❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

അതേടാ കുണ്ണേ! തടിയൻ്റെ സ്വരത്തിൻ്റെ മൂർച്ച കൂടി. അവനെൻ്റെ പെങ്ങളെ വേണം പോലും! ഇന്ത്യൻ നായ! അവൻ്റെ തല ഞാൻ വെട്ടി… ഇതേ പോലെ… ബോട്ടിൽ കയറ്റി… ഡ്രഗ്ഗു ചേർത്ത മദ്യം വിളമ്പി… ഹഹഹഹ… അവൻ വിചാരിച്ചു എൻ്റെ പെങ്ങളെ അവനൂക്കുന്നത് ഞാനങ്ങു ക്ഷമിച്ചെന്ന്…

അതും നൊറീൻ പറഞ്ഞിട്ടാണോ? എബിയുടെ ബോധം മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു…

എൻ്റെ നൊറീൻ! അവളെൻ്റെ ജീവനായിരുന്നു… നീ ഈ ലോകം വിടുന്നേനു മുന്നേ ഒന്നൂടെയറിഞ്ഞോ… പാവം സ്റ്റെല്ല! അവളുടെ ജീവിതം നശിപ്പിക്കണമെന്ന് ഞങ്ങൾക്കില്ലായിരുന്നു… ഫ്രെഡ്ഡി മുഖം എബിയോടടുപ്പിച്ചു… ടീനയെ ഇല്ലാതാക്കിയതും ഞങ്ങളാണ്. അവളു ഞങ്ങളെ …നൊറീനെ എൻ്റെയൊപ്പം കണ്ടത് സ്റ്റെല്ലയോടു പറയരുതെന്ന് ഞങ്ങൾ കെഞ്ചിയതാണ്… ഹും! അവൾക്കും അവടെ മമ്മേടെ കടുംപിടിത്തമാണ്. ഞാനവളെയങ്ങ്… അവൻ പൈശാചികമായി ചിരിച്ചു…

ഇനി നീ ബാക്കിയാണ്… നീ എന്തിനിവിടെ വന്നു എന്നെനിക്കറിയില്ല.. എന്നാൽ ഒന്നെനിക്കറിയാം… നീയിവിടം വിട്ടു പോവില്ല… അവൻ്റെ കൈകൾ തളരുന്ന എബിയുടെ കക്ഷങ്ങളിൽ കടന്നവനെ ഉയർത്തി…നീ എൻ്റൊപ്പം വന്നത് ആർക്കുമറിഞ്ഞൂടാ… നീന്താൻ പോയി കടലെടുത്ത ഒരു ജീവൻ കൂടി! ഹഹഹഹ!

ഹഹഹഹ… എബിയുടെ തൊണ്ടയിൽ നിന്നും പരുത്ത സ്വരത്തിൽ പൊട്ടിച്ചിരി ഉയർന്നു… ഫ്രെഡ്ഡിയുടെ ചിരിയെക്കാളും ഉച്ചത്തിൽ!

തടിയൻ ഞെട്ടിത്തരിച്ചു… അനായാസമായി എബിയവൻ്റെ കൈകൾ പിടിച്ചു മാറ്റി… എബി തടിയൻ്റെ നേർക്കു തിരിഞ്ഞു…

ബേൻഛോദ്! പരുത്ത സ്വരം വീണ്ടും. ഞാനീ നിമിഷത്തിനു വേണ്ടി എത്രനാളായി കാത്തിരിക്കുന്നു!

ശ്യാം…. തടിയൻ ചിലമ്പിച്ച സ്വരത്തിൽ വിളിച്ചു…

പോർച്ചുഗീസുകാരൻ നിൻ്റെയൊക്കെ അമ്മൂമ്മയെ ഊക്കിയൊണ്ടാക്കിയതല്ലേടാ നിന്നെയൊക്കെ! മാദർഛോദ്! ശ്യാമിൻ്റെ കാൽമുട്ട് മിന്നൽവേഗത്തിലുയർന്ന് ഫ്രെഡ്ഡിയുടെ തുടയിടുക്കിൽ.. അവൻ്റെ വൃഷണങ്ങളിൽ പതിഞ്ഞു… അണ്ടികൾ ഞെരിഞ്ഞുടയുന്ന വേദനയിൽ തടിയനലറിക്കരഞ്ഞു. അവൻ്റെ ദേഹമാസകലം വേദനയുടെ അലകൾ പടർന്നു…

കരുത്തുറ്റ കൈകൾ അവൻ്റെ കാലുകളിൽപ്പിടിച്ച് അനായാസമായി ഫ്രെഡ്ഡിയെ ബോട്ടിനു വെളിയിൽ അരവരെ കടലിൽ മുക്കിപ്പിടിച്ചു…

പ്രാണൻ പിടയുന്ന നിമിഷങ്ങളിൽ തടിയൻ്റെ കൈകൾ നിഷ്ഫലമായി വെള്ളത്തിൽ തുഴഞ്ഞു… ശ്യാമിൻ്റെ വിരലുകൾ അവൻ്റെ മുടിയിലമർന്ന് വെള്ളത്തിൽ മുക്കിപ്പിടിച്ചു… ജീവൻ്റെ കുമിളകൾ വെള്ളത്തിൽ ഉയരുന്നത് നിലയ്ക്കും വരെ….അവൻ്റെ പിടച്ചിൽ മെല്ലെ കത്തിയമരുന്നതു വരെ….
ഫ്രെഡ്ഡിയുടെ ചലനമറ്റ ശരീരം വെള്ളത്തിലെടുത്തെറിഞ്ഞിട്ട് ശ്യാം ബോട്ടിൻ്റെ മറുവശത്ത് കടലിലേക്ക് കൂപ്പുകുത്തി.. കരുത്തുള്ള, തളരാത്ത കൈകൾ കൊണ്ടു തുഴഞ്ഞ് അവൻ തീരത്തേക്കു നീന്തി…

വിജനമായ ബീച്ചിലൂടെ ഇരുളു വീണ ഇടങ്ങളിലൂടെ അവൻ നടന്നു… വഴിയിലെവിടെയോ ഒരു വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന നിക്കറും ബനിയനും കൈക്കലാക്കി നനഞ്ഞ തുണികളവൻ മാറി… പാലത്തിൽ നിന്നും നദിയിലേക്കെറിഞ്ഞു… എപ്പൊഴോ ഒരു ലോറിയിൽ ലിഫ്റ്റു കിട്ടി. രാത്രി പത്തുമണിയോടെ പള്ളിമുറ്റത്തെ ബൈക്കിൽ കയറി ലെതർ ബാഗിലുണ്ടായിരുന്ന ചാവിയും മൊബൈലുമെടുത്തു… ആറേഴു മിസ്സ്കോളുകൾ! സ്റ്റെല്ലയുടേത്!

ബൈക്കിൻ്റെ താളം കേട്ട് മൂന്നു പേർ വില്ലയുടെ വാതിൽ തുറന്നോടി വന്നു.. സ്റ്റെല്ല, കുമുദ്, മത്തായി!

എബിയവരെ വാരിപ്പുണർന്നു….

ഞങ്ങൾ യാത്രയാവുന്നു… പുരുഷനും സ്ത്രീയും ഒരുമിച്ചു മന്ത്രിക്കുന്നതു പോലെ അവർക്കു തോന്നി…

ഒരിക്കൽക്കൂടി…എനിക്ക് ഈ അനുഭവങ്ങൾ നീ തന്നു… നിനക്കു നല്ലതു വരും… ശ്യാമവനെ ഒന്നു കെട്ടിപ്പിടിച്ചതു പോലെ എബിക്കനുഭവപ്പെട്ടു…

സ്റ്റ്രേഞ്ചർ ഇൻ ദ നൈറ്റ്… ഗുഡ്ബൈ… ആരോ മധുരമായി പാടുന്നുവോ..

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *