Kambi Stories – റേച്ചലും ടാർസനുംഅടിപൊളി  

കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനോട് എസ്ഐ പറഞ്ഞു. അപ്പനെ കഴുത്തിന് പിടിച്ച് പുറത്തിറങ്ങിയപ്പോഴേക്കും അയൽക്കാർ ചുറ്റും കൂടിയിട്ടുണ്ടായിരുന്നു. പോലീസ് വണ്ടി വീടിന് മുറ്റത്ത് വന്നത് കണ്ട് എന്താണ് കാര്യം എന്ന് അറിയാൻ വന്നതാണ്. അവരെ കണ്ടതും അപ്പൻ തനിക്കൊണം വീണ്ടും കാണിച്ചു

” എടാ കണ്ണപ്പാ…. ആന്റോ…. ഈ പൂച്ചക്കണ്ണി എന്റെ ഗുസ്തിക്കാരൻ മകന് അവരാതിക്കാൻ വേണ്ടി കിടന്നു കൊടുക്കുന്നത് ഞാൻ കാണേണ്ടി വന്നതാ. അത് ആരോടും പറയാതിരിക്കാൻ എന്റെ മകൻ സമ്മാനമായി തന്നതാടാ ഈ കാണുന്നതൊക്കെ. അതിന് കൂട്ടു നിൽക്കാൻ എന്റെ അവരാദിച്ചി കെട്ട്യോളും അവൾടെ കാമുകനും. എന്റെ കർത്താവേ ലോകത്ത് ഒരു തന്തയ്ക്കും നീ ഈ ഗതി വരുത്തരുതേ….. ”

ശല്യം തീർന്നു എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ പോകുന്ന പോക്കിൽ നാട്ടുകാർക്ക് തിന്നാൻ ഇട്ടുകൊടുത്തിട്ടാണ് നായിന്റെ മോൻ പോകുന്നത്.

” കൂടപ്പിറപ്പ് ഒന്നുമല്ലല്ലോ പിന്നെന്തിനാ മടിക്കുന്നത്, പ്രായമതല്ലേ കുറ്റം പറയാൻ പറ്റില്ല, എടാ നീയാണോ അവൾ ആണോ തുടങ്ങിയത്, അവൾ പണ്ടേ ഒരു കഴപ്പിയ…അവൾ തന്നെ ആയിരിക്കും, തള്ളേം മോളും പുറത്ത് കൊടുക്കാൻ തുടങ്ങിയാൽ പറയണേ…” അപ്പൻ പറഞ്ഞു തീരുന്നതിനു മുമ്പ് ഇത്തരം കമന്റുകളും പരിഹാസചിരികളും ആൾക്കൂട്ടത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു.

ഈ നിമിഷം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇതിപ്പോ മനസ്സാ വാചാ അറിയാത്ത കാര്യം ഇനി കുത്തുവാക്കുകളായി കേൾക്കേണ്ടി വരുന്ന ആലോചിച്ച് ഞാൻ മരവിച്ചു നിന്നുപോയി. പക്ഷേ മമ്മി കുലുങ്ങിയില്ല. മമ്മി പോലീസുകാരെ തടഞ്ഞുകൊണ്ട് പറഞ്ഞു. “സാറെ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ ഞങ്ങളും ഉണ്ട്.”

മമ്മി : ഇനി നമ്മൾക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കില്ല. നമ്മളെ സമാധാനമായിട്ട് ജീവിക്കാൻ ഈ അയൽക്കാര് സമ്മതിക്കില്ല. എത്രയും പെട്ടെന്ന് അത്യാവശ്യം വേണ്ട തുണിയും ഡോക്യുമെൻസും എടുത്ത് ഇപ്പോൾ ഇറങ്ങണം.

ടാർസൺ : മമ്മി ഇത്ര പെട്ടെന്ന് തീരുമാനിച്ചാൽ നമ്മളിവിടെ പോകും? ( ഡോക്ടറുടെ കൂടെ നിൽക്കുന്നത് അവന് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല)

മമ്മി : അതൊക്കെ നമുക്ക് ഇവിടുന്ന് ഇറങ്ങിയതിനു ശേഷം തീരുമാനിക്കാം. ഇപ്പൊ പോലീസുകാർ ഉള്ളതുകൊണ്ട് ഇല്ലെങ്കിൽ നമുക്കെതിരെ കല്ലേറ് തുടങ്ങിയിട്ടുണ്ടാവും. ( മരവിച്ചുനിൽക്കുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മമ്മി പറഞ്ഞു ) കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഒന്ന് അനങ്ങടി മോളേ.

പിന്നെ ഒട്ടും ആമാന്ദിച്ചില്ല. കയ്യിലുണ്ടായിരുന്ന കുറച്ചു കാശും സർട്ടിഫിക്കറ്റുകളും എടുക്കാൻ പറ്റുന്നത്രയും തുണിയുമെടുത്ത് ഞങ്ങൾ മൂന്നുപേരും പോലീസുകാരോടൊപ്പം പുറത്തേക്കിറങ്ങി. അയൽവാസികൾ അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവ്യക്തമായ ഒരു മുഴക്കം പോലെയാണ് ഞാൻ എല്ലാം കേട്ടത്. ആദ്യം വണ്ടി എടുത്തപ്പോൾ ഡോക്ടർ അയാളുടെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. പക്ഷെ മമ്മി സമ്മതിച്ചില്ല ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാം എന്നാണ് മമ്മി പറഞ്ഞത്. ആക്രാന്തം കാണിച്ച് കയ്യിൽ വന്ന അവസരം തട്ടി കളയണ്ട എന്ന് കരുതിയാവും ഡോക്ടർ അധികം നിർബന്ധിച്ചില്ല. പകരം മറ്റൊരു സജക്ഷൻ വെച്ചു. കോട്ടയം ടൗണിൽ നിന്ന് മാറി കുറച്ച് ഉള്ളിലേക്കുള്ള അയാളുടെ റബ്ബർ എസ്റ്റേറ്റിന് നടുക്കുള്ള വീട്ടിലേക്ക് മാറാമെന്ന് പറഞ്ഞു. ഉള്ളിലേക്ക് ആയതുകൊണ്ടും ലോഡ്ജിൽ അധികകാലം നിൽക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടും മമ്മി സമ്മതിച്ചു. ഈയൊരു അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് നന്നായിരിക്കും എന്ന് എനിക്കും തോന്നി. അങ്ങനെയാണ് ഞങ്ങൾ പാലക്കമെറ്റം എസ്റ്റേറ്റിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുന്നത്.

ഡോക്ടർ തിരിച്ചു കാറിനകത്തേക്ക് കയറി. കണ്ണടച്ചിരിക്കുന്ന മമ്മിയെ നോക്കി കൊണ്ട് അയാൾ പറഞ്ഞു : എന്തൊരു ഉറക്കം ആണിത് കേറിയപ്പോൾ തുടങ്ങിയതാണല്ലോ.

മമ്മി കണ്ണ് തുറന്നു. ഉറങ്ങിയതല്ല കണ്ണടച്ചിരിക്കുകയാണ് എന്ന് അയാളെ ബോധ്യപ്പെടുത്താൻ എന്നും മെനക്കെട്ടില്ല. ഒരു റബ്ബർ എസ്റ്റേറ്റ് ആണത്. ഒരു കാറിനു മാത്രം പോകാൻ വീതിയുള്ള വഴിയിലൂടെ ഏകദേശം പത്തിരുനൂറ് മീറ്ററോളം കാറ് നീങ്ങി. റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ഇരുട്ടിൽ നിന്നും ഒരു കോൺഗ്രീറ്റ് വീട് തെളിഞ്ഞുവന്നു. ഒറ്റ നിലയുള്ള കാണാൻ അത്യാവശ്യം ഭംഗിയുള്ള ഒരു വീട്. ഒറ്റമാത്രയിൽ എനിക്കിഷ്ടപ്പെട്ടു. പുറത്തിറങ്ങിയപ്പോൾ അവിടെ രണ്ടുപേർ നിൽക്കുന്നുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും. തൽക്കാലം എസ്റ്റേറ്റിലേക്ക് മാറാമെന്ന് തീരുമാനിച്ചപ്പോൾ അവിടം ഒന്ന് വൃത്തിയാക്കാൻ വേണ്ടി ഡോക്ടർ വിളിച്ചു പറഞ്ഞിരുന്നു.

ഡോക്ടർ : എല്ലാം ക്ലീൻ ആക്കിയില്ലേ?

അവർ രണ്ടുപേരും ആ ചോദ്യം കേൾക്കാൻ കാത്തിരിക്കുന്ന പോലെ ആയിരുന്നു അവരുടെ മറുപടി.

ഡോക്ടർ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ദാസനും ശാന്തയും. വയസ്സിനെ മൂത്തതാണെങ്കിലും ഡോക്ടർ അവരെ പേരാണ് വിളിച്ചിരുന്നത്. ഈ കോമ്പൗണ്ടിന് പുറത്താണ് അവരുടെ വീട്. അവർക്കൊരു മകൻ ഉണ്ട് അയാൾ കോയമ്പത്തൂർ ആണ് ജോലി ചെയ്യുന്നത്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ അവരുടെ നമ്പറും ഞാൻ വാങ്ങി.

ദാസേട്ടൻ : കുറച്ചു വൈകിയാണെങ്കിലും നന്നായി സാറേ.സാറും മേടോം തമ്മിൽ നല്ല ചേർച്ചയുണ്ട്. അല്ലേടി…?

ശാന്തേച്ചി : പിന്നല്ലാണ്ട് ഞാൻ അത് അങ്ങോട്ട് പറയാൻ നിൽക്കുവായിരുന്നു.

ദാസേട്ടൻ ഒരു ചായക്കാശ് അധികം കിട്ടാൻ വേണ്ടി പറഞ്ഞതായിരുന്നു. പക്ഷേ മമ്മിക്ക് കയർത്തു വന്നു. വന്ന കേറിയ ഉടനെ മുഷിപ്പിക്കേണ്ട എന്ന് കരുതി മമ്മി ഒന്നും മിണ്ടിയില്ല. അല്ലേലും മമ്മി അങ്ങനെയാണ് മുഷിപ്പിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കും. ഒട്ടും നടക്കില്ല എന്ന് കണ്ടാൽ മാത്രമേ മമ്മി പ്രതികരിക്കുകയുള്ളൂ. പക്ഷേ ടാർസന് ആ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ അയാളെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. അവന്റെ നോട്ടം കണ്ടപ്പോൾ ഇത് സാധാരണ രീതിയിലുള്ള ഒരു ബന്ധമല്ലെന്ന് ദാസേട്ടനും ശാന്തേച്ചിക്കും മനസ്സിലായി. ദാസേട്ടന്റെ പരിഭ്രാന്തിയും ടാർസന്റെ തുറിച്ചു നോട്ടവും കണ്ടപ്പോൾ എനിക്ക് സത്യത്തിൽ ചിരി വന്നു. ഡോക്ടറുടെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു. അയാൾ നടന്ന് കാണാൻ ആഗ്രഹിച്ച കാര്യമാണ് അവർ പറഞ്ഞത്. പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്ത് കൊടുത്ത് രണ്ടുപേരെയും ഡോക്ടർ പറഞ്ഞുവിട്ടു. ഞങ്ങൾ വീടിനകത്തേക്ക് കയറി. രണ്ട് ബെഡ്റൂമും ഒരു ഹാളും കിച്ചണമുള്ള ഒരു വീട്. ഞങ്ങൾ താമസിച്ചിരുന്ന വീടിനേക്കാൾ വലുപ്പമുള്ള മുറിയാണ് അവിടെ ഉണ്ടായിരുന്നത്. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ആയിരുന്നു. നിങ്ങൾക്ക് വീട് സത്യത്തിൽ ഇഷ്ടപ്പെട്ടു അത്യാവശ്യ കാറ്റും വെളിച്ചവും ഒക്കെ ഉണ്ട്. അടുക്കളയിൽ നിന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് ഞാൻ ഡോക്ടറോട് ഇവിടെ അടുത്ത് പുഴ വല്ലതുമുണ്ടോ എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *