ഗീതാഗോവിന്ദം – 5

“ഏട്ടാ………” അത് കേട്ട് തന്റെ മൃദുലമായ മുലയിൽ ഏട്ടന്റെ കനത്ത കൈ പതിയ്ക്കും പോലെ തോന്നി ഗീതുവിന് .അവളറിയാതെ തന്നെ കൈ തള്ളി നിന്ന നിറകുടങ്ങളിലേക്ക് നീങ്ങി

“ഏട്ടന് അല്ലേലും നോവിക്കാനല്ലേ അറിയൂ………” കെഞ്ചലോടെ വേദന കലർത്തി അത് പറയുമ്പോഴും ഗീതു താനെ സ്വന്തം മൂല ഞെട്ട് കൈവിരലുകളാൽ ഇറുക്കി സ്വയം വേദനിപ്പിക്കുന്നുണ്ടായിരുന്നു.

“ഉഫ്…..നിന്റെ ഈ കെഞ്ചുന്ന പോലുള്ള സ്വരം കേക്കുമ്പഴാ ഭ്രാന്ത് പിടിക്കുന്നെ . വീണ്ടും നോവിക്കാൻ തോന്നുന്നേ…….”

“നോവിക്ക് …….” മുലഞ്ഞെട്ട് ശക്തിയാൽ ഞരടി കൊണ്ട് ഗീതു പറഞ്ഞു. താൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ, മോശമായ പ്രവർത്തികളാണ് താൻ ചെയ്യുന്നതെന്ന് ആരോ കുറ്റബോധം പോലെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വിളിച്ച് പറയുന്നുണ്ടെങ്കിലും ഗീതൂന് സ്വയം നിയന്ത്രിക്കാനായില്ല. ഈ കൊറച്ച് നാളായി അങ്ങനാ കാര്യങ്ങള്, ഗോവിന്ദേട്ടന്റെ സംസാരവും നോട്ടവും പ്രവർത്തികളുമൊക്കെ മനസ്സിനേം ശരീരത്തെയും വല്ലാണ്ട് സ്വാധീനിച്ചു. ഇപ്പൊ വല്ലാത്ത ദാഹമാണ്,ശരീരമാകെ .

“ഗീതൂ….. ”

“ഓ…….”

“ഒരു ഉമ്മ തരട്ടെ ……..” പ്രണയവും കാമവും എന്നെ ശരിക്കുമൊരു കോളേജ് കാമുകനാക്കി മാറ്റി. മനസ്സ് 18 വയസിലേക്ക് മാറിയ പോലെ . ഗീതുവും മോശമല്ല……

“താ……”

“എവിടെ വേണം ……. ”

“ചുണ്ടില് … അന്നത്തെ പോലെ …..”

“എന്ന് ……”

“അന്ന് കാർത്തികയ്ക്ക് തന്ന പോലെ …..”

“മ് … അന്നിഷ്ടായോ….. ”

“ഒത്തിരി ”

“പ്രതിമ പോലെ പോയപ്പൊ ഞാൻ കരുതി ഇഷ്ടായില്ലാന്ന് ….”

“ഷോക്കായിരുന്നു ….”

“മ്‌ ച്ചും ……..” ഞാൻ ഫോണിൽ ശക്തമായ് ചുബിച്ചു….
ഉമ്മ…. എന്ന നീട്ടിയ മറുപടിയാണ് തിരികെ ലഭിച്ചത് …

“മൊലയിൽ പിടിച്ചോട്ടെ ……..” ഞാൻ വികാരത്താൽ തീ പിടിച്ചിരുന്നു.

“ഓ ബെസ്റ്റ് ……നൈറ്റി കീറി പെടച്ചിട്ട് ഇപ്പൊ പിടിച്ചോട്ടെ എന്നോ …….”

“ഈൗൗ….. ഞാൻ കെട്ടിപ്പിടിക്കും ….. ”

“പിടിച്ചിട്ട് …”

“കെട്ടിപ്പിടിച്ചിട്ട് ഞാൻ ….”

“ഏട്ടൻ ? ”

“ഞാൻ നിന്റെ നൈറ്റി പിറകിലൂടെ പൊക്കി, ചന്തിക്കൊപ്പം ചൂടായി കിടക്കുന്ന നിന്റെ ഷഡ്ഡി താഴ്ത്തി ആ ആനച്ചന്തിയിടുക്കില് വിരലിടും …….”

“ശീ……. എന്തൊരു ഭാഷയാ ഗോവിന്ദേട്ടാ ഇത്. ഇത് എന്റെ ഏട്ടൻ തന്നാണോ …?മതീട്ടോ വൃത്തിക്കേട്………… ആന, ചക്ക … എന്തൊരു മനുഷ്യനാന്തോ …. മ്‌ഹും….. ഞാൻ വെക്കുവാ… പോവ്ടുന്ന് …….”

“ഡീ……..”

“ബൈ ബൈ , വെക്കുന്ന് ….വേഗം വരണേ…. ബൈ……”

“ച്ചീ….. തെമ്മാടി …… എന്തൊക്കെയാ പറഞ്ഞേ …. വൃത്തിക്കേട്…..” അപ്പോഴാണ് അവൾ സ്വന്തം കൈ മാറിടത്തിലിരിക്കുന്നത് അറിഞ്ഞത്. “ച്ചെ…. ” ജാള്യതയോടെ നാണം മുഖത്തെ മൂടി. അങ്ങേരെക്കാളും കഷ്ടമാണ് ഇപ്പൊ തന്റെ കാര്യം….

ഗീതു കൈ തലയിലിടിച്ച് ഡ്രെസ്സ് പാക്ക് ചെയ്യാൻ മുകളിലേക്ക് കേറി .ഗോവിന്ദിന്റെ സംസാരത്തിൽ എല്ലാം മറന്ന ഗീതു നേരത്തേ കാലിൽ ഇടിച്ച കസേരയെപ്പറ്റി ഓർത്തതേ ഇല്ല. കാറ്റിനാൽ മറഞ്ഞ കർട്ടൻ ആ വാതിലിനെ മാത്രമല്ല ഗീതൂന്റെ ഓർമ്മയെയും മറച്ചു.

അതേസമയം മറ്റൊരു ലോകത്തായിരുന്നു ഗോവിന്ദ് .

ഇത്രയേ ഉണ്ടാരുന്നുള്ളു ഗീതു . ഇത്രയും നാളും പേടിയും നാണക്കേടും അനാവശ്യ ദുരഭിമാനവും കാരണമാണ് പലതും നഷ്ടമായത്. എല്ലാ ഭാര്യാ ഭർത്താക്കൻമാരും ഇതൊക്കെ തുറന്ന് പറയേണ്ടതല്ലേ. ഇതൊക്കെ അവരോട് മാത്രമല്ലേ പറയാനൊക്കു….. തെറ്റ് എന്ന് കരുതി ഇത്രേം വർഷം മസിലും പിടിച്ച് നടന്നു. ഇനി വേണമൊന്ന് ആറാടാൻ . പക്ഷെ ഗീതൂന്റെ ഈ മൂഡ് ചെയ്ജാണ് പ്രശ്നം. അതെല്ലാ സ്ത്രീകൾക്കും കാണുമാവും.. ആഹ് എന്തോ ആവട്ടെ.

************

പക്ഷെ ഈ സന്തോഷമൊന്നും നീണ്ട് നിന്നില്ല. വീട്ടിലെത്താൻ വൈകി. ഉച്ച കഴിഞ്ഞു. നേരത്തേ വരാൻ പറഞ്ഞ ഭാര്യയ്ക്ക് മുന്നിൽ താമസിച്ച് ചെല്ലുന്നതിനേക്കാൾ വലിയ അപരാധം വേറെ ഇല്ല . ഫോണിലെ സംസാരം കേട്ട് , വൈകിയാണെങ്കിലും നല്ലൊരു കളി പ്രതീക്ഷിച്ച് ചെന്ന ഞാൻ കണ്ടത് കലി മൂത്ത് നിന്ന ഗീതുനെയാണ്. വൈകി വന്നതിന് വഴക്കായി . അതിലും വലിയ വഴക്കായിരുന്നു ഇത്രേം വൈകിയില്ലേ തറവാട്ടിൽ നാളെ പോവാമെന്ന് പറഞ്ഞപ്പൊ ഉണ്ടായത്…..
എന്നോടൊള്ള ദേഷ്യം ഇന്ന് തന്നെ പോണമെന്ന വാശിയിൽ അവൾ തീർത്തു. അങ്ങനെ പാതിരാത്രി മാത്രമേ തറവാട്ടിൽ എത്തുള്ളൂ എന്നറിഞ്ഞിട്ടും ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു..

സൃഷ്ടിച്ച തമ്പുരാന് പോലും മനസിലാക്കാൻ കഴിയാത്ത മായ പ്രഹേളികയാണ് സ്ത്രീയെന്ന് ഒരിക്കൽ കൂടി എനിക്ക് മനസിലായി.

ട്രയിനിലാണ് ഞങ്ങൾ നാളിലേക്ക് തിരിച്ചത്. അവിട്ന്ന് ബസ്സിൽ പോണം ബസ്സ് ടൗണിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.

ഇത്ര വൈകിയിട്ടും ഇന്ന് തന്നെ പുറപ്പെട്ടത് എന്നോടുള്ള വാശി ആണെങ്കിലും മുത്തശ്ശി വിളിച്ചൊടനെ വരാൻ അവൾ തീരുമാനിച്ചത് മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ടാണ് . അവൾക്ക് മുത്തശ്ശീന്ന് പറഞ്ഞാൽ ജീവനാണ്. എന്റെ കുടുംബത്ത് എല്ലാരും ഗീതൂനെ കുറ്റപ്പെടുത്തിയപ്പോഴും അവളെ ചേർത്ത് പിടിച്ച ഒരേ ഒരു വ്യക്തി മുത്തശ്ശിയാണ്. മാത്രമല്ല പുള്ളിക്കാരിക്ക് നല്ല വയസ്സായി. അതിന്റെ ടെൻഷൻ മൊത്തോം ഇവൾക്കാണ്. അതോണ്ടാണ് എത്രയും പെട്ടെന്ന് മുത്തശ്ശീടടുത്ത് ചെല്ലാനിത്ര വാശി.

ടൗണിലെത്തി ബസ്സിറങ്ങിയപ്പോഴേ മണി 10 ആയി. ഒരു ഓട്ടോ റിക്ഷ പോയിട്ട് മന്യുഷ്യ കുഞ്ഞ് പോലും നിരത്തിലില്ല. പിന്നെ തറവാട്ടിൽ പോകുന്ന കാര്യം കാൻസൽ ചെയ്ത് നേരെ വീട്ടിലേയ്ക്ക് വിട്ടു. അതിന്റെ പകയ്ക്ക് അവളുടെ ബാഗും കൂടി അവൾ എന്നെ കൊണ്ട് ചുമപ്പിച്ചു.

അമ്മയുടെ വീടാണ് ഈ തറവാട്. തറവാടെന്ന് പറയുമ്പോഴേ മനസിലാവുമല്ലോ വല്യ ഒരു കുടുംബമാണ് അമ്മേടത്. ഇവിടുന്ന് ഒരു 15 Km ഒള്ളൂ. ഉൾനാടാണ്. ഗ്രാമപ്രദേശം. കൊച്ചിലെ ഏതാണ്ട് 15 വയസ്സ് വരെയൊക്കെ ഞാനവിടെ നിന്നിട്ടുണ്ട്. അതിന് ശേഷം തറവാട് പൂട്ടി പലരും പല വഴിക്ക് പിരിഞ്ഞു. പിന്നെ ഞാനങ്ങോട്ട് പോയിട്ടേ ഇല്ല.

അന്നൊക്കെ വല്ല്യ രസമാണ്. കൊറെ കുട്ടികളും കളിയും ചിരിയും കഥപറച്ചിലുമൊക്കെ ആയിട്ട് വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. ഒന്ന് ആലോചിക്കുമ്പോൾ കുറേ കുട്ടികൾക്ക് സ്വപ്നം മാത്രമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എനിക്ക് ലഭിച്ചത്. കഷ്ടപ്പാടിന്റെ കൈപ്പ് നിറഞ്ഞ ജീവിതത്തിൽ ഇന്ന് കുട്ടിക്കാലത്തെ കുറിച്ചോർക്കുമ്പോൾ അതൊരു മായാലോകമായാണ് തോന്നാറ് . ഇന്നത്തെ ജീവിതവും അന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അതൊരു സ്വർഗമായിരുന്നു
ഗീതൂനെ കണ്ടാൽ എന്നെകാളും ആരോഗ്യം തോന്നും.എന്നിട്ടുമവൾ കൈയ്യും വീശിയാണ് വന്നത്. എന്തിന് പാഷനായി അവൾ കൊണ്ട് നടക്കാറുള്ള ആ കൊച്ച് ഹാൻഡ് ബാഗ് പോലും ഈ താടക എന്റെ കഴുത്തിൽ തൂക്കി . 3 ബാഗും തൂക്കി നടന്ന എന്റെ കഴുത്തിൽ മംഗല്യ ഹാരം തൂക്കുന്ന പോലെയാണ് അവൾ ആ ബാഗ് ചാർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *