എത്രമാത്രം കഷ്ടപ്പെട്ടാണ് നീ ആ വിവാഹം നടത്തിയതെന്ന് അറിയാവുന്നതിനാൽ അവൾ എല്ലാം ഉള്ളിൽ ഒതുക്കി. നീ തിരികെ പോകുന്ന അന്ന് ഇവിടെ വന്നപ്പോൾ ആണ് അവൾ എന്നോട് എല്ലാം പറഞ്ഞത്. നീ പോകുന്നതുവരെ നിന്നെ അറിയിക്കരുതെന്ന് അവൾ കരഞ്ഞുപറഞ്ഞു. അതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. പിന്നെ നീ
അവനോട് ഇവിടെ താമസിയ്ക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് മറ്റൊന്നും നിന്നോട് പറയാൻ പറ്റിയില്ല.
പിന്നെ അവൾ ആ വീട്ടിലേയ്ക്ക് തിരികെ പോയില്ല. ഞാൻ ഒറ്റയ്ക്കാണെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നു. എന്നാൽ അവനെക്കൊണ്ട് തൊടാൻ അവൾ സമ്മതിച്ചില്ല. ശരിയായ കാരണം അറിയാവുന്നതുകൊണ്ട് അവനും അകന്നുനിന്നു. നിന്റെ പ്രതികരണം എന്തായിരിയ്ക്കും എന്നവന് പേടി ഉണ്ടായിക്കാണും. അവന്റെ പെണ്ണ് അവന്റെ അയൽപക്കത്തുള്ളതാണ്. ഒരു കുട്ടിയും ഉണ്ട്. ”
“മ്മ്.” എല്ലാം കേട്ട് പ്രതിമപോലെ നില്ക്കാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ.
“കാറിൽ വച്ച്, ഞാൻ ഉറങ്ങിയിരുന്നില്ല. നിങ്ങളുടെ എല്ലാം ഞാൻ കണ്ടിരുന്നു. ഇവിടെയും. കല്യാണത്തിന് ശേഷം അന്നാണ് നിന്റെ അനിയത്തിയുടെ മുഖത്ത് ഒരു സന്തോഷവും സമാധാനവും ഞാൻ കണ്ടത്. അവൾ പഴയ കാർത്തിക്കുട്ടിയായി.
ഇനിയിപ്പോൾ നാട്ടുകാർക്ക് അവൻ തല്ക്കാലം ഭർത്താവായിരിയ്ക്കട്ടെ.
നിനക്ക് അവളുടെ കഴുത്തിലെ അവന്റെ താലി മാറ്റി, നീയൊരെണ്ണം കെട്ടിക്കൂടേ?”
എന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ അമ്മ കാണാതെ തുടച്ചു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട് ഞാൻ അമ്മയെ ചേർത്തുപിടിച്ച് ആ നിറുകയിൽ ഉമ്മവെച്ചു.
“അതിനല്ലേ അമ്മേ ഞാൻ ദാ തയ്യാറായി നിൽക്കുന്നത്?”
“എന്റെ മോനേ..” അമ്മ എന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ഉമ്മ തന്നു.
ഞാൻ പഴയ 10 വയസ്സുകാരൻ ആയതുപോലെ തോന്നി.
“എന്നാൽ ഞാൻ അവളെ വിളിയ്ക്കാം.”
“മ്മ്..”
“മോളേ കാർത്തീ.”
അതുകേൾക്കാൻ കാത്തുനിന്നപോലെ അവളുടെ മുറിയുടെ വാതിൽ തുറന്നു.
വെൺപുടവ ചുറ്റി അണിഞ്ഞൊരുങ്ങിയ എന്റെ കാർത്തിക വിളക്ക് പതിയെ നടന്നുവന്നു.
അമ്മ ഞങ്ങൾ രണ്ടുപേരെയും പൂജാമുറിയിലേയ്ക്ക് നടത്തി.
അവിടെ ഒരു തളികയിൽ ഒരു മെറൂൺ കളർ മന്ത്രകോടിയും, താലിമാലയും, ഒരു ചെറിയ ചെപ്പിൽ സിന്ധൂരവും അടുക്കി വെച്ചിരുന്നു. മന്ത്രകോടി അവളുടെ കല്യാണത്തിന് ഞാനും കൂടിപ്പോയി എടുത്തതായിരുന്നു. താലി അവളുടെ തന്നെ ആയിരുന്നു. ചരട് പുതിയതായിരുന്നു.
മൂന്നുപേരും കൈകൂപ്പി പ്രാർത്ഥനയോടെ നിന്നു.
അമ്മ ഇരുകൈകളാൽ ഭക്തിപൂർവം താലിയെടുത്ത് എനിയ്ക്കു നീട്ടി. ഞാൻ അതു വാങ്ങി മെല്ലെ കാർത്തികയുടെ കഴുത്തിൽ കെട്ടി.
അമ്മ നൽകിയ മന്ത്രകോടി ഞാൻ അവൾക്കു നല്കി. ഭക്തിപൂർവം അവൾ അതുവാങ്ങി. എന്റെ കാൽ തൊട്ടു വന്ദിച്ചു.
അമ്മ
തുറന്നു തന്ന സിന്ധൂരച്ചെപ്പിൽ നിന്ന് ഒരു നുള്ളെടുത്ത് ഞാൻ അവളുടെ തിരുനെറ്റിയിൽ ചാർത്തി. മെല്ലെ അവളുടെ താടി പിടിച്ചുയർത്തി എന്റെ അനിയത്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ ആ മിഴികൾ തുടച്ചു.
“ഏട്ടാ. ” എന്നൊരു തേങ്ങലോടെ അവൾ എന്റെ മാറിൽ ചേർന്നു. ഞാൻ ആ നിറുകയിൽ ഉമ്മവെച്ചു. അപ്പോൾ അവൾ എന്റെ പെങ്ങളും, ഞാൻ അവളുടെ ഏട്ടനും ആയിരുന്നു.
“മോളേ.”
“ഇനി മോളു പോയി ആ മന്ത്രകോടി ഉടുത്തിട്ടുവാ. അമ്മ ഊണു വിളമ്പാം.” അമ്മ പറഞ്ഞു.
അവൾ എന്റെ മുറിയിലേയ്ക്കാണ് പോയത്. ഇനി എന്റെ മുറി എല്ലാ അർത്ഥത്തിലും അവളുടേതും ആണല്ലോ.
ഞാൻ പൂജാമുറിയിൽ നിന്ന് ഇറങ്ങാനായി തിരിഞ്ഞു,
“മോനേ.” അമ്മ വിളിച്ചു.
“എന്താ അമ്മേ?” ഞാൻ സ്നേഹത്തോടെ തിരക്കി.
“അവൾ. ” അമ്മ പകുതിയിൽ നിർത്തി.
“അവൾ?”
“അവൾ ഗർഭിണിയാണ്. അന്ന് കാറിൽ വച്ചു തന്നെ പറ്റിക്കാണണം.” അമ്മ മന്ത്രിയ്ക്കും പോലെ പറഞ്ഞു.
“ങേ?” ഒരു നിമിഷം എടുത്തു എനിയ്ക്ക് മനസ്സിലാകാൻ. ഹൃദയം ഒന്നു തുള്ളി.
“അതുകൊണ്ടാണ് ഇന്നു തന്നെ ഞാൻ ഇതെല്ലാം ഒരുക്കിയത്. നീ ഒന്നരമാസം കഴിഞ്ഞ് പോകുന്നതുവരെ അവൾ എല്ലാ അർത്ഥത്തിലും ഒരു ഭാര്യയായി ജീവിക്കട്ടെ. പാവം. ഒന്നും നിന്നെ അറിയിക്കാതെ ഞങ്ങൾ ഇത്രയും കാലം പിടിച്ചു നിന്നു. ഇനി അമ്മയ്ക്കും സാധിക്കുന്നില്ലെടാ.” അമ്മ തേങ്ങി.
