നിറമുള്ള വെയിലുകൾ 4

“നിന്‍റെ മമ്മി, അപ്പാ, ഇച്ചായന്‍?”

“മമ്മിയ്ക്കറിയാം!”

അത് കേട്ട് ജയ് മോള്‍ കണ്ണുകള്‍ മിഴിച്ചു.

“എഹ്? ആന്‍റ”യ്ക്ക് അറിയാവോ? നേര്?”

“അതേടീ! ഞാന്‍ ഇന്നലെ പറഞ്ഞു മമ്മിയോട് ..ഇന്നലെ വരാന്നു വിചാരിച്ചതാ …പക്ഷെ ഗൂഗിള്‍ മീറ്റ്‌ കൊറേ നേരം കണ്ടിന്യൂ ചെയ്തു….വരാമ്പറ്റീല്ല…”

“എന്നിട്ട്? എന്നിട്ടാന്റിയെന്നാ പറഞ്ഞു?”

“മമ്മിയെന്നാ പറയാനാ? മമ്മീടെ മോളല്ലേ ഞാനെന്ന് വെച്ചാല്‍ ജീവനല്ലേ മമ്മിയ്ക്ക്? മമ്മിയ്ക്ക് കൊഴപ്പമില്ല ജയ്….”

“പക്ഷെ നിന്‍റെ അപ്പാ … പിന്നെ ഇച്ചായന്‍..എന്‍റെ മോളെ എനിക്ക് പേടിയാ…ആ കെവിന് പറ്റിയപോലെയെങ്ങാനും എന്‍റെ ചേട്ടായിക്ക് ..അങ്ങനെ വന്നാ ഞാന്‍ ജീവിച്ചിരിക്കില്ല കേട്ടോ….”

“കെവിന്‍ മാത്രമല്ല കെവിന്‍റെ കൂടെ നീനുവുമുണ്ടായിരുന്നു….നീനു ഇപ്പോഴും ആ വീട്ടിലെ പെണ്ണാ..അറിയില്ലേ നിനക്കത്?”

ജയ് മോള്‍ അത് കേട്ട് പുഞ്ചിരിച്ചു.

“നിനക്കെപ്പഴാ പെണ്ണേ ചേട്ടായിയോട് ഇങ്ങനെ ഒക്കെ തോന്നീത്?”

“ശരിക്കും പറഞ്ഞാ പത്തില്‍ പഠിക്കുമ്പഴാ ആദ്യം തോന്നിയെ… അന്നൊക്കെ നമ്മള് പെണ്ണുങ്ങള് ബോയ്സിനോടൊക്കെ വലിയ ഫ്രീയല്ലാരുന്നോ? അടീം പിടീം ഒക്കെ … അവരോട് ഒക്കെ മിണ്ടുമ്പഴും തൊടുമ്പോഴും ഒന്നും നമുക്ക് ഒന്നും തോന്നത്തില്ലല്ലോ…അങ്ങനെ ഇരിക്കുമ്പഴാ ചേട്ടായി നമ്മടെ ക്ലബ്ബിന്‍റെ ഓണപ്പരിപാടിയ്ക്ക് കരോക്ക ഒക്കെ വെച്ച് “ദുനിയാ ഹസീനോം കാ മേളാ” എന്നൊരു പാട്ട് പാടുന്നെ..നീ ഓര്‍ക്കുന്നില്ലേ?”

“ഓഹോ,”

ജയ് മോള്‍ ചിരിച്ചു.

“പിന്നെ ഓര്‍ക്കാതെ! അപ്പം നീ ചേട്ടായീടെ പാട്ട് കേട്ട് വീണതാ അല്ലെ?”

“എന്‍റെ മോളെ…ഞാന്‍ മുമ്പി തന്നെ ഇരുപ്പുണ്ടായിരുന്നു..പാട്ടിനെടെല്‍ ചേട്ടായി എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി..ഞാന്‍ ആകെ നാണിച്ചു പോയി…എന്നാലും ചേട്ടായീടെ മൊഖത്ത്ന്ന്‍ കണ്ണ് മാറ്റീല്ല..ഒരേ നോട്ടം…ഈ പൊട്ടിപ്പെണ്ണിന് എന്ത് പറ്റി എന്ന് ചേട്ടായി ഓര്‍ത്തു കാണും..ഏതായാലും ചേട്ടായി നോട്ടം മാറ്റി…”

സാന്ദ്ര ചിരിച്ചു.

ജയ് മോളും.
“എന്‍റെ മോളെ, സത്യം പറയുവാ…”

സാന്ദ്ര തുടര്‍ന്നു.

“അന്ന് നൈറ്റില് ഞാന്‍ ഒരു പോളക്കണ്ണടച്ചിട്ടില്ല…കണ്ണ് തുറന്നാല്‍ ചേട്ടായി..കണ്ണടച്ചാല്‍ ചേട്ടായി…. ചേട്ടായീടെ നോട്ടം…ചേട്ടായീടെ പാട്ട് …ചേട്ടായീടെ സ്മെല്‍ …നെനക്കറിയോ ബോഡി മൊത്തം ചൂട് പിടിച്ച് എനിക്കറിയാമ്മേല…മനസ്സ് മൊത്തം ചേട്ടായി എന്നെ തൊടുന്നതും എന്നെ ഉമ്മ വെക്കുന്നതും എന്‍റെ എല്ലാടത്തും ….”

സാന്ദ്ര ബാക്കി പറയാതെ ലജ്ജയോടെ ജയ് മോളെ നോക്കി.
ജയ് മോള്‍ അദ്ഭുതത്തോടെ അവളുടെ വാക്കുകള്‍ കേട്ടു.

“ചേട്ടായീടെ പെങ്ങളല്ലേ നീ…”

ജയ് മോളുടെ കൈ കവര്‍ന്നുകൊണ്ട് സാന്ദ്ര പറഞ്ഞു.

“അത് കൊണ്ട് എനിക്കെങ്ങനെയാ അന്നത്തെ അനുഭവം നിന്നോട് ഓപ്പണായി പറയാന്‍ പറ്റുക?”

“ചേട്ടായി എന്‍റെ ആങ്ങള തന്നെയാ…”

ജയ് മോള്‍ ചിരിച്ചു.

“എന്നാലും എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ നീ? നിന്നെപ്പോലെ ഒരു ലോക സുന്ദരിയെ ഭ്രാന്ത് പിടിപ്പിച്ച ആളല്ലേ എന്‍റെ ചേട്ടായി…നീ പറയെടീ…”

“ശ്യോ! ഞാന്‍ എങ്ങെയാടി നിന്നോട് അതൊക്കെ…”

സാന്ദ്ര മുഖം കൈത്തലം കൊണ്ട് മറച്ചു.

“നീ പറ പെണ്ണേ…”

“എടീ ചേട്ടായിയെ ഓര്‍ത്ത് ഓര്‍ത്ത് ഒരു രക്ഷേം ഇല്ലാതെ വന്നപ്പം ഞാന്‍ തലയണ ഒക്കെ എടുത്ത് മൊലേല്‍ ഒക്കെ വെച്ച് അമര്‍ത്തി ..ചേട്ടായി ആണ് എന്നൊക്കെ ഓര്‍ത്ത്… തൊടേടെ എടേല്‍ ഒക്കെ വെച്ച് ..എനിക്ക് അറിയാമ്പാടില്ല … വല്ലാത്ത ഒരു ഭ്രാന്ത് … ഞാന്‍ ശരിക്കും പേടിച്ചു പോയി മോളെ അന്ന് …എനിക്ക് എന്നാ പറ്റി എന്നോര്‍ത്ത്…തിരിഞ്ഞും മറിഞ്ഞും കെടന്ന് …അന്ന് ..അന്ന് ആദ്യമായാ ഞാന്‍…”

സാന്ദ്രയുടെ മുഖം വീണ്ടും ലജ്ജയില്‍ കുതിര്‍ന്നു.

“സെല്‍ഫ് അടിച്ചതാണോടീ?”

ജയ് മോള്‍ടെ മുഖത്തും അല്‍പ്പം ലജ്ജ അരിച്ചെത്തിയിരുന്നു.

സാന്ദ്ര ‘അതെ’ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.

“നമ്മള് വേദപാഠ ക്ലാസ്സില്‍ പഠിച്ചില്ലരുന്നോ അങ്ങനെ സ്വയം ഒക്കെ ചെയ്യുന്നത്
പാപമാണ് ..ശരീരം ദൈവത്തിന്‍റെ ആലയമാണ്, അതിനെ മലിനപ്പെടുത്തരുത് എന്നൊക്കെ? സിസ്റ്റര്‍മാരതൊക്കെ പഠിപ്പിച്ചപ്പം ഞാന്‍ ശരിക്കും അത് വിശ്വസിച്ചിരുന്നു എന്‍റെ മോളെ ..അങ്ങനത്തെ ഒരു കാര്യോം ഞാന്‍ ചെയ്യില്ല എന്ന് ഭയങ്കര സ്ട്രോങ്ങ്‌ ആയി ഡിസൈഡ് ചെയ്തതുവാ….പക്ഷെ അന്ന് ആദ്യമായി ചേട്ടായിയെ സങ്കല്‍പ്പിച്ച് …. “

Leave a Reply

Your email address will not be published. Required fields are marked *