ട്രയിനിലാണ് ഞങ്ങൾ നാളിലേക്ക് തിരിച്ചത്. അവിട്ന്ന് ബസ്സിൽ പോണം ബസ്സ് ടൗണിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.
ഇത്ര വൈകിയിട്ടും ഇന്ന് തന്നെ പുറപ്പെട്ടത് എന്നോടുള്ള വാശി ആണെങ്കിലും മുത്തശ്ശി വിളിച്ചൊടനെ വരാൻ അവൾ തീരുമാനിച്ചത് മുത്തശ്ശിയോടുള്ള സ്നേഹം കൊണ്ടാണ് . അവൾക്ക് മുത്തശ്ശീന്ന് പറഞ്ഞാൽ ജീവനാണ്. എന്റെ കുടുംബത്ത് എല്ലാരും ഗീതൂനെ കുറ്റപ്പെടുത്തിയപ്പോഴും അവളെ ചേർത്ത് പിടിച്ച ഒരേ ഒരു വ്യക്തി മുത്തശ്ശിയാണ്. മാത്രമല്ല പുള്ളിക്കാരിക്ക് നല്ല വയസ്സായി. അതിന്റെ ടെൻഷൻ മൊത്തോം ഇവൾക്കാണ്. അതോണ്ടാണ് എത്രയും പെട്ടെന്ന് മുത്തശ്ശീടടുത്ത് ചെല്ലാനിത്ര വാശി.
ടൗണിലെത്തി ബസ്സിറങ്ങിയപ്പോഴേ മണി 10 ആയി. ഒരു ഓട്ടോ റിക്ഷ പോയിട്ട് മന്യുഷ്യ കുഞ്ഞ് പോലും നിരത്തിലില്ല. പിന്നെ തറവാട്ടിൽ പോകുന്ന കാര്യം കാൻസൽ ചെയ്ത് നേരെ വീട്ടിലേയ്ക്ക് വിട്ടു. അതിന്റെ പകയ്ക്ക് അവളുടെ ബാഗും കൂടി അവൾ എന്നെ കൊണ്ട് ചുമപ്പിച്ചു.
അമ്മയുടെ വീടാണ് ഈ തറവാട്. തറവാടെന്ന് പറയുമ്പോഴേ മനസിലാവുമല്ലോ വല്യ ഒരു കുടുംബമാണ് അമ്മേടത്. ഇവിടുന്ന് ഒരു 15 Km ഒള്ളൂ. ഉൾനാടാണ്. ഗ്രാമപ്രദേശം. കൊച്ചിലെ ഏതാണ്ട് 15 വയസ്സ് വരെയൊക്കെ ഞാനവിടെ നിന്നിട്ടുണ്ട്. അതിന് ശേഷം തറവാട് പൂട്ടി പലരും പല വഴിക്ക് പിരിഞ്ഞു. പിന്നെ ഞാനങ്ങോട്ട് പോയിട്ടേ ഇല്ല.
അന്നൊക്കെ വല്ല്യ രസമാണ്. കൊറെ കുട്ടികളും കളിയും ചിരിയും കഥപറച്ചിലുമൊക്കെ ആയിട്ട് വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. ഒന്ന് ആലോചിക്കുമ്പോൾ കുറേ കുട്ടികൾക്ക് സ്വപ്നം മാത്രമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എനിക്ക് ലഭിച്ചത്. കഷ്ടപ്പാടിന്റെ കൈപ്പ് നിറഞ്ഞ ജീവിതത്തിൽ ഇന്ന് കുട്ടിക്കാലത്തെ കുറിച്ചോർക്കുമ്പോൾ അതൊരു മായാലോകമായാണ് തോന്നാറ് . ഇന്നത്തെ ജീവിതവും അന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അതൊരു സ്വർഗമായിരുന്നു
ഗീതൂനെ കണ്ടാൽ എന്നെകാളും ആരോഗ്യം തോന്നും.എന്നിട്ടുമവൾ കൈയ്യും വീശിയാണ് വന്നത്. എന്തിന് പാഷനായി അവൾ കൊണ്ട് നടക്കാറുള്ള ആ കൊച്ച് ഹാൻഡ് ബാഗ് പോലും ഈ താടക എന്റെ കഴുത്തിൽ തൂക്കി . 3 ബാഗും തൂക്കി നടന്ന എന്റെ കഴുത്തിൽ മംഗല്യ ഹാരം തൂക്കുന്ന പോലെയാണ് അവൾ ആ ബാഗ് ചാർത്തിയത്.
“അത്രയ്ക്ക് പാടാണെങ്കി ആ ഉടുതുണി കൂടി അഴിച്ച് എന്റെ മണ്ടേല് വയ്ക്കെടീ….” സംഗതി ശരിക്കും ദേഷ്യം വന്നിട്ടാണ് ഞാനത് പറഞ്ഞത്.
“ദേ മനുഷ്യാ രാവിലത്തെ പോലെ എന്നോട് വൃത്തികേട് പറഞ്ഞ് വന്നാലുണ്ടല്ലോ, ദേ മുട്ടുകാല് മടക്കി മർമ്മം നോക്കി ഒന്ന് തരും ഞാൻ …..” ചില സിനിമേൽ നായകൻമാര് വിരട്ടുന്നത് പോലെ നാക്ക് കടിച്ച് ഗീതു അത് പറഞ്ഞത് കാണാൻ നല്ല ചേല്ലായിരുന്നു. ഒപ്പം ഉടുത്തിരുന്ന സാരി മുണ്ടു മടക്കി കുത്തും പോലെ ഒരു ശ്രമവും ..ആഹാ ഒരു കൂളിംഗ് ഗ്ലാസ്സിന്റെ കുറവ് കൂടെ ഒള്ളു. എന്തായാലും രാവിലത്തെ കാര്യത്തെ പറ്റിയുള്ള പരാമർശം ഇപ്പൊഴാണ് ഉണ്ടാവുന്നത്. ആ ഓർമ്മ എന്നെ അവളുടെ ശരീരപുഷ്ടിയിലേക്കാണ് നയിച്ചത് … എന്റെ മുമ്പിലെ നടക്കുന്നൊണ്ട് തുള്ളിച്ചാടി…..
മണി 11 ആവും വഴിയിലാണേലാരുമില്ല.നിലാവെളിച്ചം മാത്രം. വീതിയുള്ള മൺപാതയ്ക്കിരുവശവും കുറ്റിക്കാടുകൾ നിറഞ്ഞിട്ടുണ്ട് …
“വൃത്തികേടായി തോന്നിയെങ്കിൽ പിന്നെ കേക്കാൻ നിന്നതെന്തിനാ . കട്ട് ചെയ്താ പോരാരുന്നോ ….?” അവർ തന്നെ വിഷയമെടുത്തിട്ട സ്ഥിതിയിക്ക് ഞാൻ വിട്ടില്ല.
“അതല്ലേ കട്ട് ചെയ്തത്…..” അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു
“ഓ…. എല്ലാം ആസ്വാദിച്ചിട്ട് ….” ഞാൻ പിറുപിറുക്കും പോലെ പറഞ്ഞു…
“എന്തുവാ …?”
“ഒന്നുമില്ല….. ”
“കുറച്ച് കൂടുന്നൊണ്ട് ഏട്ടന് …..മ്…. ശരിയാക്കി തരാം…..”
“നീ പോടി ….. വല്ല കാര്യവും ഉണ്ടാരുന്നോ ഇങ്ങനെ ഈ നട്ടപാതിരാത്രിയ്ക്ക് ഈ പട്ടി കാട്ടിലൂടെ നടക്കാൻ …. നാളെ രാവിലെ വന്നാൽ മതിയെന്ന് പറഞ്ഞതാ അവൾടെ ഒടുക്കത്തൊരു വാശി…. ഇവിടെ ആണേൽ കാടാണ്. പേരിനൊരു വഴിയും …..”
“ഓ…. ഏട്ടനല്ലെ ഷോർട്ട് കട്ടെന്നും പറഞ്ഞ് ഇതുവഴി വന്നത്. ഇനി എന്നെ പറഞ്ഞോ…..” കൈ രണ്ടും കോർത്ത് ഞാനൊന്നും ചെയ്തില്ലാന്ന മട്ടിലുളള അവൾടെ സംസാരം കേട്ട് കലി വന്നു.
