില്പം തന്നെയായിരുന്നു അവർ. വെളുത്ത് കൊഴുത്തൊരു ഒത്ത സ്ത്രീ. അഞ്ചരയടി പൊക്കം. തുടുത്ത വട്ട മുഖം. നെറ്റിയിൽ ചുവന്ന കുങ്കുമപ്പൊട്ട്. എന്നത്തെയും പോലെ സിന്ദൂരം അണിഞ്ഞിട്ടുണ്ട്. സമൃദ്ധമായ മുടിക്കെട്ട് പുറകിലേക്ക് വിതറി ഇട്ടിരിക്കുന്നു. അതവരുടെ മുതുകിനെ മറച്ചോണ്ട് താഴേക്ക് തഴച്ച് വളർന്നിട്ടുണ്ട്. ചെവിയുടെ തൊട്ട് മുകളിലായി അവിടവിടെ നരകയറാൻ പാകത്തിന് മുടിയിഴകൾ ചെമ്പിച്ച് നിറം മങ്ങി നിൽക്കുന്നു. അത് കാണുമ്പോൾ അവർ മദ്ധ്യവയസ്കയാണെന്ന് ആർക്കും മനസ്സിലാകും.

കണ്ടിട്ടും മതിവരാതെ, അവൻ ഒന്നൂടിയാ പ്രൗഢാംഗനയെ നോക്കിനിന്നു. വലിയ മൂക്കാണ് അവർക്ക്… ചുവന്ന് മലർന്ന ചുണ്ടുകൾ.. മനോഹരമായ താടിയിൽ നിന്ന് ഒഴുകിയിറങ്ങുന്ന… വിയർപ്പൊലിക്കുന്ന കഴുത്ത്… ആരെയും ആകർഷിക്കുന്ന കണ്ണുകൾ… കട്ടിയുള്ള പുരികം… മൂക്കിന് താഴെ മീശ പോലെ ചെറിയ ചെമ്പൻ രോമങ്ങൾ വളർന്ന് നിൽപ്പുണ്ട്. കവിളിണകൾ പണ്ടത്തേതിലും ഒന്നൂടി തുടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം കഴിഞ്ഞതിന്റെ പ്രസാദമാകാം. നന്നായി. തന്റെയൊപ്പം ആയിരുന്നില്ലെങ്കിലും ടീച്ചർ നന്നായി തന്നെയാണല്ലോ ഇരിക്കുന്നത്. എങ്കിലും അജ്ഞാതമായ എന്തോ ദുഃഖം ആ കണ്ണുകളിൽ അലയടിക്കുന്നതായി അവന് തോന്നി.

കണ്ണനെ തിരഞ്ഞുകൊണ്ടിരുന്ന അംബികയുടെ കണ്ണുകൾ അവനെ കണ്ടെത്തിയതും ആ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍ മിന്നിമറഞ്ഞു. ഒരുപാട് കാലമായി കൈവിട്ടത് എന്തോ കണ്ടെത്തിയ പോലുള്ളൊരു ഭാവം. ജീവശ്വാസം തിരിച്ച് കിട്ടിയത് പോലെ അവനിലേക്ക് ചേരാൻ അവൾ വെമ്പി. എങ്കിലും അവന്റെ മടിച്ചുനിൽപ്പും ആശങ്കയും അവളെ തെല്ലൊന്ന് ഉലച്ചു.

“ കണ്ണാ, നിനക്കെന്നെ മനസ്സിലായില്ലേ?!” ആർദ്രമിഴികളോടെ അവൾ ചോദിച്ചു.

“ ടീച്ചറമ്മേ…” ഇടറിയ സ്വരത്തില്‍ അവന്റെ വിളി.

ഇനി പുനർസമാഗമനത്തിന്റെ നിമിഷം. അണപൊട്ടിയൊഴുകുന്ന വികാരത്തോടെ അംബിക, ആ കൊഴുത്ത സ്ത്രീ… ആർത്തലച്ച് വന്ന് അവനെ കെട്ടിപ്പിടിച്ചു. ആ തടിച്ചുതുളുമ്പുന്ന വലിയ മാറിടം അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. കണ്ണുകൾ ഇറുകെ പൂട്ടി ആ അധ്യാപിക എന്തിനോ വിതുമ്പി. അതിനൊരു സ്വഭാവിക പ്രതികരണം എന്നത് പോലെ അവന്റെ കൈകളും അവരെ വലയം ചെയ്തു, ഇങ്ങ് എത്തിയില്ലേ എന്ന അർത്ഥത്തിൽ ടീച്ചറുടെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.

കരച്ചിൽ തെല്ലൊന്ന് അടങ്ങിയതും അംബിക നെഞ്ചില്‍നിന്ന് മുഖമകറ്റി അവനെയൊന്ന് അപാദചൂഡം നോക്കി. കണ്ണുകളിൽ അത്ഭുതം പൂത്തു. ഒരു വർഷത്തിനിപ്പുറമുള്ള മാറ്റങ്ങൾ. ബലിഷ്ഠമായ ശരീരം. പുതിയതായി വളർന്ന അവന്റെ കട്ടത്താടിയിൽ അവൾ അരുമയോടെ തലോടി.

“ വല്യ ചെക്കനായല്ലോ!” അവന്റെ ഭുജത്തിലെ പേശിയിൽ ഞെക്കി ബലം പരിശോധിച്ച് അവൾ പുഞ്ചിരിച്ചു.

“ ഈർക്കിലി പോലിരുന്നവനാ. ഒരു വർഷം ഞാനൊന്ന് മാറിനിന്നപ്പോഴേക്കും മസ്സിലൊക്കെ അങ്ങ് കനത്തു.”

“ ഹ്മം… ടീച്ചർ മാറിനിന്നത് കൊണ്ടാ ഈ ജിമ്മിന് പോക്കും കലാപരിപാടിയുമൊക്കെ തുടങ്ങിയത്. മനസ്സ് വേറെ വഴിക്ക് തിരിച്ചുവിടാൻ. ടീച്ചറിനി നാട്ടിലേക്കില്ലെന്ന് കരുതി. ആ അവസ്ഥയിലാണല്ലോ എന്നെ ഇട്ടേച്ച് പോയത്… ഒന്നും പറയാതെ.” അവൻ പരിഭവമുതിർത്ത് തുടങ്ങുമ്പോൾ അംബികയുടെ മുഖം തേങ്ങി.

“ ടീച്ചറോട് ക്ഷമിക്കെടാ.. അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ വിങ്ങിപ്പോയെടാ മനസ്സ്…. അറിയാല്ലോ എന്റെ കുട്ടന്… നീതൂന്റെ കാര്യമൊക്കെ.” അടരാൻ തുടങ്ങുന്ന കണ്ണീർത്തുള്ളിയെ പിടിച്ചുവയ്ക്കാൻ അവൾ പാടുപെടുകയായിരുന്നു. ആ ഒറ്റ പരിശ്രമം മതിയായിരുന്നു, മനസ്സിൽ ഒരു കൊല്ലമായി സൂക്ഷിക്കുന്ന അവന്റെ പരിഭവങ്ങളെയും പരാതികളെയും അലിഞ്ഞില്ലാതാക്കാൻ. എന്നാലും പതിയെ പറഞ്ഞു.