“അമ്മേ… ഇന്ന് രാത്രി നമുക്ക് അമ്പലത്തിൽ പോയാലോ? അത്താഴ പൂജ തൊഴാമല്ലോ എന്ന് കരുതി,” സ്വാതി തന്റെ ഉള്ളിലെ യഥാർത്ഥ ആഗ്രഹം മറച്ചുവെച്ചുകൊണ്ട് വളരെ സാധാരണ മട്ടിൽ ചോദിച്ചു.
“അതിനെന്താ മോളേ, പോകാം. നീ എട്ടുമണിയോടെ റെഡിയായിക്കോളൂ, നമുക്ക് നടന്നുപോകാം,” രാധാമണി സന്തോഷത്തോടെ സമ്മതിച്ചു.
രാത്രി ഏഴരയായപ്പോഴേക്കും സ്വാതി ഒരുങ്ങാൻ തുടങ്ങി. ഇന്നലെ ധരിച്ച പട്ടുപാവാടയ്ക്ക് പകരം ഇന്ന് അവൾ എടുത്തത് നല്ലൊരു കടും നീല നിറത്തിലുള്ള ചുരിദാറായിരുന്നു. എങ്കിലും അതിന്റെ ടോപ്പ് അവളുടെ ശരീരത്തോട് നന്നായി ഒട്ടിക്കിടക്കുന്ന ഒന്നായിരുന്നു. അവളുടെ വിരിഞ്ഞ മാറിലെ വടിവുകളും ആ വലിയ ചന്തികളുടെ ആകൃതിയും ആ വേഷത്തിലും വളരെ വ്യക്തമായിരുന്നു. കണ്ണാടിയിൽ നോക്കി മുടി ദൂരെ ഫ്രീയായി ഇട്ട്, നേരിയ ഒരു പൊട്ടും തൊട്ട് അവൾ ഗേറ്റിനടുത്തേക്ക് ചെന്നു.
രാധാമണി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ഇരുട്ടു വീണ ആ വഴിയിലൂടെ അവർ രണ്ടുപേരും പതിയെ നടക്കാൻ തുടങ്ങി. വഴിയരികിലെ തെരുവ് വിളക്കുകളുടെ നേരിയ വെളിച്ചത്തിൽ രണ്ടുപേരും അമ്പലത്തിലേക്ക് നീങ്ങി.
നടത്തത്തിനിടയിൽ രാധാമണി പതിവുപോലെ വിട്ടുപോയ കഥകൾ വീണ്ടും തുടങ്ങി. സ്വാതിയുടെ മനസ്സ് മുഴുവൻ അമ്പലത്തിലെത്തിയാൽ ജയചന്ദ്രനെ കാണാൻ പറ്റുമോ എന്ന ചിന്തയിലായിരുന്നു.
“നീ എന്താ സ്വാതി ഇന്ന് പെട്ടെന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞത്? ഇന്നലെ പോയതല്ലേ ഉള്ളൂ?” രാധാമണി ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“ഏയ്… വെറുതെ ഒരു ആശ്വാസത്തിന് അമ്മേ. വീട്ടിൽ തനിച്ചിരിക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്,” സ്വാതി നോട്ടം മാറ്റി പറഞ്ഞു.
“അതൊക്കെ എനിക്ക് മനസ്സിലാകും മോളേ… നീ ചെറുപ്പമല്ലേ. നിന്റെ ഈ പ്രായത്തിൽ ഇങ്ങനെ തനിച്ചിരിക്കേണ്ടി വരുന്നത് ചെറിയ സങ്കടമല്ല. ജയേട്ടനും ഇന്ന് രാവിലെ എന്നെ വിളിച്ചപ്പോൾ നിന്നെക്കുറിച്ച് തന്നെയാ ചോദിച്ചത്,” രാധാമണി ശബ്ദം താഴ്ത്തി അവളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളിക്കൊണ്ട് പറഞ്ഞു.
“ജയേട്ടൻ അമ്മയെ വിളിച്ചോ? എന്നിട്ട് എന്താ പറഞ്ഞത്?” സ്വാതിയുടെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടി. അവൾ തന്റെ ആകാംക്ഷ ഒതുക്കാൻ പാടുപെട്ടു.
“പുള്ളി ചോദിച്ചു, ‘നിന്റെ കൂടെ വന്ന ആ കുട്ടി ആരാണ് രാധാമണി, അവളെ കണ്ടിട്ട് എന്റെ മനസ്സമാധാനം ഒക്കെ പോയി’ എന്ന്. ജയേട്ടൻ അങ്ങനെയാ… ഒരാളെ ഇഷ്ടപ്പെട്ടാൽ പിന്നെ പുള്ളി അത് തുറന്നു പറയും. ഞാൻ പുള്ളിയോട് പറഞ്ഞു, ‘അവൾ പാവമാ ജയേട്ടാ, സംഗീത് ചെന്നൈയിലായതുകൊണ്ട് വീട്ടിൽ ആകെ തനിച്ചാ’ എന്ന്. അത് കേട്ടപ്പോൾ പുള്ളി എന്താ പറഞ്ഞത് എന്നറിയാമോ?” രാധാമണി ഒന്നു നിർത്തി സ്വാതിയെ നോക്കി.
സ്വാതിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ടൈറ്റായ ആ നീല ചുരിദാറിനുള്ളിൽ അവളുടെ മുലകൾ ആവേശത്തോടെ ഉയർന്നുതാണു.
“എന്താ അമ്മേ പറഞ്ഞത്?”
“പുള്ളി പറഞ്ഞു, ‘ആണോ… എങ്കിൽ അവളുടെ ആ ഏകാന്തത മാറ്റാൻ ഞാൻ വരണമെന്നുണ്ടോ’ എന്ന്. എന്നിട്ട് പുള്ളി ഫോണിലൂടെ ഒന്നു ചിരിച്ചു. എനിക്ക് മനസ്സിലായി സ്വാതി, പുള്ളിക്ക് നിന്റെ ഈ ആകാരവടിവും ഭംഗിയും വല്ലാതെ ബോധിച്ചിട്ടുണ്ട്. പുള്ളിയുടെ കയ്യിൽ പെട്ടാൽ പിന്നെ ഏത് പെണ്ണും ഉരുകിപ്പോകും,” രാധാമണി തികഞ്ഞ താല്പര്യത്തോടെ പറഞ്ഞു.
രാധാമണി ജയചന്ദ്രനെക്കുറിച്ച് ഇങ്ങനെ ഓരോന്ന് വർണ്ണിച്ചു സംസാരിക്കുമ്പോൾ സ്വാതിയുടെ മനസ്സിൽ ഒരു വലിയ മോഹം തീയോരെടുക്കുകയായിരുന്നു. രാവിലെ അയാൾ വീട്ടിൽ വന്നപ്പോൾ താൻ കാണിച്ച ആ അകൽച്ച വേണ്ടായിരുന്നു എന്ന് അവൾക്ക് ഇപ്പോൾ തോന്നിത്തുടങ്ങി. അയാളുടെ ആ തഴമ്പിച്ച കൈകൾ തന്റെ ഈ ചുരിദാറിനുള്ളിലെ ഇറുകിയ ശരീരത്തിൽ അമരുന്നതും, തന്നെ ചേർത്തുപിടിക്കുന്നതുമൊക്കെ അവൾ വഴിയിലൂടെ നടക്കുമ്പോൾ വെറുതെ സങ്കൽപ്പിച്ചുപോയി. ഉള്ളിലെ ആ വന്യമായ മോഹത്തോടെ അവൾ അമ്പലത്തിന്റെ ഗോപുരവാതിൽക്കലേക്ക് നോക്കി.
അമ്പലത്തിന്റെ ഗോപുരവാതിൽ കടന്ന് അകത്തേക്ക് കയറുമ്പോൾത്തന്നെ സ്വാതിയുടെ കണ്ണുകൾ ജയചന്ദ്രനെ തിരയുകയായിരുന്നു. അത്താഴപൂജയ്ക്കുള്ള സമയമായതുകൊണ്ട് ആളുകൾ കുറവായിരുന്നു. വിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ അമ്പലപ്പറമ്പ് ശാന്തമായി കിടന്നു.
