റിസപ്ഷനിൽ എത്തിയപ്പോഴേക്കും ജിൻസിയും റെഡിയായി വന്നു.. നേരത്തേയിട്ടിരുന്ന കറുത്ത ജീന്‍സ് തന്നേയാണ് അവളിട്ടിരുന്നത്.. ടോപ്പ് മാറ്റി ഒരു വെള്ള ടീ ഷര്‍ട്ടും, അതിന്‍റെ മുകളില്‍ ഒരു പിങ്ക് കളര്‍ സ്വെറ്ററും ധരിച്ചിരുന്നു..
“വേഗം പോയി വരാം, ഇരുട്ടിയാൽ ചിലപ്പോ മഴ പെയ്യുമെന്ന് രമേശ് പറഞ്ഞു.. “ വിനോദ് പോക്കറ്റിൽ നിന്നും താക്കോൽ എടുത്തുകൊണ്ട് പാർക്കിങ് ഭാഗത്തേക്ക് നടന്നു..
“എന്നാൽ പോയിട്ട് വരാം സർ.. “ ജിൻസി രമേഷിനോട് പറഞ്ഞിട്ട് വിനോദിന്റെ പിന്നാലേ പോയി കാറിൽ കയറി..
കാർ പുറത്തേക്ക് ഇറങ്ങുമ്പോ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി തെളിഞ്ഞു.. എത്ര കൂളായി താൻ അഭിനയിക്കുന്നു എന്നതായിരുന്നു അവളുടെ മനസ്സിൽ..
“എന്തേ ചിരിക്കുന്നെ?….” വിനോദ് ചോദിച്ചു…
“ഏയ്……” അവള്‍ വേഗം പുറത്തേക്ക് നോക്കിയിരുന്നു… എന്ത് മറുപടി പറയണം എന്നവള്‍ക്ക് അറിയില്ലായിരുന്നു….
കാറില്‍ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു… രണ്ടാള്‍ക്കും എന്ത് പറയണം എന്ന് അറിയുമായിരുന്നില്ല….
ടൌണിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് വിനോദ് ഒരു മെഡിക്കൽ സ്റ്റോറിൽ കയറി ഒരു പാക്കറ്റ് കോണ്ടം വാങ്ങി.. അടുത്ത കടയിൽ നിന്നും രണ്ടു കുപ്പി വെള്ളവും വാങ്ങി.. പിന്നെ കൊട്ടേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി…
കുറച്ചു ദൂരം അങ്ങനെ പോയപ്പോള്‍ ജിന്‍സി മടിച്ചു മടിച്ചു വിനോദിനെ നോക്കി… അതേ സമയത്താണ് വിനോദും നോക്കിയത്….
കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ വിനോദ് ചിരിച്ചുപോയി… ജിന്‍സിയും നാണിച്ചു ചിരിച്ചു…
“പെട്ടെന്നൊരു മോഹം….. ” വിനോദ് അത്രയും മാത്രം പറഞ്ഞു…
“ഉം…..” ജിന്‍സി മുഖമുയര്‍ത്താതെ മൂളി…. അവളുടെ ചുണ്ടില്‍ തേന്‍ കിനിയുന്ന ഒരു ചിരിയുണ്ടായിരുന്നു… പെണ്ണിനെ അവിടെയിട്ടു കടിച്ചു തിന്നാന്‍ തോന്നി വിനോദിന്… എങ്കിലും അവന്‍ ക്ഷമിച്ചു… റിസോര്‍ട്ടില്‍ എത്തട്ടെ… സമയമുണ്ടല്ലോ?…..
പതിവിന്റെ ഇരട്ടി വേഗത്തിലാണ് വിനോദ് വണ്ടിയോടിച്ചത്… ഓട്ടത്തില്‍ ലാഭിക്കുന്നത്രയും സമയം അവിടെ കൂടുതല്‍ കിട്ടുമല്ലോ?…. ജിൻസിക്ക് പക്ഷെ പേടിയായി…
“സര്‍… പതുക്കെ….” ഒരു വളവ് വേഗത്തില്‍ തിരിഞ്ഞപ്പോ ഡാഷ്ബോര്‍ഡില്‍ കൈ പിടിച്ചുകൊണ്ട് ജിൻസി പറഞ്ഞു…
“സോറി…. ലേശം ധിറുതി കൂടിപ്പോയി….” വിനോദ് ക്ഷമാപണത്തോടെ വേഗത കുറച്ചു…
ജിന്‍സി വീണ്ടും ആ കൊല്ലുന്ന ചിരി ചിരിച്ചു…
“ഇങ്ങനെ ചിരിക്കല്ലേ പെണ്ണേ….. അവിടംവരെ ചെല്ലാന്‍ ഉള്ള ക്ഷമയുണ്ടാവില്ല എനിക്ക്…..” വിനോദ് പറഞ്ഞു…
“എത്താറായോ സര്‍?.. “ജിന്‍സിയുടെ സ്വരത്തിലും അക്ഷമ സ്ഫുരിച്ചുനിന്നു…
“ഫൈവ് മോര്‍ മിനിറ്റ്സ്…..” വിനോദ് വണ്ടിയോടിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു…
……………….
“എന്നാലും മയിര് പരുപാടിയായിപ്പോയി..” ബെന്നി കലിച്ചു… അന്നു വൈകിട്ടായിരുന്നു അവർ ഹരിയുടെ ബർത്ത്ഡെ പാർട്ടി പ്ലാൻ ചെയ്തിരുന്നത്..
“ഹ.. നമുക്ക് നാളെ കൂടാമെന്ന്.. വിനോദ് ചേട്ടൻ അത്യാവശ്യമായിട്ട് വിളിച്ചത്കൊണ്ടല്ലേ??…. അങ്ങേരുടെ കൂടെ എവിടെയെക്കെയോ പോകാനുണ്ട്…..” ഹരി കോളേജിൽ നിന്നും ഏർപോർട്ടിലേക്ക് പോകാന് തുടങ്ങുകയായിരുന്നു..
“ഉം…. ആ ചരക്കും കാണും കൂടെ…… അല്ലേ??”.. ബെന്നി അസൂയയോടെ പറഞ്ഞു……
“ചേച്ചിയില്ലടാ.. അതാ ഒരു സങ്കടം..” ഹരി പറഞ്ഞു……
“ഒണ്ടേ ഏതാണ്ട് ഗുണം ഉള്ളപോലെയാ അവന്റെ പറച്ചില്.. ഹി ഹി..” ബെന്നി കളിയാക്കി………..
“നീ വിശ്വസിക്കണ്ട മൈരേ….. എന്നേലും നിന്നേ ഞാൻ തെളിവ് സഹിതം വിശ്വസിപ്പിച്ചോളാം……… ” തന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഹരി പറഞ്ഞു……
“ഒന്നു പോയേട.. അത്രക്ക് കുണ്ണഭാഗ്യം ഒന്നും നിനക്കില്ല. മോനേ……. ഹി ഹി…….” ബെന്നി ഹരിയുടെ പുറത്തു തട്ടി..
“ഹ!!!.. ഈ പണ്ടാരം സ്റ്റാർട്ട് ആവുന്നില്ലല്ലോ??..” ഹരി പ്രാകി.. വിശ്വസ്തനായ അവന്റെ എൻഫീൽഡ് എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആവുന്നില്ല……
“ഞാൻ വിടണോ ബസ് സ്റ്റോപ്പ് വരെ?……” ബെന്നി ചോദിച്ചു…..
“എന്നാ വാ….. “ ഹരി ബുള്ളറ്റ് തിരികെ വെച്ച് ബെന്നിയുടെ ബൈക്കില് ബസ് സ്റ്റോപ്പിലേക്ക് പോയി..`
