നിറമുള്ള വെയിലുകൾ

“അതൊന്നും സാരമില്ല വിനു…”

സൂസന്‍ പറഞ്ഞു.

“ഒരു ദിവസത്തെ കാര്യമല്ലേ? നമുക്ക് എല്ലാര്‍ക്കും പോകാം…”

അങ്ങനെയാണ് അവര്‍ മണാലിയില്‍ എത്തിയത്.
മണാലിയുടെ മുകളിലപ്പോൾ മഞ്ഞും മേഘങ്ങളും ഇണചേർന്ന് ഘനീഭവിച്ചു കിടന്നു.
ഭൃഗു തടാകക്കരയിൽ സഞ്ചാരികൾ അധികമൊന്നുമുണ്ടായിരുന്നില്ല അപ്പോൾ. മരങ്ങളും വിദൂരത്തുള്ള കോട്ടേജുകളും മഞ്ഞിൽ പുതഞ്ഞു, സൂര്യ സാമീപ്യത്തിന് കൊതിച്ചു കിടന്നു.
ടെന്റിൽ കമ്പിളിക്കുപ്പായതിന്റെ അമിത ഭാരത്തിൽ, കമ്പളത്തിൽ നിന്നും എഴുന്നേൽക്കാതെ റമ്മിന്റെ ലഹരിയിൽ തന്റെ പഴയ വീരകൃത്യങ്ങളിലൊന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ആന്റണി സൂസനോട്.
മാത്യുസും വിൻസെന്റും സാന്ദ്രയും ഭൃഗുവിന്റെ കരയിൽ, തടാകതിന്റെ ഗ്ളാസ് പരപ്പിനടിയിൽ കുഞ്ഞു മിസൈലുകളെപ്പോലെ കുതിക്കുന്ന സാൽമൺ മത്സ്യങ്ങളെ നോക്കി നിന്നു.
ദൂരെയും അരികെയുമുള്ള ബൃഹത് പ്രപഞ്ചം മുഴുവൻ വെള്ളനിറത്തിൽ സഞ്ചാരികളെ മോഹിപ്പിച്ചു ….

“എടാ നീയാ സോമന്റെ മകൻ രാഹുലിന്റെ കൈ നോക്കി പറഞ്ഞത് അക്ഷരം പ്രതി ശരിയായല്ലോ!”

ഇടയ്ക്ക് മാത്യുസ് വിന്സെന്റിനോട് പറഞ്ഞു.

അത് കേട്ട് സാന്ദ്ര വിൻസെന്റിനെ മിഴിച്ചു നോക്കി.

“ഏഹ് ? ചേട്ടായിക്ക് കൈനോട്ടവും വശമുണ്ടോ? അത് കൊള്ളാല്ലോ!”

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“എന്റെ മോളെ അതാ ചെറുക്കനെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ!”

വിൻസെന്റ് ചിരിച്ചു.

“എങ്കില്‍ ചേട്ടായി എന്‍റെ കയ്യൊന്നു നോക്കി പറഞ്ഞെ?”

“എന്തിനാ?”

മാത്യൂസ് പരിഹസിക്കുന്ന സ്വരത്തില്‍ അനിയത്തിയോട് ചോദിച്ചു.

“സാധാരണ എല്ലാരും കൈ നോക്കുന്ന എന്നെത്തിനാ? ഭാവി അറിയാന്‍!”

“നിന്‍റെ ഭാവി അറിയാന്‍ എന്നെത്തിന്നാ കൈ നോക്കുന്നെ? എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ പറയാല്ലോ…”

“ഒഹ്! അത് ശരി!”

അവള്‍ മുഖം കോട്ടി.

“അത്രയും വലിയ പണ്ഡിതനാരുന്നോ ഇച്ചായന്‍? എന്നാ ഒന്ന് പറഞ്ഞെ?”

“അതിന് പാണ്ഡിത്യം ഒന്നും വേണ്ട! മുഖത്ത് നോക്കി കോമണ്‍സെന്‍സ് കൊണ്ട് പറഞ്ഞാ മതി..ഉദാഹരണത്തിന്, ഇന്നേക്ക് അഞ്ചാം കൊല്ലം നിന്നെ ലോകത്തിലെ ഏറ്റവും വലിയ മൂക്കിളച്ചാത്തന്‍ വന്ന് കെട്ടിക്കൊണ്ടു പോകും. അയാള്‍ക്ക് മേലെ മൂന്ന്‍ പല്ലു കാണില്ല. ഫുള്‍ കഷണ്ടിയല്ല, മൂന്ന്‍ നാലു മുടി
ഒക്കെ കാണും…”

“ഒഹ്! ഇത്രേം ജോക്ക് ഒക്കെ കയ്യിലുണ്ടാരുന്നോ?”

അവള്‍ വീണ്ടും മാത്യൂസിനെ മുഖം കോട്ടിക്കാണിച്ചു.

“പ്ലീസ് ഒന്ന് നോക്ക് ചേട്ടായി…”

സാന്ദ്ര ചിണുങ്ങികൊണ്ട് പറഞ്ഞു.

“ഇവള്‍ടെ ഒരു കാര്യം …”

അവളുടെ ചിണുങ്ങൽ കണ്ട് മാത്യുസ് പറഞ്ഞു.

“കെട്ടിക്കാൻ പ്രായമായി. പഠിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മിൽ! എന്നിട്ടും കൈനോട്ടത്തിലും മഷി നോട്ടത്തതിലും ഒക്കെയാ പെണ്ണിന് വിശ്വാസം!”

“കെട്ടിക്കാൻ പ്രായവായാൽ എന്നാ?”

സാന്ദ്ര ചൊടിപ്പോടെ ചോദിച്ചു.

“ഇച്ചായനെ ഞാൻ കെട്ടാൻ വരത്തില്ല! പോരെ?”

വിൻസെന്റ് അത് കേട്ട് കണ്ണുമിഴിച്ചു.

“എന്റെ വിൻസെൻറ്റേ….”

വിൻസെന്റിന്റെ ഭാവമാറ്റം കണ്ടു ചിരിച്ചുകൊണ്ട് മാത്യുസ് പറഞ്ഞു.

“എന്റെ പുന്നാരപെങ്ങൾ ഒക്കെയാ ഈ സാധനം. പക്ഷെ നാക്കിനു ബെല്ലും ബ്രെക്കും ഒന്നുമില്ലെയുള്ളൂ! നീയിത് കേട്ട് പേടിക്കുവൊന്നും വേണ്ട കേട്ടോ!”

വിൻസെന്റ് ചിരിച്ചു.

അവൾ മാത്യുസിന്റെ നേരെ പിന്നെയും മുഖം കോട്ടികാണിച്ചു.

എന്റെ പൊന്നിച്ചായാ….
അവൾ മന്ത്രിച്ചു.
ഞാൻ എന്തിനാ വിൻസെന്റ് ചേട്ടായിയെകൊണ്ട് കൈ നോക്കിക്കുന്നത് എന്ന് ഇച്ചായൻ അറിയുന്നുണ്ടോ?
എന്റെ കയ്യിൽ ചേട്ടായി അമർത്തിപ്പിടിക്കുന്നതിന്റെ സുഖമറിയാൻ.
അപ്പോൾ എന്റെ ദേഹം നിറയെ രോമാഞ്ചപ്പൂക്കൾ വിടരും …
എന്റെ കണ്ണുകൾ തുടിയ്ക്കും…
എന്റെ അധരം ഞാൻ അറിയാതെ അമർത്തും.
എന്റെ മാറിടം തരിക്കും, എന്റെ രഹസ്യയിടമൊക്കെ നനഞ്ഞു കുതിരും….
എപ്പോഴൊക്കെ ഞാൻ ചേട്ടായിയെ തൊട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ വികാര തരളിതയാകാറുണ്ട്.
അത്രമേൽ ജീവനാണ്, സ്നേഹമാണ്, പ്രണയമാണ് എനിക്കീ പുരുഷനോട്.
എത്രയോ തവണ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഞാൻ ചേട്ടായിയുടെ കയ്യിലും തോളിലും മാറിലുമൊക്കെ തൊട്ടിരിക്കുന്നു.

“കൈ നോക്ക് ചേട്ടായി…”

അവൾ വലത് കൈത്തലം വിടർത്തി വിൻസെന്റിന്റെ മുമ്പിൽ ഇരുന്നു.

വിൻസെന്റ് അവളുടെ കൈത്തലതിന്റെ ഇളം ചുവപ്പിന്റെ
മനോഹാരിതയിലേക്ക് നോക്കി.

“മോൾടെ രേഖകൾ അത്ര ക്ലിയർ അല്ലല്ലോ!”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് കൈ ശരിക്ക് നിവരാത്തത് കൊണ്ടാ ചേട്ടായി…”

അയാളുടെ കണ്ണുകളിലേക്ക് നോക്കി സാന്ദ്ര പറഞ്ഞു.

“ചേട്ടായി എന്റെ കൈയ്യിൽ പിടിച്ചു നോക്കിപറ … എന്നാലേ ക്ലിയർ ആകൂ… ഹ്മ്മ് ..പിടിക്ക് ചേട്ടായി…”

വിൻസെന്റ് അവളുടെ കൈയ്യിൽ പിടിച്ചു .

ഇളം ചൂടുള്ള കൈയ്യുടെ മൃദുസ്പർശം….

അവന്റെ ദൃഢതയുടെ സ്പർശനമേറ്റപ്പോൾ തന്റെ മാറിടം തുടിച്ചു തരിക്കുന്നത് സാന്ദ്ര അറിഞ്ഞു.
അവന്റെ കൈത്തലം അവിടെയെന്നമർന്നു നീങ്ങുവാൻ അവൾ കൊതിച്ചു.
സാന്ദ്ര വികാരം കൊണ്ട് പുളഞ്ഞു.
അത് പുറത്ത് കാണിക്കാതിരിക്കാൻ അവൾ പണിപ്പെട്ടു.
തുടകൾക്കിടയിൽ ഈർപ്പം കിനിഞ്ഞ് ഒഴുകുകയാണ്….
ഓ!
എന്തൊരു ഉന്മാദമാണ് പുരുഷസ്പര്ശത്തിന്!
ഞരമ്പുകൾ ലഹരികൊണ്ട് നിറയുകയാണ് അവന്റെ സ്പർശം താൻ കയ്യിലേൽക്കുമ്പോൾ!
സാന്ദ്രയ്ക്ക് അവിടെ കിടക്കണം എന്ന് തോന്നി.

“മോൾടെ ഉദ്യോഗം ഇന്ത്യക്ക് വെളിയിലായിരിക്കും,”

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“ഇത് കേർവ്വ് ഓഫ് ജൂപ്പിറ്റർ…”

ചൂണ്ട് വിരലിനും ഇൻഡക്സ് വിരലിനും മദ്ധ്യേ തൊട്ടുകൊണ്ട് വിൻസെന്റ് അവളെ വീണ്ടും നോക്കി.

“കെർവ്വ് ഓഫ് ജൂപ്പിറ്റർ ലൈഫ് ലൈന് പാരലൽ ആയാണ് മോൾടെ കയ്യിൽ..എന്നുവെച്ചാൽ മോൾടെ ജോലി വിദേശത്ത് എന്നുറപ്പ്…”

“എന്റെ വിനൂ..”

മാത്യുസ് വിളിച്ചു.

“അവക്ക് ഉദ്യോഗവും മാങ്ങാത്തൊലീം ഒന്നുമല്ല അറിയണ്ടേ. അവക്ക് എങ്ങാണ്ടു ലൈൻ ഒക്കെ ഉണ്ട്. അവനെ കിട്ടുവോ എന്നറിയാനാ ആകാംക്ഷ! നീയെന്നാ പൊട്ടനാ? നിനക്കിനീം അത് മനസ്സിലായില്ലേ?”

സാന്ദ്ര മാത്യുസിനെ നാക്ക് കടിച്ചു കാണിച്ചു.

“എന്നാ, എനിക്കെന്നാ ലൈനടിച്ചാ കൊള്ളുകേലേ?”

അവൾ മാത്യുസിനോട് ചോദിച്ചു.

“ഇച്ചായൻ ഒന്ന് പോക്കേ! എനിക്ക് ഇച്ചായന്റെ ചുറ്റികളി ഒന്നും അറീത്തില്ല
എന്നൊന്നും കരുതണ്ട!”

“എന്നാ ചുറ്റിക്കളി? ഒന്ന് പോടീ!”

മാത്യുസ് പറഞ്ഞു.

“ഞാൻ ബ്രഹ്മചാരിയാ! ബ്രഹ്മചാരി! അറിയാവോ നിനക്ക്?”

“ഓക്കേ, എന്നാൽ അത് നോക്കാം. എന്നാ?”

വിൻസെന്റ് സാന്ദ്രയോട് ചോദിച്ചു.

“അത്…”

അവൾ ലജ്ജയോടെ അവനെ നോക്കി.

“കണ്ടോ അവക്കടെ ഒരു നാണം!”

മാത്യുസ് പെട്ടെന്ന് പറഞ്ഞു.

“ഒറപ്പാടാ വിനൂ, ഇവളെവിടെയോ കേറി കൊത്തീട്ടൊണ്ട്…”

“ഛീ!”

അവൾ മാത്യുസിനെ ദേഷ്യത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *