കൃത്യം രണ്ടുമണിയായപ്പോൾ മുൻവശത്തെ വാതിലിൽ ഒരു മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ പുറത്ത് രാധാമണി നിൽപ്പുണ്ടായിരുന്നു. അവർ സ്വാതിയെ അടിമുടി ഒന്നൂറി നോക്കി.
“എന്റെ പെണ്ണെ… നീ ഇത് ആളെ കൊല്ലാൻ ഇറങ്ങിയേക്കുവാണോ? ഈ വേഷത്തിൽ നിന്നെ കണ്ടാൽ ജയേട്ടൻ ഇന്ന് നിന്നെ ജീവനോടെ വിടുമെന്ന് തോന്നുന്നില്ല,” രാധാമണി ഒരു കള്ളച്ചിരിയോടെ സ്വാതിയുടെ അരക്കെട്ടിൽ ഒന്നു നുള്ളി.
സ്വാതി നാണത്തോടെ തലതാഴ്ത്തി. “നമുക്ക് ഇറങ്ങാം അമ്മേ, ആരെങ്കിലും കാണുന്നതിന് മുൻപ് പോകാം,” അവൾ വാതിൽ പൂട്ടി രാധാമണിക്കൊപ്പം നടന്നു.
മെയിൻ റോഡ് ഒഴിവാക്കി, അമ്പലത്തിന് പുറകിലൂടെയുള്ള ഒരു ചെറിയ ഇടവഴിയിലൂടെയാണ് അവർ നടന്നത്. ഉച്ചസമയമായതുകൊണ്ട് വഴിയിൽ ആരുമുണ്ടായിരുന്നില്ല.
നടക്കുമ്പോഴും സ്വാതിയുടെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചുള്ള ചിന്ത അവളുടെ തുടകളിൽ ഒരു വിറയലുണ്ടാക്കി. ആ ടൈറ്റായ പച്ച ചുരിദാറിനുള്ളിൽ അവളുടെ വിരിഞ്ഞ ചന്തികൾ കുലുങ്ങിത്തുള്ളുന്നത് പുറകിൽ നടക്കുന്ന രാധാമണി ആസ്വദിച്ചു കാണുന്നുണ്ടായിരുന്നു.
“നീ പേടിക്കാതെ വാ സ്വാതി. അവിടെ ആരും വരില്ല. അമ്പലത്തിലെ എന്തോ പഴയ സാധനങ്ങൾ ഇട്ടിരിക്കുന്ന വീടാണെന്നാ നാട്ടുകാരുടെ വിചാരം. ജയേട്ടൻ അവിടെ നേരത്തെ എത്തി കാത്തിരിപ്പുണ്ടാകും,” രാധാമണി അവൾക്ക് ധൈര്യം കൊടുത്തു.
കുറച്ചുദൂരം നടന്നപ്പോൾ, വലിയ മരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പറമ്പിനുള്ളിലായി ആ പഴയ ഓടുവെച്ച വീട് അവർ കണ്ടു. പറമ്പിൽ കുറച്ചു കാടുപിടിച്ചു കിടപ്പുണ്ടായിരുന്നു. മുൻവശത്തെ വാതിൽ പാതി തുറന്നുകിടക്കുകയാണ്. മുറ്റത്തൊന്നും ആരുമില്ല. ചുറ്റുപാടും വലിയ നിശബ്ദത.
രാധാമണി മുന്നിലും സ്വാതി പുറകിലുമായി ആ പഴയ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി. വാതിലിലൂടെ അകത്തേക്ക് കടന്നതും, വിശാലമായ ആ ഹാളിലെ മങ്ങിയ വെളിച്ചത്തിൽ, ഒരു കസേരയിലിരിക്കുന്ന ജയചന്ദ്രനെ സ്വാതി കണ്ടു. കൈലിമുണ്ട് മടക്കിക്കുത്തി, ഷർട്ടിന്റെ ബട്ടണുകൾ പകുതി തുറന്നിട്ട് ഒരു വന്യമായ ഭാവത്തോടെ അയാൾ അവരെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു.
സ്വാതിയെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി. കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾ അവരുടെ അടുത്തേക്ക് വന്നു. അയാളുടെ നോട്ടം സ്വാതിയുടെ മുഖത്തുനിന്നും താഴേക്ക് ഊർന്നിറങ്ങി, ആ പച്ച ചുരിദാറിനുള്ളിൽ കൂർത്തുനിൽക്കുന്ന മാറിടങ്ങളിലേക്കും, വിരിഞ്ഞ ഇടുപ്പിലേക്കും ആഴ്ന്നിറങ്ങി. ഒരു വേട്ടമൃഗം ഇരയെ നോക്കുന്നതുപോലെയുള്ള ആ നോട്ടം കണ്ടപ്പോൾ സ്വാതിക്ക് കാലുകൾ കുഴയുന്നതുപോലെ തോന്നി.
“ഞാൻ വിചാരിച്ചു നീ വരില്ലെന്ന്…” ജയചന്ദ്രന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഗാംഭീര്യമുണ്ടായിരുന്നു.
സ്വാതി ഒന്നും മിണ്ടാതെ, കണ്ണുകൾ താഴ്ത്തി, കൈകൾ മുന്നിൽ കൂട്ടിപ്പിടിച്ച് അവിടെ നിന്നു. അവളുടെ ശ്വാസം വേഗത്തിലായിക്കൊണ്ടിരുന്നു. ആ അടച്ചിട്ട മുറിയുടെ നിശബ്ദതയിൽ, അവളുടെ ആഗ്രഹങ്ങളും ഭയവും പരസ്പരം മത്സരിക്കുകയായിരുന്നു. വാതിലടയ്ക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി പുറകിലേക്ക് നോക്കിയപ്പോൾ, രാധാമണി മുൻവശത്തെ വലിയ വാതിൽ ചേർത്തടച്ച് കുറ്റിയിടുന്നതാണ് അവൾ കണ്ടത്. പുറത്തെ വെളിച്ചം പൂർണ്ണമായും മറഞ്ഞു, ആ മുറിയിൽ ഇനി അവർ മൂന്നുപേർ മാത്രം.
വാതിലിന്റെ വലിയ ഇരുമ്പ് കുറ്റി വീഴുന്ന ശബ്ദം കേട്ടപ്പോൾ സ്വാതിയുടെ ഉള്ളൊന്ന് കാളി. രാധാമണി വാതിലടച്ചതോടെ മുറിയിൽ ഇപ്പോൾ മേൽക്കൂരയിലെ ചെറിയ വിടവിലൂടെയും ജനൽപ്പാളികൾക്കിടയിലൂടെയും വരുന്ന നേരിയ വെളിച്ചം മാത്രമേയുള്ളൂ. ഒരു വശത്ത് പൊടിപിടിച്ച ഒരു വലിയ തടിയുടെ കട്ടിലും പഴയൊരു മേശയും ഇരിപ്പുണ്ട്. സ്വാതിയുടെ നെഞ്ചിടിപ്പ് ആ മുറിയിലെ നിശബ്ദതയിൽ അവൾക്കുതന്നെ വ്യക്തമായി കേൾക്കാമായിരുന്നു.
രാധാമണി പതിയെ സ്വാതിയുടെ പുറകിലൂടെ വന്ന് അവളുടെ രണ്ടു തോളിലും മൃദുവായി പിടിച്ചു.
“ജയേട്ടാ… ഞാൻ പറഞ്ഞ വാക്ക് പാലിച്ചില്ലേ? നോക്ക്, ഇവൾ എത്രത്തോളം കൊതിച്ചാണ് ഈ വേഷത്തിൽ വന്നിരിക്കുന്നതെന്ന്,” രാധാമണി സ്വാതിയുടെ കാതുകൾക്കരികിലായി ചിരിച്ചുകൊണ്ട് രഹസ്യം പോലെ പറഞ്ഞു.
